നവോത്ഥാനം ഇടയ്ക്കിടയ്ക്ക് വാല് മുറിക്കും, പിന്നേം ചേർക്കും ഒരു പല്ലിയുടെ സൂക്ഷ്മതയോടെ ...... സാംസ്ക്കാരികം
വൈകുന്നേരമാണ് സാറാക്കുട്ടിയും അച്ചനും കൂടി രാജീവൻറെ വീട്ടിലേക്കു പോകാൻ ഇറങ്ങിയത്. കാറിലിരിക്കുമ്പോൾ അച്ചൻ മൗനമായിരുന്നു. ഏതോ ഗാഢമായ ചിന്തയിലെന്നപോലെ… ആ കണ്ണുകൾ ജനാലയിലൂടെ പുറത്തേക്കു നീണ്ടിരിക്കുകയായിരുന്നു എങ്കിലും, ഇരുവശങ്ങളിലുമായി പിന്നോട്ട് ഓടിമറയുന്ന കാഴ്ചകൾ ഒന്ന് പോലും അദ്ദേഹം കാണുന്നുണ്ടായിരുന്നില്ല. മനസിനുള്ളിൽ മിന്നിമറയുന്ന മറ്റേതോ കാഴ്ചകൾ ഇഴ തിരിച്ചെടുക്കാൻ ശ്രമിക്കുകയായിരുന്നു അദ്ദേഹം. ഒന്ന് രണ്ടു പ്രാവശ്യം സാറാക്കുട്ടി എന്തൊക്കെയോ പറയാൻ മുതിർന്നെങ്കിലും ആ മുഖഭാവം കണ്ടു വേണ്ടെന്നു വെച്ചു
ഉണ്ടാലും ഉണ്ടില്ലേലും ഉണ്മയായും ഉണ്ടൊരാൾ അയാളെക്കുറിച്ച് ഒന്നും മിണ്ടാതിരിക്കുന്നതാണ് നല്ലത്.
അന്നും പതിവുപോലെ തിരക്കുള്ള ദിവസമായിരുന്നു അയാള്‍ക്ക്.
ബാഷയെ കുറിച്ചുള്ള ഏറ്റവും പഴയ ഓർമ്മ പരതിയാൽ മുഴച്ച് നിൽക്കുന്നത് വലിയ രണ്ട് ഉണ്ടകണ്ണുകൾ മാത്രമാണ്. ഒന്നുകൂടി സൂക്ഷിച്ചോർത്താൽ ആവശ്യത്തിലധികം നീണ്ടു നിൽക്കുന്ന നീളൻ കോളറിൻ്റെ തെളിമയില്ലാത്തൊരു ചിത്രം കൂടി ഓർത്തെടുക്കാനാവാറുണ്ട്. ബാക്കിയുള്ള കഥകളെല്ലാം മറ്റേമ്മയും വല്യമ്മയും തമ്മിലുള്ള സംഭാഷണങ്ങളിൽ നിന്നോ, തറവാട്ടൊതുക്കുകല്ലിലെ ചില അന്തിചർച്ചകളിൽ നിന്നോ കിട്ടിയതാണ്. അതിൽ പൂരിപ്പിക്കേണ്ടിയിരുന്ന ചില ഭാഗങ്ങൾ, പിന്നീട് ശത്രുതയവസാനിപ്പിച്ച് ഞാനവനുമായി സന്ധിയിലായ ശേഷം ബാഷ തന്നെയാണ് പറഞ്ഞ് തന്നിട്ടുള്ളത്.
