കമ്പനിയിൽ ജീവനക്കാർക്കു മാത്രമായുള്ള അറിയിപ്പിലാണ് പിരിയുന്ന കാര്യം നാരായൺ വെളിപ്പെടുത്തിയത്. ബോർഡ് ചെയറായി കമ്പനിക്കു തുടർന്നും പിന്തുണ നൽകുമെന്ന് അദ്ദേഹം വ്യക്തമാക്കി. രണ്ടു പതിറ്റാണ്ടിൽ അഡോബ് 3,000 ജീവനക്കാരിൽ നിന്നു 30,000 ആയി വളർന്നുവെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി.
"ഒരാളുടെ ഏകാധിപത്യ പ്രവണത മൂലമാണ് നമ്മൾ ഈ യുദ്ധത്തിൽ എത്തിപ്പെട്ടത്. രാജാവിനെ പോലെയുള്ള പെരുമാറ്റം കോൺഗ്രസ് ചോദ്യം ചെയ്യില്ലെന്ന് അദ്ദേഹത്തിനു നല്ല ഉറപ്പുണ്ട്. ട്രംപിന്റെ യുദ്ധ അധികാരങ്ങൾ നിയന്ത്രിക്കാനുളള കൂടുതൽ പ്രമേയങ്ങൾ കോൺഗ്രസിൽ കൊണ്ടുവരുമെന്ന് കെയ്ൻ പറഞ്ഞു.
ബോയിങ് നിർമിച്ച വിമാനം ആകാശത്തു മറ്റു വിമാനങ്ങൾക്ക് ഇന്ധനം നൽകാൻ കഴിവുള്ളതാണ്. ഇറാൻ അനുകൂല അർദ്ധ സൈനികർ സജീവമായിട്ടുള്ള മേഖലയിലാണ് വിമാനം വീണത്. അന്വേഷണം നടത്തുന്നുണ്ടെന്നു സെന്റ്‌കോം പറഞ്ഞു.
ഫിലാഡൽഫിയ: വീസ തട്ടിപ്പിലും വൻതോതിലുള്ള ആരോഗ്യ ഇൻഷുറൻസ് തട്ടിപ്പിലും കുറ്റക്കാരാണെന്ന് കണ്ടെത്തിയ ഇന്ത്യൻ വംശജരായ രണ്ട് സഹോദരങ്ങൾക്ക് അമേരിക്കൻ കോടതി നൂറ്റാണ്ടുകൾ നീളുന്ന തടവുശിക്ഷ വിധിച്ചു. പെൻസിൽവേനിയയിൽ സവാനി ഗ്രൂപ്പ് എന്ന പേരിൽ ദന്തചികിത്സാ ശൃംഖല നടത്തിവന്നിരുന്ന ഭാസ്‌കർ സവാനി (60), അരുൺ സവാനി (58) എന്നിവരാണ് ശിക്ഷിക്കപ്പെട്ടത്. ഭാസ്‌കർ സവാനിക്ക് 420 വർഷവും അരുൺ സവാനിക്ക് 415 വർഷവും തടവുശിക്ഷയാണ് കോടതി വിധിച്ചത്. ഇവരുടെ സഹായിയായ അലക്‌സാൻഡ്ര റഡാമിയാക്കിനും 40 വർഷം വരെ തടവുശിക്ഷ ലഭിക്കാം.
ബ്രിട്ടിഷ് കൊളംബിയയിലെ സറേയിൽ ഇന്ത്യൻ വംശജ കൊല്ലപ്പെട്ട കേസിൽ കാമുകനെതിരെ കൊലക്കുറ്റം ചുമത്തി. 28 വയസ്സുകാരി നവ്ദീപ് കൗറിന്റെ മരണത്തിൽ കാമുകൻ 24 വയസ്സുള്ള അമർബീർ സിങ്ങിനെ
ഫ്‌ലോറിഡയില്‍ വോട്ട് ചെയ്യുന്നതിന് യു.എസ്. പൗരത്വത്തിന്റെ രേഖാമൂലമുള്ള തെളിവ് നിര്‍ബന്ധമാക്കുന്ന പുതിയ ബില്‍ നിയമസഭ പാസാക്കി.
