ഏത് നക്ഷത്രത്തെക്കണ്ട് വരുമ്പോഴാകാം ആടിമേഘങ്ങൾ വെളിച്ചത്തെ മൂടിവച്ചതും പാട്ടിലാദിമദ്ധ്യാന്തശ്രുതി
ജനപ്രിയ നോവലുകളിലൂടെ മലയാള വായനക്കാരുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടിയ നോവലിസ്റ്റ് ആണ് സുധാകർ. 1980-കൾ മുതൽ മലയാളത്തിലെ നിരവധി പ്രസിദ്ധീകരണങ്ങളിൽ ഖണ്ഡശഃയായി അച്ചടിച്ചുവന്നിരുന്ന ശ്രദ്ധേയമായ
പതിനഞ്ചു ദിവസത്തെ സുഖചികിത്സയ്ക്കുശേഷം ലീന മരിയ ഫിലിപ്പ് വീട്ടിലെത്തി വെറുതെ ഇരിക്കുമ്പോഴാണ് മാതുവിന്റെ വരവ്. ഇടയ്ക്കുഒക്കെ തന്നെക്കാണാൻ വരുന്ന സ്ത്രീയാണു മാതു. എന്തെങ്കിലും ആവശ്യമുള്ളതു
മലയാളനാട് വാരികയുടെ പത്രാധിപരും ഉടമയും ചലച്ചിത്ര നിർമ്മാതാവും വ്യവസായിയുമായിരുന്ന എസ്.കെ. നായർ നിര്യാതനായിട്ട് ഇന്ന് 43 വർഷം.
ഇതേ വരെ തൻ്റെ വരവന്വേഷിച്ചാരും ഇവിടേക്കെത്തിയില്ലല്ലോ എന്ന്. ഹരി ഏതോ ഇൻ്റർവ്യൂവിന് പോയിരിക്കയാണ്. വരുമ്പോൾ നേരം വൈകുമെന്നും അവനെ കൂട്ടാതെ നാടുചുറ്റാൻ പോകരുതെന്നും
ആ കാര്യം ഈ വീട്ടിലെ അപ്പനോ മക്കൾക്കോ അറിയില്ല. പക്ഷേ
ഞങ്ങൾ എവിടെയെങ്കിലും പോയി കഴിഞ്ഞാൽ ആദ്യം ഞങ്ങൾ ഇരിക്കും പിന്നെ വീട്ടിൽ നിന്ന് പുറപ്പെട്ടിട്ട് മാത്രമുള്ള സുഹൃത്തുക്കൾക്കായി അടുത്തുള്ള കസേരകൾ reserve ചെയ്യും എങ്ങനെ എന്നുവെച്ചാൽ അതിൽ കുടയോ
ഏഴാം ക്ലാസിൽ കണക്ക് പഠിപ്പിച്ചിരുന്ന ബാലകൃഷ്ണൻ സാർ എന്റെ ജീവിതത്തിലെ ആദ്യത്തെ "വില്ലൻ" ആയിരുന്നു. മുജ്‌ജന്മ ശത്രു പോലെ എന്നേ ബോർഡിൽ കണക്കെഴുതാൻ ആദ്യം വിളിക്കും. ഞാൻ ചോക്ക് പിടിച്ചു എഴുതാൻ തുടങ്ങും മുമ്പേ സർ ഊതി പഴുപ്പിച്ച ചൂരൽ
കേരളീയ പരിസരങ്ങളില്‍ നിന്നകന്നു നിന്ന് ,വിശാലമായ ഒരു ലോകത്തെ വൈകാരിക അനുഭവം പങ്കു വെയ്ക്കുന്ന മലയാള നോവലുകള്‍ ചുരുക്കമാണ് .അവയില്‍ ആശയപരവും ആന്തരികവുമായ സംഘര്‍ഷങ്ങള്‍ നിറഞ്ഞ രചനകള്‍ എത്രയോ കുറവാണ് . നോവല്‍ മരിക്കുന്നു എന്ന് സൈദ്ധാന്തികരും വിമര്‍ശകരും ഒന്ന് ചേര്‍ന്ന് പറയുന്ന ഈ കാലഘട്ടത്തില്‍ രചനാ സൌകുമാര്യം കൊണ്ടും ആശയപരമായ ഔന്നത്യം കൊണ്ടും വായനക്കാരെ കീഴടക്കുന്ന നോവലാണ് രാജേന്ദ്രന്‍ എടത്തുംകരയുടെ ഞാനും ബുദ്ധനും . ബുദ്ധന്‍റെ ജീവിതത്തിലെ നിര്‍ണ്ണായകമായ ഒരു നിമിഷത്തില്‍ ഓര്‍മ്മകളായും ചിന്തകളായും അലയടിക്കുന്ന വികാര സമുദ്രത്തെ രേഖപ്പെടുത്തുന്ന ഈ കൃതി സമീപകാലത്ത് പുറത്തു വന്ന മികച്ച മലയാള നോവലാണ്..