ഈ സാഹചര്യത്തില്‍ മലയാളത്തിലെപ്രശസ്ത നിരൂപകന്‍ ശ്രീ എം. ക്രുഷ്ണന്‍ നായര്‍ ഇവിടത്തെ എഴുത്തുകാരുടെ വ്യക്തമായി പറഞ്ഞാല്‍ മലയാളം പത്രം തിരഞ്ഞെടുക്കുന്ന എഴുത്തുകാരുടെ രചനകള്‍ വിമര്‍ശിക്കാന്‍ തുടങ്ങി. ഇതു പൊരിയുന്ന ചട്ടിയില്‍നിന്നും എരിയുന്ന തീയ്യിലേക്കു എന്നനുഭവമാണു എഴുത്തുകാര്‍ക്കുണ്ടാക്കിയതു. ശ്രീ നായരുടെ വ്യക്തിപ്രഭാവവും, പ്രശസ്തിയും കണക്കിലെടുത്തു ഇവിടത്തെ മലയാളി വായനക്കാര്‍ അദ്ദേഹത്തിന്റെ കമന്റുകള്‍ മുഴുവനായി ശരി വച്ചു.എന്നാല്‍ എഴുത്തുകാരന്റെ വളര്‍ച്ചക്കൊ, മാര്‍ഗ്ഗദര്‍ശനത്തിനൊ ഇത്തരം നിരൂപണങ്ങള്‍ ഒട്ടും സഹായകമായില്
ശകുന്തളയുടെ പ്രണയത്തിന്റെ അടയാളമായ മോതിരം മീൻ തിന്നുപോയെന്നു കേട്ടപ്പോൾ,
തകഴി ശിവശങ്കരപ്പിള്ള എന്ന 'ജ്ഞാനപീഠം' ജേതാവായ സാഹിത്യകാരൻ താമസിച്ചിരുന്ന 'ശങ്കരമംഗല' മെന്ന വീട്ടിലും പുരയിടത്തിലുമാണ് തകഴി സ്മാരകവും മ്യൂസിയവും
(അമേരിക്കൻ മലയാള സാഹിത്യചരിത്രം ഒരു ലേഖനരൂപത്തിൽ ആദ്യമായി അവതരിപ്പിക്കപ്പെട്ടത് ന്യുയോർക്കിലെ സർഗ്ഗവേദി എന്ന സംഘടനയിലാണ്. (ഇതോടൊപ്പം ചേർത്തിരിക്കുന്ന വിചാരവേദിയുടെ അറിയിപ്പ് വായിക്കുക) ഈ ലേഖനം അമേരിക്കൻ മലയാള സാഹിത്യ നിരൂപണങ്ങൾ എന്ന പരമ്പരയിലെ ആദ്യത്തെ പുസ്തകത്തിൽ കൊടുത്തിരുന്നു. ഈ ലേഖനത്തിന്റെ തുടർച്ചയായി എഴുതിയ രണ്ടു ഭാഗങ്ങൾ അമേരിക്കൻ മലയാള നിരൂപണങ്ങൾ എന്ന പേരിൽ രണ്ടും മൂന്നും ഭാഗങ്ങളിലായി പ്രസിദ്ധീകരിക്കപ്പെട്ട പുസ്തകത്തിൽ ചേർത്തിരുന്നു.)
രണ്ടാം നാള്‍ സന്ധ്യക്ക് ചൂളനിര്‍മ്മാനം തുടങ്ങിയപ്പോള്‍ ഉമയെത്തി. കുളിച്ചു ശുദ്ധിയായി ഭയഭക്തിയോടെ നില്‍ക്കുന്ന സീതയുടെ അപ്പാ ഉമയെക്കണ്ട് പുഞ്ചിരിച്ചു. ത്രികോണാകൃതിയില്‍ ഉള്ള ചൂളയുടെ രണ്ടു വശം ഉയര്‍ത്തിക്കെട്ടുകയായിരുന്നു, താമിയപ്പോൾ. . മണ്ണിനടിയില്‍ കൂടി ഒരു ദ്വാരം സഹായികളിലൊരാള്‍ ചൂളയിലേയ്ക്ക് ഇട്ടുകൊടുത്തു. കുറെയധികം പാത്രങ്ങള്‍ ചൂളയ്ക്ക് മുകളിലായി പാതി കമിഴ്ത്തിയ മട്ടില്‍ നിരത്തുന്നത് ഉമ കൗതുകത്തോടെ നോക്കിനിന്നു. ഒന്നിനോടൊന്നു
മേടക്കാറ്റിന് നാണപ്പുലരിയിൽ മാനത്താറാട്ട്, ഭൂമിപ്പെണ്ണിന് മേനിയിലുണരും രോമാഞ്ചകുളിര് ! തളിരിടും യൗവന