മിനസോട്ട: മിനസോട്ടയില്‍ നിന്നുള്ള പ്രമുഖ ഡെമോക്രാറ്റിക് പ്രതിനിധി ഇല്‍ഹാന്‍ ഒമറിനെതിരെ പ്രൈമറി തിരഞ്ഞെടുപ്പില്‍
മംദാനിയും ഖലീലും മുമ്പും ഒരുമിച്ച് വിവിധ പരിപാടികളിൽ പങ്കെടുത്തിട്ടുണ്ട്. കഴിഞ്ഞ ജൂലൈയിൽ നടന്ന ഒരു കോമഡി ഷോയിലും ഇരുവരും ഒരുമിച്ച് പങ്കെടുത്തിരുന്നു. മംദാനിയുടെ തെരഞ്ഞെടുപ്പ് വിജയാഘോഷത്തിലും പുതുവത്സര ദിനത്തിലെ സ്ഥാനാരോഹണ ചടങ്ങിലും ഖലീൽ പങ്കെടുത്തിരുന്നു. അന്ന് ഒരു മാധ്യമത്തോട് സംസാരിക്കുമ്പോൾ തന്റെ കാര്യത്തിൽ തുറന്ന് സംസാരിച്ച ആദ്യ തെരഞ്ഞെടുക്കപ്പെട്ട നേതാവ് മംദാനിയാണെന്ന് ഖലീൽ പറഞ്ഞിരുന്നു.
ബോംബ് നിറച്ച കാർ അതിവേഗത്തിൽ പാഞ്ഞു വരുമ്പോൾ സെക്യൂരിറ്റി ഗാർഡുകൾ വെടിവച്ചെന്നു ഓൿലൻഡ് ഷെരിഫ് മൈക്ക് ബൗച്ചാർഡ് പറഞ്ഞു. കാറോടിച്ച അക്രമി തൽക്ഷണം മരിച്ചു. എല്ലാ കുട്ടികളെയും അധ്യാപകരെയും സുരക്ഷിതമായി ഒഴിപ്പിച്ചെന്നു അദ്ദേഹം പറഞ്ഞതായി 'ന്യൂ യോർക്ക് പോസ്റ്റ്' റിപ്പോർട്ട് ചെയ്യുന്നു. ഒരു സെക്യൂരിറ്റി ഗാർഡിനു പരുക്കേറ്റു.
"യുഎസ് ലോകത്തു ഏറ്റവുമധികം എന്ന ഉത്പാദിപ്പിക്കുന്ന രാജ്യമാണ്. അപ്പോൾ എണ്ണ വില കൂടുമ്പോൾ നമുക്ക് ധാരാളം പണം കിട്ടും."
അയൽ രാജ്യങ്ങളുമായി നല്ല ബന്ധം നിലനിർത്താൻ ആഗ്രഹിക്കുന്നു. എന്നാൽ യുഎസ് സൈനിക താവളങ്ങൾക്കു നേരെയുള്ള ആക്രമണം തുടരുക തന്നെ ചെയ്യും. "മേഖലയിലെ എല്ലാ യുഎസ് സൈനിക താവളങ്ങളും ഉടൻ അടയ്ക്കണം. അല്ലെങ്കിൽ അവ ആക്രമിക്കപ്പെടും." വേണ്ടിവന്നാൽ പുതിയ പോർമുഖങ്ങൾ തുറക്കുമെന്നു മുജ്‌തബ വ്യക്തമാക്കി.
യുദ്ധത്തിന്റെ നടുവിൽ പെട്ട ഗൾഫിൽ ഇതു വരെ 24 പേർ മരിച്ചതായാണ് കണക്ക്. ഏഴു യുഎസ് സൈനികരും 11 സിവിലിയന്മാരും അതിൽ ഉൾപ്പെടുന്നു. വ്യാഴാഴ്ച്ച ദുബായ്‌യുടെ ഡൗൺടൗൺ മേഖലയിൽ ഷെയ്ഖ് സായിദ് റോഡിലുള്ള ഒരു ബഹുനില കെട്ടിടത്തിൽ ഫ്ലാറ്റിനുള്ളിൽ ഡ്രോണിന്റെ ചീളുകൾ പതിച്ചു.
"തുടക്കം മുതലേ പ്രസിഡന്റ് ട്രംപും അദ്ദേഹത്തിന്റെ ടീമും നിരന്തരം വ്യക്തമായ ലക്ഷ്യങ്ങൾ പ്രഖ്യാപിച്ചിരുന്നു," ലീവിറ്റ് പറഞ്ഞു. എണ്ണ വിപണിയിൽ വമ്പിച്ച ഇടപെടൽ നടത്താൻ തീരുമാനിച്ച ശേഷം പെട്ടെന്ന് മണിക്കൂറുകൾക്കുള്ളിൽ അത് വേണ്ടെന്നു വച്ചതായി 'ജേർണൽ' ചൂണ്ടിക്കാട്ടി.