രണ്ടര പതിറ്റാണ്ട് നീണ്ട കല്‍ക്കട്ട ജീവിതത്തില്‍ പത്രപ്രവര്‍ത്തനരംഗത്തും നാടകപ്രവര്‍ത്തനരംഗത്തും മറ്റ് കലാ-സാഹിത്യ-സാമൂഹ്യ- സാംസ്‌ക്കാരിക മേഖലകളിലും സജീവ പങ്കാളിത്തമുണ്ടായിരുന്നു. നാടകനടന്‍, സംവിധായകന്‍ എന്ന നിലകളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു.
ദിവസവും കേൾക്കുന്ന വാർത്തകൾ വല്ലാതെ ഭയപ്പെടുത്തുന്നവയാണ്. ഇവിടെ എന്തായിരിക്കും സംഭവിച്ചത് എന്ന് വ്യക്തമായി അന്വേഷണം നടക്കുമ്പോൾ സത്യസന്ധമായി കാര്യങ്ങൾ പുറത്ത് വരും. ഇപ്പോഴത്തെ കാലത്ത് പരിചയമുള്ളതോ ഏ
അമേരിക്കൻ മലയാളിയും എഴുത്തുകാരനും കലാ - സാംസ്‌കാരിക പ്രവർത്തകനുമായ അമ്പഴയ്‌ക്കാട്ട് ശങ്കരൻ്റെ 'കൊടുക്കാക്കടം' എന്ന കഥാസമാഹാരത്തിലെ രചനകളെല്ലാംതന്നെ തികഞ്ഞ മാനുഷികതയുടെ ആഖ്യാന രൂപങ്ങളാണ്. കേരളത്തിലെയും ഡൽഹിയിലെയും അമേരിക്കയിലെയും ജീവിത ചിത്രങ്ങളും സംസ്‌കാരിക മുദ്രകളും ഈ കഥകളിൽ നിറഞ്ഞിരിക്കുന്നു. വലിച്ചു നീട്ടലുകൾ ഒട്ടുമില്ലാതെ ലളിതമായ ഭാഷയിൽ വായനക്കാരെ ഒട്ടും മടുപ്പിക്കാതെ കഥ പറഞ്ഞിരിക്കുന്നു. പുസ്തകത്തിൻ്റെ ശീർഷകം ഉള്ള 'കൊടുക്കാക്കടം' എന്ന കഥ നാട്ടിൻപുറത്തെ ഓർമ്മകളിലൂടെയാണ് മുന്നേറുന്നത്. നാട്ടിലെത്തുമ്പോഴെല്ലാം ഗൃഹാതുരത്വത്തിൻ്റെ മനസ്സൂണരുന്നതിനായി ബസ് യാത്ര നടത്തുന്ന കഥാനായകനെ കാണാം. കാർ യാത്രയിൽ ഒരിക്കലും കിട്ടാത്ത അനുഭവങ്ങളും കാഴ്ചയും ബസ് യാത്ര നൽകുന്നുണ്ട്. കാറിൻ്റെ സ്വകാര്യതയും ബസ്സിൻ്റെ സാമൂഹികതയും തന്നെ അതിനടിസ്ഥാനം.