പറയട്ടെ ഞാനൊരു സത്യം - ആരും പറയരുതെന്ന് പറഞ്ഞിട്ടും ഫലമില്ല പറയരുതെന്ന് പറയുന്ന ജനമൊക്കെ ‘പക'യോടെയാണെന്നതു സത്യം — പറയട്ടെ ഞാനൊരു സത്യം - ആരും പറയരുതെന്ന് പറഞ്ഞിട്ടും ഫലമില്ല. വാഗ്ദാനം ഏറെ നിരത്താം
റൈനു കൊണ്ടുവരുന്ന സർപ്രൈസ്സിൽ ബാഷയുണ്ടായിരിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. റൈനുവിനെ കണ്ടുമുട്ടുന്നതുവരെ ഒരിക്കലും ഒരിടത്തും അത്തിക്കാവോ ബാഷയോ
ഏപ്രിൽ! കുരിശിൻ്റെ- കാൽവരിക്കുന്നിൻ്റെ കാറ്റുണ്ട്, വെയിലുണ്ട് നിഴലനക്കങ്ങളും
തമസ്സു നീക്കി വെളിച്ചമേകിട്ടു - ർന്നു വന്നു സ്നേഹസ്വരൂപൻ, കല്ലറ വാതിൽ തകർത്തെറിഞ്ഞീ- ടുയർച്ചതൻ ഗാഥ പാടിടുന്നു. മനസ്സിലുണരും നന്മതൻ തേൻകണം മണ്ണിൽ സ്നേഹപ്പൂമഴയായ് ,
വീണു കിടക്കുന്നിതാ, ചിറകരിഞ്ഞു വീഴ്ത്തിയോയെൻ പിഞ്ചു മക്കളെ ... വെട്ടിനുറുങ്ങിയ - യെൻവൃക്ഷമേനിയെ, കാണൂവെൻ സോദരരെ . അനുനിമിഷമീ -
Right from birth, as a baby, I was under protection from danger, with father but mostly mother, opening the doors for siblings to my body as an entrance. As I was growing slowly
വനജ കട്ടിലിൽ തളർന്നു ഇരുന്നു. ഭയം മുഴുവനായി വിട്ടു മാറിയിരുന്നില്ല അപ്പോഴും. ഇരുണ്ട വെളിച്ചത്തിൽ മുഖം മറെയ്ക്കുന്ന ഗ്രേ നിറത്തിലുള്ള ഹുഡി ധരിച്ചിരുന്നതുകൊണ്ടു ആൾ ആരെന്നു വ്യക്തമായില്ല. പാർക്കിംഗ് ലോട്ട് വിജനമായിരുന്നതുകൊണ്ട് വളരെ സൂക്ഷിച്ചായിരുന്നു വനജ. പല പ്രാവശ്യം ചുറ്റും നോക്കി ആരും ഇല്ല എന്ന് ഉറപ്പു വരുത്തുകയും ചെയ്തിരുന്നു. വനജ കാർ പാർക്ക് ചെയ്തിറങ്ങി, കുറച്ചു ദൂരം മുൻപോട്ടു നടന്ന ശേഷമാണ് അക്രമി പിന്നിൽ നിന്നും കടന്നു പിടിച്ചതും ശബ്ദം ഉണ്ടാക്കാനാവാത്ത വിധം വായ് പൊത്തിയതും. അസ്‌ഥികൾ ഒടിയുന്നതുപോലെ ബലിഷ്ഠമായിരുന്ന ആ പിടിയിൽ നിന്ന് രക്ഷപ്പെടാൻ ഒരു വിധത്തിലും കഴിയില്ലെന്നു അവൾക്കു ഉറപ്പായിരുന്നു. അരണ്ട വെളിച്ചത്തിൽ ഒരു കത്തി വായുവിൽ ഉയരുന്നതും തൻറെ നേരെ നീണ്ടു വരുന്നതും കണ്ടു സുബോധം തന്നെ നശിച്ച നിലയിലായിപ്പോയി അവൾ.