"ഈ പടുകൂറ്റൻ നിക്ഷേപത്തിനു" മുകേഷ് അംബാനിയുടെ സ്വകാര്യ കമ്പനിക്കു ട്രംപ് നന്ദി പറഞ്ഞു. ലോകത്തെ ഏറ്റവും വലിയ റിഫൈനറി ഗുജറാത്തിലെ ജാംനഗറിൽ നടത്തുന്ന അംബാനി ടെക്സസിലെ ബ്രൗൺസ്വിലിലാവും പുതിയ റിഫൈനറി സ്ഥാപിക്കുക.
ഇറാൻ നേതൃത്വത്തിനു യുദ്ധം തുടരാൻ മടിയില്ലെന്നാണ് മിഡിൽ ഈസ്റ്റ് മാധ്യമങ്ങൾ പറയുന്നത്. എന്നാൽ പെസെഷ്കിയാൻ ചർച്ചയ്ക്കുള്ള ശ്രമങ്ങൾ നടത്തുന്നുണ്ട്. റഷ്യൻ പ്രസിഡന്റ് പുട്ടിൻ, പാക്ക് പ്രധാനമന്ത്രി ഷെരീഫ്, ഒമാനിലെ സുൽത്താൻ എന്നിവരുമായി അദ്ദേഹം സംസാരിച്ചു.
മേരിലാന്‍ഡ്: റിട്ടയര്‍ ചെയ്യുന്ന മുതിര്‍ന്ന ഡെമോക്രാറ്റിക് നേതാവ് സ്റ്റെനി ഹോയറുടെ സീറ്റിലേക്ക് നടക്കുന്ന മത്സരത്തില്‍,
ന്യൂയോര്‍ക് : ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം ശക്തമായതോടെ അമേരിക്കയില്‍ പെട്രോള്‍ വില കുതിച്ചുയരുന്നു. ഈ ആഴ്ചത്തെ കണക്കുകള്‍ പ്രകാരം ദേശീയ ശരാശരി
ഇന്ത്യൻ ടാങ്കറുകളായ പുഷ്പക്, പരിമൾ എന്നിവ സുരക്ഷിതമായി ഹോർമുസ് കടലിടുക്ക് കടന്നതായാണ് വിവരം. അമേരിക്ക, യൂറോപ്പ്, ഇസ്റാഈൽ എന്നിവയുമായി ബന്ധമുള്ള കപ്പലുകൾക്ക് നിയന്ത്രണം തുടരുമ്പോഴാണ് ഇന്ത്യയുടെ കപ്പലുകൾക്ക് സുരക്ഷിത പാത ഒരുങ്ങിയത്.
ഇറാനെതിരായ യുദ്ധം കോൺഗ്രസിന്റെ അംഗീകാരം ഇല്ലാത്തതാണെന്നും അവർ ചൂണ്ടിക്കാട്ടി. യുഎസും ഇസ്രയേലും അന്താരാഷ്ട്ര നിയമങ്ങൾ മാനിക്കേണ്ടതുണ്ട്. അന്വേഷണം നടത്തി അതിന്റെ കണ്ടെത്തലുകൾ വെളിപ്പെടുത്തണം.
ഇറാൻ യുദ്ധം മൂലം വിപണിയിൽ ഉയർന്ന വിലകൾ പിടിച്ചു നിർത്താനാണിത്. ഓരോ അംഗരാജ്യവും അവരുടെ കരുതൽ ശേഖരം അനുസരിച്ചു എണ്ണ നൽകും. 90 ദിവസത്തെ കരുതൽ ശേഖരമുള്ള രാജ്യങ്ങൾക്കു മാത്രം അംഗത്വമുള്ള ഐ ഇ എയിൽ ഇന്ത്യ അസോസിയേറ്റ് അംഗമാണ്.