Beneath her bangles, a quiet tempest sleeps. Do not mistake the music of glass for the measure of her strength. These hands have carried
പ്രത്യേകം റിങ്ടോൺ സെറ്റ് ചെയ്ത് വെച്ചതു കാരണം കോൾ ആരുടേതാണെന്നറിയാൻ പ്രയാസമുണ്ടായില്ല. സ്ക്രീനിൽ നോക്കാതെ തന്നെ ഞാനത് സൈലന്റ് മോഡിലാക്കി. അതുകണ്ട് നിത്യ ചോദിച്ചു. “തനിക്കെന്താ ആ കോളൊന്ന് അറ്റന്റ് ചെയ്താൽ?” “മുനീറാണ് വിളിക്കുന്നത്. അവന്റെകൂടെ ബംഗളൂരുവരെ പോകാനായിരിക്കും”
ആദമേ, ആദമേ നീയെവിടെ ? ദൈവം വേദനയോടെ തിരക്കി ഘന മേഘ ഗർജ്ജന - യിടിവെട്ടു പോലെയ തെവിടെയും പൊട്ടിത്തെറിച്ചു…..! “ അറിയുന്നു ഞാൻ നീന ക്കരുതെന്നു കൽപ്പിച്ച
പറയുന്നവർ ഒന്നും അറിയുന്നില്ല അറിയുന്നവർ ഒന്നും പറയുന്നില്ല അസ്മിക്കെല്ലാമറിയാം എനിക്കൊന്നുമറിയില്ല അന്തരാകാശത്തിൽ മുഴങ്ങുന്ന മൌനനാദം
ഇരട്ടകളായി ജനിച്ച മിഴിയിണകൾ, ഒന്നായി കാണും ലോക വിസ്മയം ഇമകൾ ഇടയ്ക്കിടെ പൂട്ടിയും തുറന്നും ഒന്നാകുവാൻ നിത്യം കാത്തിരിപ്പൂ. ഇടയിൽ ശ്വാസത്തിൻ പാലമായ് നിവർന്നുനിൽപ്പൂ പ്രാണന്റെ താളം
മരങ്ങൾക്കിടയിൽ അനങ്ങുന്നതുപോലെ..! നട്ടുച്ച വന്ന് ചൂടോടെൻ്റെ ചെവിയിൽ മന്ത്രിക്കുന്നു..! മറ്റാരുടേയോ ഒരു തോന്നൽ
ആരോ.. മിഴികളാരാരെയോ തനിയെ തേടും രാവിതിൽ.. ഇരുളിൻ തീരങ്ങളിൽ തനിയെ തേങ്ങും കുയിൽ മൊഴിയോ... മിഴികൾ തോരാതെ തേടും
അഹന്തകളുടെ ജ്ഞാനസ്നാനം കൊണ്ട്... ആകാംക്ഷയുടെ അഗ്നിവലയങ്ങൾ കൊണ്ട്... നഷ്ടപ്പെടലിൻറെ നിശിത പാഠങ്ങൾ കൊണ്ട് വീണ്ടെടുപ്പിൻറെ വിതുമ്പലുകൾ കൊണ്ട്...
രാജീവൻ ഓഫീസിൽ ചെല്ലുമ്പോൾ ആരും വന്നിരുന്നില്ല. രാജീവൻ നേരെ തൻറെ ഓഫീസിലേക്കു ചെന്ന് തലേ ദിവസം ചെയ്തതിൻറെ ബാക്കി ജോലികളിൽ മുഴുകാൻ ശ്രമിച്ചു. പക്ഷെ അയാൾക്കതിനു കഴിഞ്ഞില്ല. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തൻറെ കുടുംബത്തിൽ സംഭവിക്കുന്നതെല്ലാം ഒന്നൊന്നായി അയാളുടെ തലച്ചോറിലൂടെ കടന്നുപൊയ്ക്കൊണ്ടിരുന്നു. പിന്നെ അന്ന് രാവിലെ എബി പറഞ്ഞ കാര്യങ്ങളും.
