ശബരിമല ക്ഷേത്രം ഉള്‍പ്പെടുന്ന ഭാഗം പെരിയാര്‍ കടുവ സങ്കേതത്തിലാണ്. ഇതുകൊണ്ടാണ് ചിത്രീകരണത്തിന് വനംവകുപ്പിന്റെ അനുമതി ആവശ്യമായത്.
നാട്ടിന്‍പുറത്തിന്റെ പശ്ചാത്തലത്തിലൂടെ ഒരു ഹ്യൂമര്‍ ഹൊറര്‍ കഥയാണ് ചിത്രം പറയുന്നത്.
അനാവശ്യമായി മറ്റുള്ളവര്‍ക്കുവേണ്ടി സംസാരിച്ച് താന്‍ ഒരുപാടുപേരെ വെറുപ്പിച്ചുവെന്നും തന്റെ ശബ്ദം ഇനി തനിക്കുവേണ്ടി മാത്രമായി ഒതുക്കുമെന്നും അഖില്‍ വ്യക്തമാക്കി.
അതേസമയം ചര്‍ച്ചകള്‍ ഒരു വശത്ത് മുറുകുമ്പോള്‍ ചടങ്ങിനെത്തിയ സാരിയുടത്ത ചിത്രങ്ങള്‍ പങ്കുവച്ച് എല്ലാ ചര്‍ച്ചകളെയും കെയര്‍ഫ്രീ ആക്കുകയാണ് തൃഷ.
തന്റെ 12 വര്‍ഷത്തെ ആഗ്രമാണ് സാധ്യമായതെന്ന് സംവിധായകന്‍ കുറിച്ചു.
ഒരു വര്‍ഷത്തിലേറെയായി നീണ്ടുനിന്ന ശാരീരികവും മാനസികവുമായ അസ്വസ്ഥതകളോട് ധീരമായി പോരാടിയ ശേഷമാണ്
മമ്മൂക്ക മക്കള്‍ക്ക് നല്‍കിയ കേള്‍വിയാണ് ജീവിതത്തിലെ വലിയ ഓണസമ്മാനം!'. അപ്പോള്‍ റേഡിയോയില്‍ ആ പഴയ പാട്ടുവന്നു... 'കാതോടുകാതോരം...
ലങ്കാധിപതി രാവണനിൽ നിന്ന് സീതാദേവിയെ വീണ്ടെടുക്കാൻ ശ്രീരാമൻ കടലിന് കുറുകെ രാമസേതു എന്ന പാലം നിർമ്മിച്ചത് ഈ പുണ്യ ഭൂമിയിലാണെന്ന് പുരാണങ്ങളിൽ പ്രതിപാദിക്കുന്നു. ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള വാണി
ഇന്ത്യന്‍ സിനിമയിലെതന്നെ എക്കാലത്തെയും ക്ലാസിക് ചിത്രങ്ങളിലൊന്നായ 'ഷോലെ' അര നൂറ്റാണ്ട് പൂർത്തിയാക്കുന്നു.1975 ഓഗസ്റ്റ് 15-ന്, 28-ാം സ്വാതന്ത്ര്യദിനത്തില്‍, വെള്ളിത്തിരയില്‍ എത്തിയ ഈ ഹിന്ദിചിത്രം
മഞ്ഞ സാരി ധരിച്ച്, തലയില്‍ മുല്ലപ്പൂവും ചൂടിയാണ് തൃഷ ചടങ്ങിനെത്തിയത്. തന്റെ അമ്മ ഉമാ കൃഷ്ണനൊപ്പമാണ് തൃഷ വേദിയിലെത്തിയത്.
മുന്‍ കാമുകനില്‍ നിന്ന് നേരിട്ട നാര്‍സിസിസ്റ്റിക് അബ്യൂസിനെ കുറിച്ച് തുറന്നു പറയുകയും പിന്നീടത് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയ്ക്ക് ഇടയാകുകയും ചെയ്തിരുന്നു.
ജിനു എബ്രഹാമും സൂരജ് കുമാറും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സഹനിര്‍മ്മാതാവ് - സിജോ സെബാസ്റ്റ്യന്‍, ശ്രീലാല്‍ ശൂലപാണി.
വഴിതെറ്റി ഒടുവില്‍ രക്ഷയില്ലാതെ തിരിച്ച് കാരൈക്കുടിയിലേയ്ക്ക് മടങ്ങാമെന്ന് മമ്മൂട്ടി തീരുമാനിച്ച സമയത്തായിരുന്നു അവിചാരിതമായി വഴികാട്ടി നല്‍കാന്‍ ഒരാള്‍ കടന്ന് വരുന്നത്.