ഇറാഖിൽ നിന്നു 400,000 ബാരൽ എണ്ണ കൊണ്ടുപോയ കപ്പലുകളാണ് ഗൾഫിൽ നിന്നു കത്തുന്നത്. ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. സ്‌ഫോടക വസ്തുക്കൾ നിറച്ച ഇറാൻ ബോട്ടുകളിൽ നിന്നു കപ്പലുകൾക്കു നേരെ ആക്രമണം ഉണ്ടായെന്നു വാർത്താ ഏജൻസികൾ പറഞ്ഞു.
ഇറാനുമായുള്ള സൈനിക സംഘർഷം ഉടൻ അവസാനിക്കുമെന്ന വലിയ പ്രഖ്യാപനവുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. "ഞാൻ എപ്പോൾ വേണമെന്ന് തീരുമാനിക്കുന്നു
ഇറാൻ വിഷയത്തിൽ അമേരിക്കയും ഇസ്രയേലും നടത്തുന്ന സൈനിക നീക്കങ്ങളിൽ കാനഡയ്ക്ക് പങ്കില്ലെന്നും ഭാവിയിൽ അത്തരമൊരു യുദ്ധത്തിൽ ഭാഗമാകില്ലെന്നും പ്രധാനമന്ത്രി മാർക്ക്
ഭാസ്‌കർ സവാനിക്കു 420 വർഷത്തെ തടവ് ശിക്ഷ ലഭിക്കാം. അരുൺ സവാനിക്ക് 415 വർഷവും. ഇരുവരും ചേർന്നു നടത്തിയ 'സവാനി ഗ്രൂപ്പ്' ദന്ത ചികിത്സയുമായി ബന്ധപ്പെട്ടു വ്യാപകമായ തട്ടിപ്പു നടത്തുന്ന സംഘം ആയിരുന്നുവെന്നു പ്രോസിക്യൂഷൻ ആരോപിച്ചു.
അതിഗൗരവമായ കുറ്റകൃത്യങ്ങളും തെറ്റായ പ്രവർത്തനങ്ങളുമാണ് തനെദാർ ആരോപിക്കുന്നത്. കോൺഗ്രസിനെ തടഞ്ഞു, നീതി നിർവഹണം തടഞ്ഞു, ജസ്റ്റിസ് ഡിപ്പാർട്മെന്റിനെ ആയുധവത്കരിച്ചു രാഷ്ട്രീയ ആവശ്യങ്ങൾക്കു ദുരുപയോഗം ചെയ്തു എന്നീ ആരോപണങ്ങൾ അദ്ദേഹം ഉയർത്തി. കോൺഗ്രസിനെ അനുസരിക്കാത്ത ബോണ്ടി ജസ്റ്റിസ് ഡിപ്പാർട്മെന്റിനെ നാണം കെടുത്തി.
പദ്ധതിയിൽ രണ്ട് അന്താരാഷ്ട്ര നിലവാരത്തിലുള്ള ക്രിക്കറ്റ് സ്റ്റേഡിയങ്ങൾ ഉൾപ്പെടും. ഓരോ സ്റ്റേഡിയത്തിലും ഏകദേശം 15,000 കാണികൾക്ക് ഇരിക്കാൻ സൗകര്യമുണ്ടാകും. റെസ്റ്റോറന്റുകൾ, സ്കൈ ലൗഞ്ചുകൾ, വലിയ സ്കോർബോർഡുകൾ എന്നിവയോടുകൂടി അന്താരാഷ്ട്ര മത്സരങ്ങളും വലിയ കായിക-സാംസ്കാരിക പരിപാടികളും സംഘടിപ്പിക്കാൻ കഴിയുന്ന രീതിയിലാണ് സ്റ്റേഡിയങ്ങൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
സ്വേച്ഛാധിപത്യ ഭരണകൂടങ്ങൾ വിദേശരാജ്യങ്ങളിലെ വിമർശകരുടെ വായടപ്പിക്കാൻ നിയമനടപടികളെ ആയുധമാക്കുന്ന പ്രവണത വർധിച്ചുവരുന്നതായി നിയമനിർമ്മാതാക്കൾ അഭിപ്രായപ്പെട്ടു. ചൈന ഉൾപ്പെടെയുള്ള ചില രാജ്യങ്ങൾ അമേരിക്കൻ കോടതികളെ ഉപയോഗപ്പെടുത്തി അമേരിക്കയിൽ താമസിക്കുന്ന വിമർശകർക്കെതിരെ നിയമയുദ്ധം നടത്താൻ ശ്രമിക്കുന്നുവെന്ന ആശങ്കയാണ് അവർ ഉയർത്തിയത്.