ഡോ. ജോർജ് മരങ്ങോലിയുടെ 49 - മത് പുസ്തകം " ചിരിയുടെ കതിരുകൾ," (കവിതാസമാഹാരം) തൃക്കാക്കര സാംസ്കാരിക
അമേരിക്കൻ മലയാളിയായ തമ്പി ആൻ്റ്ണി തനിക്കു ചുറ്റുമുള്ള മനുഷ്യരുടെ വൈകാരിക അനുഭവങ്ങൾ അതേ തീഷ്ണതയോടുകൂടി കഥകളായി ആവിഷ്‌കരിക്കുമ്പോൾ, അത് നാം അറിയേണ്ട ആധുനിക ജീവിതത്തിൻ്റെ പരിസരങ്ങളായി മാറുന്നു. മലയാളത്തിലെ പ്രശസ്തമായ ആനുകാലികങ്ങളിൽ മുൻപ് പ്രസിദ്ധീകരിച്ചു വന്ന പതിനൊന്ന് കഥകളാണ് ഡോഗ് വാക്കർ എന്ന ഈ സമാഹാരത്തിലുള്ളത്. പട്ടിനോട്ടക്കാരൻ എന്ന് അർത്ഥം വരുന്ന ഡോഗ് വാക്കർ എന്ന പദം മലയാളത്തിന് പുതിയതാണെങ്കിലും അമേരിക്കയിലും മറ്റു പാശ്ചാത്യ നാടുകളിലും
സ്റ്റേഷനും പരിസരവും പെട്ടെന്നുണർന്നു. ഇറങ്ങുന്നവരുടേയും കയറുന്നവരുടേയും തിക്കും തിരക്കും ആരവങ്ങളും അടുത്ത ട്രാക്കിലൂടെ പാഞ്ഞു പോയ ഗുഡ്സ് വണ്ടിയുടെ ശബ്ദത്തിൽ മുങ്ങിപ്പോയി. ആഘോഷദിനങ്ങളൊന്നുമല്ല,എന്നിട്ടും എന്തൊരു തിരക്ക്...ബോഗി കണ്ടു പിടിച്ച് കയ്യിലൊതുങ്ങുന്ന ഒരു ചെറുബാഗുമായി എന്റെ സ്നേ
സബ് ജയിലിന്‍റെ അടഞ്ഞ വാതിലിന് പുറത്ത് അത്തുണ്ണി കാത്തുനിന്നു. സൂപ്രണ്ട് അനിരുദ്ധൻ നമ്പൂതിരി നാട്ടുകാരനാണ്. കോടതിയിലേയ്ക്ക് പോയ അദ്ദേഹത്തെ കാത്തിരിക്കാനാണ് കാവൽ ഡ്യൂട്ടിയിലുള്ള ചെറുപ്പക്കാരൻ ഉപദേശിച്ചത്. നമ്പൂരിക്ക് കൊടുക്കാനായി കൊണ്ടുവന്ന വെറ്റിലക്കെട്ടിൽ നിന്ന് നനവുപടർന്ന് അയാളുടെ കക്ഷം കുതിർന്നിരുന്നു. കാത്തിരിപ്പിൽ നടത്തവും ഉൾപ്പെടുമെന്ന് അത്തുണ്ണിയ്ക്ക് തോന്നി. റോഡിന്‍റെ കവലയിലെത്തിയപ്പോൾ അയാൾക്കുവേണ്ടി ഒരു തണൽ ഒഴിഞ്ഞു കിടന്നിരുന്നു. പൂ കൊഴിഞ്ഞ തുമ്പക്കഴുത്തുപോലുള്ള ട്രാഫിക് സിഗ്നലിന് താഴെ വെറുതെ നിൽക്കുകയായിരുന്നു പോലീസുകാരനപ്പോൾ.
സംസാരം കേട്ടാലുടൻ അറിയാമൊരുത്തന്റെ സംസ്കാരം എന്തെന്നതു നിശ്ചയമസംശയം! സംസ്‌കാരമൊരുത്തർക്കും മറയ്ക്കാനാവില്ലതു സംഭാഷണത്തിൽ സ്വയം വന്നുപോമറിയാതെ! പ്രവൃത്തി കണ്ടാലുടൻ അറിയാം ഒരുത്തന്റെ പ്രവൃത്തി ചെയ്യാനുള്ള ശേഷിയും ശുഷ്കാന്തിയും!
ബേക്കറിക്കടക്കാരന്‍ ബാലന്‍ വാര്‍ത്ത കാണുകയാണ്. കവലയിലെ ചെറിയകടയില്‍ അയാൾ സെയില്‍മാനും മാനേജരും മുതലാളിയുമൊക്കെയാണ്. തിരക്കൊഴിഞ്ഞ നേരം, കടുപ്പം കൂടിയ ചൂടുള്ള ചായ അയാളുടെ ഇടതു കൈയ്യിലുണ്ട്... കണ്ടു തുടങ്ങിയതു ചെറിയൊരു നഗരത്തിന്‍റെ ദൃശ്യങ്ങളാണ്, മലയാളക്കരയിൽ തന്നെ..... മൂന്നും കൂടിയ കവല, കട കമ്പോളങ്ങൾ, അധികം വീതി കൂടാത്ത ടാർ വഴി... പഴയ കടകൾ വീതികൂടാന്‍ സമ്മതിക്കാതെ പതുങ്ങിയിരിക്കും പോലെ...