"നിനക്കെന്തിനാ മുത്തേ എന്നോടിത്ര കോപം?" ഒടുവില്‍ നിസ്സഹായനായി, കരയുന്ന മട്ടിലവന്‍ ആർദ്രമായി ചോദിച്ചു. "നാളെ കാലത്ത് ഞാന്‍ പോകും. ഇന്നെന്‍റെകൂടെയൊന്ന് അമ്പലത്തില്‍ വരുമോ?" സന്ധ്യയുടെ മങ്ങിയ വെളിച്ചം പടർന്നപ്പോൾ വിച്ചു പ്രതീക്ഷയോടെ ചോദിച്ചു. "ഇല്ല!" പെട്ടെന്നുള്ള അവളുടെ ആ കർക്കശമായ മറുപടിയില്‍ അവനോടുള്ള വെറുപ്പു മുഴുവന്‍ കനത്തുനിന്നിരുന്നു. മറുപടി കേട്ട് വിച്ചുവാകെ വിഷണ്ണനായി. “അത്തേ! ഇതി!” അരികിൽ ഇതെല്ലാം കേട്ടുനിന്ന അമ്മാളുവോട് അവന്‍ പരിഭവത്തോടെ പരാതിപ്പെട്ടു. “മുത്തേ! നീ ഒന്നവന്‍റെ കൂടെച്ചെല്ല്,” അമ്മാളു
ദുഃഖചരിത്രമാം 'വെള്ളി' ക്കുമപ്പുറം, രക്ഷാവെളിച്ചമായ് 'ഞായര്‍',
റൈനു കൊണ്ടുവരുന്ന സർപ്രൈസ്സിൽ ബാഷയുണ്ടായിരിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. റൈനുവിനെ കണ്ടുമുട്ടുന്നതുവരെ ഒരിക്കലും ഒരിടത്തും അത്തിക്കാവോ ബാഷയോ സംസാരവിഷയമായിട്ടില്ല. ചേർത്തലയിലേക്ക് പോയതിനുശേഷം കുറച്ചുകാലത്തോളം അമ്മയോട് കലഹിച്ചിട്ടുണ്ടെങ്കിലും പിന്നീട് അത്തരം സംഭാഷണങ്ങൾ ഞങ്ങൾക്കിടയിൽ കടന്നുവരാതിരിക്കാൻ മനപ്പൂർവ്വം ശ്രദ്ധിക്കാറുണ്ട്. “അതൊരു മേത്തൻ ചെക്കൻ മാത്രാണോ? അനാഥനും കൂട്യല്ലേ. നിൻ്റച്ഛൻ വരാൻ പ്രാർത്ഥിക്ക്. അച്ഛൻ സമ്മയ്ക്കാച്ചാ എനിക്കൊരു വിരോധോല്ല്യ. “
കുരിശിൽ കിടക്കുമ്പോൾ എങ്ങനെ നാഥാ ദീന ദയാലുവായ് ശോഭിക്കുന്നൂ പ്രാണൻ പിടയുമ്പോൾ മാതാവിൻ മുന്നിൽ കണ്ണീരു തൂവാതെ നൊന്തിടുന്നൂ ഓരോ ജീവനും ഓരോരോ കുരിശിൽ ആണികളില്ലാതെ ബന്ധനത്തിൽ
ഞാന്‍ മരിച്ചെന്ന് കേള്‍ക്കുമ്പോള്‍ നീയൊന്ന് ഞെട്ടുമെന്ന് ഞാന്‍ വെറുതെ മോഹിക്കാറുണ്ട്.
ഗുരുവിന്റെ കവിളിൽ ചുംബനം നൽകി ശത്രുവിനു കാട്ടിക്കൊടുക്കുക എന്നത് നിന്റെ നിയോഗമാണ് ആ നിയോഗം നീ ഏറ്റെടുക്കുക നിന്റെ ജോലി നീ പൂർത്തിയാക്കുക അതിന്റെ പ്രതിഫലം അനുഭവിക്കാൻ നിനക്കു യോഗമില്ല. അത് രക്തനിലം വാങ്ങാനുള്ളതാണ്
ചിന്നൻ കൊടുംകാട്ടിലൂടെയുള്ള നടപ്പ് തുടങ്ങിയിട്ട് ഏറെ നേരമായിരിയ്ക്കുന്നു. ഊരിൽ സൂര്യൻ ചാഞ്ഞ് കഴിയുമ്പോൾ മാത്രമേ ഇരുട്ട് വീഴാറുള്ളു എങ്കിലും ഉൾക്കാട്ടിൽ അതിനു് എത്രയോ മുൻപ് തന്നെ ഇരുട്ട് വീഴുമെന്ന് ച്ന്നന് നന്നായിട്ട് അറിയാം. ഏഴാം യാമത്തിൽ തുടങ്ങിയ നടപ്പിൻ്റെ ക്ഷീണം ഇപ്പോൾ അതികലശലായി തോന്നിത്തുടങ്ങിയിട്ടുണ്ട്. മരങ്ങൾ കുറഞ്ഞ ഒരു ഭാഗത്തെത്തിയതും വെള്ളം ഒഴുകുന്ന ശബ്ദം കേട്ട് ചിന്നൻ