ഒരു വിദേശ പൗരനെ അമേരിക്കയിലേക്ക് കൊണ്ടുവരുകയും പ്രസവത്തിനാവശ്യമായ മെഡിക്കൽ സൗകര്യങ്ങൾ ഒരുക്കുകയും കുട്ടിക്ക് അമേരിക്കൻ പൗരത്വം ലഭിക്കുന്നതിനുള്ള സാഹചര്യം സൃഷ്ടിക്കുകയും പിന്നീട് കുഞ്ഞ് യാത്ര ചെയ്യാൻ കഴിയുന്ന പ്രായത്തിലെത്തുമ്പോൾ വീണ്ടും ചൈനയിലേക്ക് മടങ്ങുകയും ചെയ്യുന്ന സംവിധാനമാണ് ഇതെന്നു ഷ്വൈസർ വിശദീകരിച്ചു. വർഷം തോറും ആയിരക്കണക്കിന് ചൈനീസ് പൗരന്മാർ അമേരിക്കയിൽ എത്തി പ്രസവിക്കുന്നുണ്ടാകാമെന്ന് അദ്ദേഹം വിലയിരുത്തി.
പരുക്കുകൾ സാരമുള്ളതല്ലെന്നു അറിയിപ്പിൽ പറയുന്നു. വിമാനസർവീസുകൾ പതിവ് പോലെ നടക്കുന്നുണ്ടെന്ന് മീഡിയ ഓഫിസ് പറഞ്ഞു. ഇറാനിൽ നിന്നുള്ള മിസൈലുകളും ഡ്രോണുകളും പ്രതിരോധിക്കുന്നുണ്ട്.
"അവർ കരുതിക്കൂട്ടി സിവിലിയന്മാരെയും സിവിലിയൻ സ്ഥാപനങ്ങളെയും ആക്രമിക്കയാണ്. അന്താരാഷ്ട്ര നിയമങ്ങളെ അവർ ആദരിക്കുന്നില്ല. ഈ കുറ്റകൃത്യങ്ങൾ നടത്താൻ അവർക്കൊരു മടിയുമില്ല. ജനനിബിഡ മേഖലകൾ ആക്രമിക്കാൻ അവർക്കൊരു ബുദ്ധിമുട്ടുമില്ല."
"ഇന്നലെ ട്രംപ് പറഞ്ഞത്, നമ്മൾ വിചാരിച്ചതിലും നേരത്തെ വിജയം കണ്ടു, യുദ്ധം തീരാൻ പോകുന്നു എന്നാണ്. ഇന്നു രാവിലെ പീറ്റ് ഹേഗ്സേഥ് ക്യാമറയ്ക്കു മുന്നിൽ നിന്നു പറഞ്ഞത് ഏറ്റവും ശക്തമായ ആക്രമണത്തിന്റെ ദിവസമാണ് ഇതെന്നാണ്. “യുഎസ് പ്രസിഡന്റ് സ്വയം ആരംഭിച്ച യുദ്ധത്തെപ്പറ്റി നഗ്നമായ നുണകളാണ് പ്രചരിപ്പിക്കുന്നത്.
രാജ്യത്തിൻറെ ചരിത്രത്തിൽ ഏറ്റവും നിർണായകമായ ബില്ലുകളിൽ ഒന്നാണിതെന്നു വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി മാധ്യമങ്ങളോടു പറഞ്ഞു. ഏറെ ജനപ്രീതിയുള്ള നിയമമാണ് അതെന്നും അവർ പറഞ്ഞു.
ഗൾഫിലെ വരേണ്യ വർഗം ഈ യുദ്ധത്തിൽ ഏറെ അസ്വസ്ഥരാണ് എന്നതു ഹബ്ത്തൂർ വ്യക്തമാക്കുന്നത് ഇതാദ്യമല്ല. യൂറോപ്പിലും ആഫ്രിക്കയിലും മറ്റും ബിസിനസ് സ്ഥാപനങ്ങളുള്ള ഹബ്ത്തൂർ ഗ്രെയമിന് ഉടൻ മറുപടി നൽകിയത് ഗൾഫ് ബിസിനസ് സമൂഹത്തിന്റെ രോഷം കത്തിപ്പടരുന്നതിന്റെ തെളിവാണ്.