വല്ലപ്പോഴും മാത്രമേ മുകൾ നിലയിലെ മുറിയിൽ പോകാറുള്ളൂ . ഒരുപാട് ഓർമ്മകളുള്ള മുറി. മൂത്ത മകൻ വിഷ്ണുവിന്റെ വിവാഹമായപ്പോൾ അദ്ദേഹം പഴയ വീടിന്റെ ഹാൾ വിശാലമാക്കി മുകളിലും താഴെയും രണ്ടു പുതിയ വലിയ മുറികൾ കൂട്ടിച്ചേ
ചരടുകൾ കണ്ണിൽ പതിയുന്നില്ല.എന്നാൽ,ഓരോ ചലനത്തിന്റെയും പിന്നിൽ ഒരു അദൃശ്യ ഇച്ഛയുടെനിശ്ശബ്ദ വിരലുകൾഅനങ്ങിക്കൊണ്ടിരിക്കുന്നു
ഒടുവിൽ അവരെല്ലാംആ പകലിന്റെ ക്ഷീണമൊട്ടാകെചൂടു കട്ടൻകാപ്പിയിൽ ഊതിയാറ്റിഊതിയാറ്റിക്കൊണ്ടിരിക്കുമ്പോഴാണ് നീ കേറിച്ചെല്ലുക ,ആർക്കും നിന്നെയറിയില്ല.പക്ഷേ അറി
മലയാള നോവല്‍ സാഹിത്യത്തെ ഖസാക്കിനു മുന്‍പും പിന്‍പും എന്ന് അടയാളപ്പെടുത്തിയ ഒ വി വിജയന്‍റെ നോവല്‍ ഖസാക്കിന്റെ ഇതിഹാസം പ്രസിദ്ധീകരണത്തിന്‍റെ അന്‍പത്തിയെട്ടാം വര്‍ഷത്തിലാണ് ഇംഗ്ലീഷില്‍ അദ്ദേഹം തന്നെ അത് ലെജണ്ട്സ് ഓഫ് ഖസാക്ക് എന്ന പേരില്‍ വിവര്‍ത്തനം ചെയ്തിട്ട് 32 വര്‍ഷമായി .മലയാളത്തില്‍ ആ നോവല്‍ ചരിത്രം രചിക്കുമ്പോള്‍ ഇംഗ്ലീഷില്‍ എന്ത് കൊണ്ടോ ആ നോവല്‍ അത്ര ശക്തമായി
ലാൽ ഗാഢമായ ഉറക്കത്തിലാണ്. ഏറെ നാൾക്കുശേഷം വിഷമിറക്കിയതിൻ്റെ ആലസ്യത്തിലാണയാൾ. വിഷമിറക്കുക എന്നത് അയാളുടെ മാത്രം പ്രയോഗമാണ്. അയാളുടെ ചിന്തയിൽ പുരുഷകേസരികൾക്ക് ഈയൊരു ഊർജ്ജോൽപാദനത്തിന് ഒട്ടും പരിശ്രമം ആവശ്യമില്ലെങ്കിലും ആവശ്യത്തിലധികം സ്‌റ്റോർ ചെയ്ത് കഴിഞ്ഞാൽ പിന്നെയതൊരു വലിയ ഭാരവും ബാധ്യതയുമാണ്. കൃത്യസമയത്ത് ഉപയോഗിച്ച് തീർക്കാൻ കഴിഞ്ഞില്ലെങ്കിൽ അതിന് വിഷസമാനമായ സ്വഭാവമുണ്ടാവാൻ സാധ്യതയുണ്ട്. "നിങ്ങൾ സ്ത്രീജനങ്ങൾക്ക് ഞങ്ങ
കവിതയുടെ വഴിയിലൂടെ അരനൂറ്റാണ്ടു പിന്നിട്ടു സഞ്ചരിക്കുന്ന ജോസഫ് നമ്പിമഠത്തിൻ്റെ തെരഞ്ഞെടുത്ത കവിതകളുടെ സമാഹാരമാണിത്. 1975 ൽ ആദ്യമായി വെളിച്ചം കണ്ട 'പുതുയുഗപ്പിറവി' മുതൽ അടുത്തെഴുതിയ 'നടക്കാനിറങ്ങിയ കവിത' വരെയുള്ള 91 കവിതകളുടെ സമാഹാരമാണിത്. മലയാള ഭാഷയിലും സാഹിത്യത്തിലും ഉത്തരാധുനികത അരങ്ങുവാണിരുന്ന കാലത്താണ് കവി എഴുതിത്തുടങ്ങിയത്. ആ കാലഘട്ടത്തിൽ നിന്നു തന്നെ മലയാള കവിത അൻപതിലേറെ വർഷം മുന്നോട്ടു പോയിരിക്കുന്നു. പ്രസ്ഥാനങ്ങളുടെ കല്പടവുകൾ താണ്ടിയ രചനാശൈലി ഇന്ന് ക