ആണവായുധ ഭീഷണിയുടെ അഗ്നിനാവുകൾ നീണ്ടു വരുമ്പോൾ അനിശ്ചിത ഭാവിയുടെ ആധി സംഘർഷങ്ങളിൽ അടിപൊളിയൻ ജീവിതത്തിന്റെ അരനാഴിക നേരം
1932 മാർച്ച് 31-ന് തൃശൂർ ജില്ലയിലെ പുന്നയൂർക്കുളത്ത് നാലപ്പാട്ട് തറവാട്ടിൽ ജനിച്ച മാധവിക്കുട്ടി, പ്രശസ്ത കവയിത്രി നാലപ്പാട്ട് ബാലാമണിയമ്മയുടെയും വി.എം. നായരുടെയും മകളാണ്. കമല എന്നായിരുന്നു യഥാർത്ഥ പേര്. വളരെ ചെറുപ്പത്തിൽ, 13-ാം വയസ്സിൽ അവർ വിവാഹിതയായി. വിവാഹജീവിതം അവരുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവന്നെങ്കിലും, അതിൽ നിറഞ്ഞിരുന്ന മാനസിക സംഘർഷങ്ങളും ഏകാന്തതയും പിന്നീട് അവരുടെ രചനകളിൽ ശക്തമായി പ്രതിഫലിച്ചു.
ഉണരുമ്പോളെൻ നെഞ്ചിലുണ്ടായിരുന്നൊരീ മതിയെ മയക്കുന്ന വശ്യഗന്ധം കനവിന്റെ വഴിയിലൂടവളിട്ടു പോയോരു പാതിരാപ്പൂവിന്റെ പ്രണയഗന്ധം! എരിവേനലെന്നെയുരുക്കുന്ന നേരത്തു - മെവിടുന്നോവന്നീടുമൊരു തെന്നലായ്
ജില്ലാ ഹോസ്പിറ്റലിലെ ആ പഴയ പ്രസവ വാർഡിനപ്പുറം, കാലം തുന്നിവെച്ച ഓർമ്മകൾ പോലെ കുറ്റിച്ചെടികൾ തഴച്ചുവളർന്ന് കാടുപിടിച്ചു കിടക്കുന്നു. ചില്ലുകളടർന്ന ജനൽ പാളികളിലൊന്നിൽ നിന്നും, ആയുസ്സിന്റെ വഴിയിൽ പാതിയിൽ തളർന്നുപോയ കയ്യൊടിഞ്ഞ സ്ട്രെച്ചറിന്റെ ഒരു വശം ആത്മാവില്ലാത്ത ഉടൽ പോലെ പുറത്തേക്ക് തള്ളി നിൽക്കുന്നു. ജനലഴികളിൽ തട്ടിത്തടഞ്ഞു നിൽക്കുന്ന കാറ്റിന് മരണത്തിന്റെ ഒരു തണുപ്പായിരുന്നു.
എല്ലാമറിഞ്ഞിട്ടും എല്ലാം മറന്നു നീ എന്തിനായ് ദിവ്യസ്നേഹസ്വരൂപാ, പാപക്കറകള്‍ കഴുകിയെന്‍ പാദങ്ങള്‍- ക്കെന്നും നീയേകിയീ മുക്തിതന്‍ പാത എന്തിനായ് നീ നിന്റെ രക്തവും ജീവനും നല്കിയെന്‍ പൈദാഹമാറ്റീടുവാനായി
അവർ തൂമയെഴും അവനിയിൽ രാസായുധങ്ങളുo മാരകവസ്തുക്കളും വർഷിച്ച്, വസതികളും ആരാധനാലയങ്ങളും അക്ഷരാലയങ്ങളും ചുട്ടെരിക്കുന്നു! ബലഹീനരെ പീഡിപ്പിക്കുന്നു… ബന്ധങ്ങൾ ശിഥിലമാക്കുന്നു
ഒന്നും പറയാതെ ഇരുന്നപ്പോൾ നമ്മുടെ ഇടയിൽ സമാധാനമായിരുന്നു. പക്ഷേ, ഒരു ചെറിയ വാക്ക് ഒരു വലിയ കലമ്പായി മാറി. ആ ബഹളത്തിൽ വാക്കുകൾ കല്ലുകൾ പോലെ വന്നു തറച്ചു.