ഈ ഓണക്കാലത്ത്, കേരളം തലമുറകളായി പരിചയപ്പെടുകയും സ്‌നേഹിക്കുകയും ചെയ്ത അതേ തനിമയോടെ ഓണത്തെ പ്രേക്ഷകരിലേക്ക് എത്തിക്കുകയാണ് ഏഷ്യാനെറ്റ്.അതിന്റെ ഭാഗമായി ശ്രദ്ധേയമായ 'OG Onam' ക്യാമ്പയിന് തുടക്കമിടുകയാണ്. യഥാര്‍ത്ഥ ഓണത്തിന്റെ തനിമ നിര്‍വചിക്കുന്ന കാലാതീതമായ പാരമ്പര്യങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്, ആദ്യത്തെ
23 കേന്ദ്രങ്ങളിലായി നിലവില്‍ 50 സ്ക്രീനുകളാണ് മാജിക് ഫ്രെയിംസിനുള്ളത്.
എസ്. എസ്. കാര്‍ത്തികേയ, ഷോബു യാര്‍ലഗഡ്ഡ, പ്രസാദ് ദേവിനേനി എന്നിവര്‍ ചേര്‍ന്നാണ് ഷോവിംഗ് ബിസിനസ് ബാനറിലും ആര്‍ക്കാ മീഡിയാ വര്‍ക്ക്‌സിന്റെയും സഹകരണത്തോടെ ഡോണ്ട് ട്രബിള്‍ ദ് ട്രബിള്‍ നിര്‍മിക്കുന്നത്.
നായകനാക്കി വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന “വിശ്വനാഥ് ആൻഡ് സൺസ്” നാളെ തിയറ്ററുകളിലെത്തുന്നു. മമിത ബൈജു നായികയായി എത്തുന്ന ഈ ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത് ന്യൂ സൂര്യ ഫി
ആരാധകരും സിനിമാ പ്രേമികളും ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രം ഇനി കൂടുതല്‍ വലിയ റിലീസായാണ് എത്തുക എന്ന് ദുല്‍ഖര്‍ സല്‍മാന്‍ അറിയിച്ചു
ക്വീനിന് ശേഷം വന്ന സിനിമയായിരുന്നു മാമാങ്കമെന്നും ഒരു വര്‍ഷത്തെ ട്രാന്‍ഫോര്‍മേഷന്‍ നടത്തിയ ശേഷം ധ്രുവനെ സിനിമയില്‍ നിന്ന് ഒഴിവാക്കിയെന്നും ഷൈജന്‍ അഗസ്റ്റിന്‍ പറഞ്ഞു.
എന്‍ഗേജ്‌മെന്റ് കോള്‍ ഞാന്‍ തടഞ്ഞില്ലായിരുന്നെങ്കില്‍ ആ വ്യക്തിയെ ഞാന്‍ വിവാഹം ചെയ്‌തേനെ. ഡിവോഴ്‌സില്‍ എത്തിയേനെ.
ട്രെയിലര്‍ ലോഞ്ച് ഓഗസ്റ്റ് 8ന് ബെംഗളൂരുവിലാണ് നടന്നത്.
മേക്കപ്പ് ബാഗ് എടുക്കാന്‍ മറന്നപ്പോഴാണ് മോഹന്‍ലാല്‍ ഷാജോണിന് രക്ഷകനായി എത്തിയത്.
തെസ്പിയന്‍ ഫിലിംസ് എന്നിവയുടെ ബാനറുകളില്‍ വെങ്കട് കെ നാരായണ, ശൈലജ ദേശായി ഫെന്‍ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ഓണത്തിന്റെ ആഘോഷവും താളവും നിറച്ചാണ് 'ഓണാടോ' പ്രേക്ഷകരിലേക്കെത്തുന്നത്.
വിഷയത്തില്‍ ഒട്ടേറെപ്പേരാണ് ഉദയനിധിയുടെ പരാമര്‍ശത്തെ വിമര്‍ശിച്ച് രംഗത്ത് വന്നത്. ഈ വിഷയത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടന്‍ വിശാല്‍.
കുട്ടികളടക്കം എല്ലാവരും മൊബൈല്‍ ഉപയോഗം പരമാവധി പരിമിതപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു. സ്വന്തം യൂട്യൂബ് ചാനലിലൂടെ വീഡിയോ പങ്കുവെച്ചാണ് പ്രതികരണം.