നഗര മധ്യത്തിൽ നിന്ന് പതിമൂന്ന് ഡിഗ്രി ഇടത്തോട്ട് തിരിയുമ്പോൾ തുരുമ്പു കുടിയേറിയ കെട്ടിടച്ചുവരിൽ ബന്ധിക്കപ്പെട്ട, ക്ലാവ് പിടിച്ച പച്ച ബോർഡിൽ
ഈ വർഷം ഓണം ആഗസ്റ്റ് 26നാണു. ഓണ ഇലയിൽ അക്ഷരങ്ങളെകൊണ്ട് ഒരു സദ്യ ഒരുക്കുക. മലയാളി എഴുത്തുകാരിൽ നിന്നും ഓണപ്പാട്ടുകൾ /കവിതകൾ ക്ഷണിക്കുന്നു. ഇന്നു മുതൽ ആഗസ്ത് 20 വരെ നിങ്ങൾക്ക് നിങ്ങളുടെ രചനകൾ അയയ്ക്കാം. ഓണദിവസം ഇ-മലയാളിയുടെ പ്രത്യേക ഫോൾഡറിൽ എല്ലാ കവിതകളും/പാട്ടുകളും സമാഹരിച്ച് പ്രസിദ്ധീകരിക്കും. രചനകൾ അയക്കുമ്പോൾ "ഇ-മലയാളിയുടെ ഓണപ്പാട്ടുകൾ/കവിതകൾ" എന്ന് സൂചിപ്പിക്കുക.
നഗരത്തിൻ തിലകക്കുറിയായി, നാടിൻ അഭിമാനസ്തംഭമായി, കായലോല കുളിർമ്മയേറ്റു വിജ്ഞാനവിളക്കായി നിൽപ്പൂ. പാറമേൽ പണിതൊരു ക്ഷേത്രം
ഇന്നും തുടിക്കുന്ന ഹൃദയവുമായാണ് ഷെല്ലി എന്‍റെ മനസ്സില്‍ ജീവിക്കുന്നത് .മറ്റു കാവ്യാസ്വാധകര്‍ക്കും മറിച്ചാവില്ല.കവി മരിച്ചാലും കവിതകള്‍ ജീവിക്കും എന്നാണല്ലോ .നമ്മുടെ കലയുടെയും സംസ്കാരത്തിന്‍റെയും അടിത്തറയും കവിതകള്‍ തന്നെ .അവര്‍ ആരാധിച്ചിരുന്ന ഈശ്വരന്മാര്‍ ഭൂമുഖത്ത് നിന്ന് എന്നേ അപ്രത്യക്ഷമായെങ്കിലും അവരുടെ കവിതകള്‍ ഇന്നും ജീവിക്കുന്നു .ക്രിസ്തുവര്‍ഷത്തിന്‍റെ തുടക്കത്തില്‍ ജീവിച്ചിരുന്ന ഓവിഡിന്റെ കവിതകള്‍ Metamorphoses ഇന്നും നമ്മുടെ മുന്നില്‍ ഉണ്ട് .ക്രിസ്തുവിന്റെ കാര്യത്തില്‍ ശിഷ്യന്മാരുടെ സാക്ഷ്യം മാത്രമേ ഉള്ളൂ.ഒരു പക്ഷെ ജോസഫസിന്റെ കത്തിലെ പരാമര്‍ശങ്ങളും .യേശുവിന്‍റെ ഒരു ചിത്രവും ഇന്നേവരെ നമുക്ക് ലഭിച്ചിട്ടില്ലെന്ന്
കുറച്ചു പട്ടികൾ സ്ഥിരം പോകുന്ന വഴിയിൽ ഒരു വീട് പണിയുന്നുണ്ടായി രുന്നു. അതുവഴി ദിവസവും സഞ്ചരിക്കുമ്പോൾ വീട് പണിതുയരുന്നത് കുറച്ച് നേരം നോക്കി നിന്നിട്ട് ഓടിപ്പോകുമായിരുന്നു.