സ്നേഹത്തിൽ ദൃശ്യാദൃശ്യങ്ങളായ പ്രപഞ്ചങ്ങൾ ഉളവായി! സ്നേഹം സകലബന്ധനങ്ങളെയും തകർത്തു വീണ്ടെടുക്കുന്നു! സ്നേഹത്തിന്റെ ഭാഷയ്ക്ക് നിറയെ വൈവിധ്യങ്ങൾ ! സ്നേഹം കെട്ടിക്കിടക്കുന്ന തടാകമല്ല ഒഴുകപ്പെടേണ്ട മഹാപ്രവാഹമാണ്! ബലിവേദിയിലെത്താത്ത സ്നേഹം അപൂർണമെന്ന് മഹത്‌വചനം!
നീ നമ്മുടെ ശാന്തയെകണ്ടില്ലേ, ചിരുതെടെ പെണ്ണ്? അപ്പ ഉണ്ടാക്കുന്ന മാരിയമ്മനേപ്പോലെയല്ലേ അക്കുട്ടി ഇരിക്കുന്നത്? നാക്കെപ്പോഴും പുറത്തിട്ട് ഉന്തിയ കണ്ണുമായിട്ടല്ലേ അവള്‍?.. അതൊരുല്‍സവകാലത്ത് ദേവിയെ തേരില്‍ എഴുന്നെള്ളിച്ചുകൊണ്ടു കോവിലിലേക്ക് ഘോഷയാത്ര പോകുമ്പോള്‍ ചിരുത, ദേവിയെ നോക്കി കളിയാക്കിച്ചിരിച്ചതാണ്. അന്നവര്‍ക്ക് ശാന്തയെ വയറ്റിലുണ്ടായിരുന്നു. പെറ്റപ്പോള്‍ കുട്ടി ഇങ്ങനെയായിപ്പോയത് അതുകൊണ്ടാണെന്നാ ആളുകള്‍ പറയുന്നത്. എനിക്കും അങ്ങനെയാ തോന്നുന്നത്. അല്ലേല്‍പ്പിന്നെ അവരുടെ വേറെ ഏതെങ്കിലും മക്കളുണ്ടോ അതുപോലെ? അപ്പപ്പാ! ഞാനൊന്നും പറയണില്ലേ! താടിയില്‍ വിരല്‍ തട്ടിക്കൊണ്ട് ഭയഭക്തിയോടെയവര്‍ പറഞ്ഞു നിര്‍ത്തി.
മലയാള കാവ്യഛന്ദസ്സിൽ നാടോടി താളവും വന്യമായ ഗോത്ര ഭാവവും സന്നിവേശിപ്പിച്ച കവിയാണ് കടമ്മനിട്ട രാമകൃഷ്ണൻ.... ആധുനിക കാവ്യാ ഭാവുകത്വത്തെ കൈവിട്ട ആലാപന ശക്തി
ലോകം പൊളിഞ്ഞുവീഴാനുള്ള പാട്ടുപാടുമ്പോൾ അവൻ ചായ ഇളക്കുന്നു. അറിയാതെ അല്ല.
ഓഫീസിലേക്ക് ലീവിനുള്ള മെയിലയച്ച ശേഷം ബാൽക്കണിയിൽ പോയി ചുമരും ചാരിയിരുന്നു. നേരിയ നിലാവിൽ വിരിയുന്ന നിഴലനക്കങ്ങളിലേക്ക് നോക്കിയിരിക്കാൻ രസമാണ്. ഒട്ടുമാവിൽ
ബിഷപ്സ് ഹൗസിന്റെ കവാടം കടക്കുമ്പോൾ സാറായുടെ ഹൃദയം ഉച്ചത്തിൽ മിടിച്ചു തുടങ്ങി..
തറവാട്ടിന്റെ വടക്ക് ഭാഗത്ത് മുറ്റത്തോട് ചേര്‍ന്നു നിന്ന വൻവൃക്ഷം-- ചകിരിമാവ് സമൃദ്ധമായുതിര്‍ത്തൂ മാങ്ങനീര്‍ നിറഞ്ഞ് വീര്‍ത്ത മാമ്പഴങ്ങള്‍. ചന്തയിലെങ്ങും കണ്ടിട്ടില്ല ചന്തവും സ്വാദും ഏറുമിപ്പഴത്തെ. മാങ്ങനീര്‍ മുട്ടിക്കുടിച്ച് വയര്‍ നിറയ്ക്കും