ഫ്‌ലോറിഡ : സ്വന്തം മകനെ ക്രൂരമായ പീഡനത്തിന് ഇരയാക്കാന്‍ കാമുകന് ഒത്താശ ചെയ്തുകൊടുത്ത ഫ്‌ലോറിഡ സ്വദേശിനിയായ ടെയ്ലര്‍ ഷാഫറിന് (Taylor Schaefer) കോടതി
ആക്രമണം വ്യാപിക്കുന്നതിൽ ഖത്തറിന് വലിയ ആശങ്കയുണ്ടെന്നു ഖുലൈഫി പറഞ്ഞു. സിവിലിയൻ ലക്ഷ്യങ്ങളിലും ആക്രമണം എത്തി. "ഇത് നിർഭാഗ്യകരമാണ്. ചർച്ചയല്ലാതെ ഈ പ്രശ്നങ്ങൾക്കൊന്നും പരിഹാരമില്ല." ഖത്തറിന്റെ പരമാധികാരത്തിന്റെ മേലുള്ള ആക്രമണങ്ങളെ ശക്തമായി അപലപിക്കുന്നുവെന്നു മന്ത്രി പറഞ്ഞു.
അതിൽ 8 പേരുടെ നില ഗുരുതരമാണെന്ന് വക്താവ് ഷോൺ പാർണൽ പറഞ്ഞു. മറ്റു 108 പേർ ആശുപത്രി വിട്ടുവെന്നും അദ്ദേഹം വ്യക്തമാക്കി. ഏഴു സൈനികർ കുവൈറ്റിൽ കൊല്ലപ്പെട്ടിരുന്നു.
ആരെയും അറസ്റ്റ് ചെയ്യാത്തത് കാനഡയിലെ സൗത്ത് ഏഷ്യൻ സമൂഹങ്ങളെ ഏറെ അസ്വസ്ഥരാക്കുന്നുവെന്നു 'ഖൽസ വോക്‌സ്' ചൂണ്ടിക്കാട്ടി. പുതുതായി പുറത്തു വന്ന വിവരങ്ങൾ ഖാലിസ്ഥാനി തീവ്രവാദികൾക്കു നേരെ തന്നെയാണ് വിരൽ ചൂണ്ടുന്നത്. എന്നാൽ പോലീസ് നടപടി എടുക്കുന്നില്ല. ആക്രമണം കരുതിക്കൂട്ടി നടത്തിയതാണെന്നു ഒന്റേരിയോ പോലീസ് സമ്മതിക്കുന്നു.
ഇറാനിൽ നിന്ന് ആക്രമണം ഉണ്ടാവാതെ യുഎസ് എന്തിനു ഈ യുദ്ധത്തിനു പോയി എന്നു ട്രംപ് വിശദീകരിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മിഡിൽ ഈസ്റ്റിലാകെ യുദ്ധം വ്യാപിച്ചു കഴിഞ്ഞു. കോൺഗ്രസിൽ അനുമതി ലഭിക്കാതെ ട്രംപ് യുദ്ധം മുന്നോട്ടു കൊണ്ടുപോകാൻ പാടില്ല.
അമേരിക്ക-ഇസ്രായേൽ സംയുക്ത ആക്രമണത്തിൽ ഇറാന്റെ പരമോന്നതനേതാവ് ആയത്തുള്ള അലി ഖമനേയിയുടെ മകൻ മുജ്തബ ഖമനേയിയെ കഴിഞ്ഞ ദിവസം തിരഞ്ഞെടുത്തിരുന്നു. പുതിയ പരമോന്നത നേതാവായി മുജതബ ഖമനേയി സ്ഥാനമേൽക്കാനിരിക്കെ യു
പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് 2025ൽ ഒപ്പുവച്ച ഫെഡറൽ എക്സിക്യൂട്ടീവ് ഉത്തരവിനോട് അനുബന്ധിച്ചാണ് ഈ നിയമം കൊണ്ടുവന്നത്. ആ ഉത്തരവനുസരിച്ച് കൊമേഴ്സ്യൽ ഡ്രൈവർമാർക്ക് ഇംഗ്ലീഷ് ഭാഷയിൽ പൊതുജനങ്ങളുമായി ആശയവിനിമയം നടത്താനും ഹൈവേയിലെ ബോർഡുകൾ മനസ്സിലാക്കാനും ഔദ്യോഗിക റിപ്പോർട്ടുകൾ തയ്യാറാക്കാനും കഴിയണം.