"ശ്യാമ മേഘമേ നീ..."..... ഈ വരികളുടെ സൃഷ്‌ടാവ് ഓർമയായിട്ട് അഞ്ചു വർഷമായി... ഗായകനായി പേരെടുക്കാൻ ആഗ്രഹിച്ച് ഒടുവിൽ ഗാനങ്ങളുടെ സൃഷ്ടാവായി പരിണമിക്കുന്നതായിരുന്നു, ചുനക്കര രാമൻകുട്ടി എന്ന ഗാനരചയാതാവിൻ്റെ കലാ ജീവിതം.
ചിത്രത്തിന്റെ സംഗീത സംവിധായകന്‍ കാലഭൈരവയും റാപ്പര്‍ ശരത്തും ചേര്‍ന്ന് ആലപിച്ചു. തുടര്‍ന്ന് ഫഹദ് ഫാസിലിന്റെ പിറന്നാള്‍ ആഘോഷവും, കേക്ക് കട്ടിങ്ങും പ്രസ്തുത ചടങ്ങില്‍ നടന്നു.
രസകരമായ ആ കഥ വീണ്ടും ചര്‍ച്ചകളില്‍ നിറുകയാണ്. കൈരളി ടിവിയിലെ പരിപാടിയിലാണ് ശ്രീനിവാസന്‍ ഈക്കാര്യം പറഞ്ഞിരുന്നത്.
കൊച്ചി സെന്റ് തെരേസാസ് കോളജില്‍ തന്റെ പുതിയ ചിത്രം ബത്ലഹേം കുടുംബ യൂണിറ്റിന്റെ പ്രമോഷനായെത്തിയതായിരുന്നു താരം.
ഇത് വിവാദമായതോടെ നടന്‍ റീല്‍ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നിന്നും ഡിലിറ്റ് ചെയ്തു.
ആലുവയിലെ അന്‍വര്‍ മെമ്മോറിയല്‍ ആശുപത്രിയുടെ പ്രവര്‍ത്തനം പുനരാരംഭിച്ചതില്‍ ഡോ. സി.എം. ഹൈദരാലിക്ക് ആശംസകളുമായി നടന്‍ ദിലീപ്.
അമ്മയില്‍ നിന്ന് പകര്‍ന്നു കിട്ടിയ ലളിതവും വിനയപൂര്‍വവുമായ പെരുമാറ്റം എപ്പോഴും കാത്തുസൂക്ഷിക്കണമെന്നും അവര്‍ ആശംസിച്ചു.
മോഹന്‍ലാലിന് മാത്രമാണ് വിസ ലഭിക്കാതിരുന്നത്. കെ.എസ്. ചിത്രയും മനോജ് കെ. ജയനും അടങ്ങുന്ന മറ്റു താരങ്ങള്‍ ഓസ്‌ട്രേലിയയിലെത്തിയിരുന്നു.
സത്യം സിനിമാസ് ഇന്‍ അസോസിയേഷന്‍ വിത്ത് മഹാ സുബൈര്‍ മൂവി ക്ഷേത്രയുടെ ബാനറില്‍ പ്രേമചന്ദ്രന്‍ എ. ജിയും മഹാസുബൈറും ചേര്‍ന്നാണ് ഈ ചിത്രം നിര്‍മിക്കുന്നത്.
സിനിമാമേഖലയിലെ സ്ത്രീകളെക്കുറിച്ച് അനുചിതമായ പരാമര്‍ശങ്ങള്‍ നടത്തുന്ന യുട്യൂബര്‍മാര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കുമെതിരെ സമാനമായ നടപടി സ്വീകരിക്കണമെന്ന് വിശാല്‍ ആവശ്യപ്പെട്ടു.
രവി പര്‍ണശാല തിരക്കഥ സംഭാഷണം തയാറാക്കിയ ചിത്രത്തില്‍ ഒട്ടേറെ പുതുമുഖങ്ങളാണ് വേഷമിട്ടിരിക്കുന്നത്.
ഭാവനയെ പ്രധാന കഥാപാത്രമാക്കി നവാഗതനായ റിയാസ് മാരത്ത് സംവിധാനം ചെയ്ത അനോമി ഫെബ്രുവരി ആറിനായിരുന്നു തിയറ്ററുകളില്‍ എത്തിയത്.
നായകനായ യഷിനേക്കുറിച്ചും അദ്ദേഹത്തിന്റെ ഭാര്യയും നടിയുമായ രാധികാ പണ്ഡിറ്റിനേക്കുറിച്ചും നയന്‍താര പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
മല്‍വാനിയിലുള്ള വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നും മയക്കുമരുന്ന് നല്‍കി മയക്കിയ ശേഷം ഭീഷണിപ്പെടുത്തിയെന്നും