ജനങ്ങളുടെ നികുതിപ്പണം കൊണ്ട് ആർഭാടം നയിക്കുകയും, സർക്കാർ നൽകുന്ന സൗകര്യങ്ങൾ അനുഭവിച്ച് ആശുപത്രികളെ കൈക്കൂലി വാങ്ങാനുള്ള 'കശാപ്പുശാലകളാക്കി' മാറ്റുകയും ചെയ്ത ഒരുകൂട്ടം ഡോക്ടർമാർ സംഘടനയുടെ മറവിൽ സർക്കാരിനെ ഭയപ്പെടുത്താൻ നോക്കുകയാണ്. മെഡിക്കൽ കോളേജുകളിൽ പഠിക്കുമ്പോൾ നിങ്ങൾ തൊട്ടു ചൊല്ലിയ ആ 'ഹിപ്പോക്രാറ്റിക് ഓത്ത്' (Hippocratic Oath) വെറും വായ്ത്താരിയായിരുന്നോ? രോഗിയുടെ ജീവനേക്കാൾ പണത്തിനും സ്വാർത്ഥതയ്ക്കും വില കൽപ്പിക്കുന്ന നിങ്ങൾ ആ വിശുദ്ധമായ
IN 1998, AIR INDIA WAS TRYING TO SELL TWO 747-200 AIRCRAFT through a bid process. This was not how it was done in the Western world and the process was unfamiliar to most outside India. I had an agent in India, Mr. Jibu Cherian who was familiar with the process and so, we made a bid. There were only two serious bidders including Aero Controls. The other one too was from the US, an airline company from the state of Oregon. We successfully outbid our competition and secured the purchase of one of the aircraft.
നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കെ സി.പി.എമ്മിന് കനത്ത പ്രഹരം നല്‍കി മുന്‍ മന്ത്രിയും കറതീര്‍ന്ന സി.പി.എം നേതാവുമായ ജി സുധാകരന്‍ അമ്പലപ്പുഴയില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്നതാണ് ഇന്ന് രാഷ്ട്രീയ കേരളം കേട്ട വലിയ വാര്‍ത്ത. പാര്‍ട്ടിയുമായി ഇടഞ്ഞകന്ന് നില്‍ക്കുന്ന സുധാകരന്‍ മെമ്പര്‍ഷിപ്പ് പുതുക്കാതെ തുടരുകയായിരുന്നു. ഇതിനിടെ സി.പി.എം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി എം.എ ബേബി ഉള്‍പ്പെടെയുള്ളവര്‍ ആലപ്പുഴയിലെ സനാതനപുരത്തെ സ്വവസതിയായ നവനീതത്തില്‍ എത്തി അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും സുധാകരന്‍ വഴങ്ങിയില്ല. ഇന്നലെ രാത്രിയിലും നേതാക്കള്‍ എത്തിയെങ്കിലും വീടിനകത്തേയ്ക്ക് ക്ഷണിക്കാതെ പുറത്തു നിര്‍ത്തിയാണ് സുധാകരന്‍ അവരോട് സംസാരിച്ചത്. ഇതോടെ സുധാകരന്‍ അമ്പലപ്പുഴയില്‍ സ്വതന്ത്രനായി മല്‍സരിക്കുമെന്ന് ഉറപ്പായി.
ന്യൂയോര്‍ക്ക്: ചരിത്രത്തിലാദ്യമായി ഒരു അമേരിക്കന്‍ മലയാളി മാധ്യമം കേരള മുഖ്യമന്ത്രി ആരായിരിക്കുമെന്നതിനെപ്പറ്റി
ലോകത്തിൻറെ ഒരു കോണിൽ, ആയിരക്കണക്കിന് കിലോമീറ്റർ അകലെ ഒരു യുദ്ധം ഉണ്ടാകുമ്പോൾ, ഇന്ത്യയിൽ ഉടനീളം പല റെസ്റ്റോറന്റുകളും ഹോട്ടലുകളും, അവരുടെ അടുക്കളകൾ പാചക വാതകത്തിൻറെ ക്ഷാമം മൂലം അടച്ചിടേണ്ടിവരുന്നു. അവശ്യ ഊർജ്ജ ആവശ്യങ്ങൾക്കായി ഇന്ത്യ ഇറക്കുമതിയെ എത്രത്തോളം ആശ്രയിക്കുന്നുവെന്ന് ഈ സാഹചര്യം വ്യക്തമാക്കുന്നു! ലോകത്തിലെ പ്രധാന എൽ.പി.ജി. ഉപഭോക്താക്കളിൽ ഒന്നായ ഇന്ത്യ, ഖത്തർ, കുവൈറ്റ്, സൗദി അറേബ്യ എന്നിവ ഉൾപ്പെടുന്ന ഗൾഫ്
യു.എസ്-ഇസ്രയേല്‍-ഇറാന്‍ യുദ്ധം കേരളത്തിലുള്ളവരുടെ ശാപ്പാടിനെയും ബാധിച്ചിരിക്കുകയാണ്. ഇന്ത്യ നേരിടുന്ന പാചകവാതക പ്രതിസന്ധിയുടെ അലയടികള്‍ കേരളത്തിലുമെത്തിയിരിക്കുന്നു. ഗ്യാസ് സിലിണ്ടറുകളുടെ ക്ഷാമം രൂക്ഷമായതോടെ വീടുകളിലെയും ഹോട്ടലുകളിലെയും പാചക രീതികളില്‍ വലിയ മാറ്റം വരികയാണ്. ഗ്യാസ് കിട്ടാനില്ലെന്ന ഭീതിയില്‍ ആളുകള്‍ വലിയ തോതില്‍ ഇലക്ട്രിക് ഇന്‍ഡക്ഷന്‍ കുക്കറുകള്‍ വാങ്ങുന്നുണ്ട്. നിവര്‍ത്തിയില്ലാത്തവര്‍ പഴയ വിറകടുപ്പിനെയും ശരണം പ്രാപിക്കുന്നു. എന്നാല്‍ മിക്ക വീടുംകളിലും വിറകടുപ്പ് ഇല്ലെന്നതാണ് ദയനീയമായ സ്ഥിതിവിശേഷം.
ഒരു വ്യക്തിയുടെ അവിഹിതമോ വിഹിതമോ അയാളുടെ വ്യക്തിപരമായ സ്വാതന്ത്ര്യമാണ്. എന്നാല്‍ ആരോപിക്കപ്പെട്ടയാള്‍
ഇ-എം ദി വീക്കിലി- മാർച്ച് 8: ഫോമാ നാഷണൽ കമ്മിറ്റിയിലേക്ക് മത്സരിക്കുന്ന ഷേർളി ജോണിന്റെ കാഴ്ചപ്പാടുകൾ
ടേം വ്യവസ്ഥ ഇക്കുറി കടുപ്പിച്ചിരിക്കുകയാണ് സി.പി.എം. വല്യേട്ടന്‍ പാര്‍ട്ടിയായ സി.പി.എമ്മിനേക്കാള്‍ ഇക്കാര്യത്തില്‍ അവര്‍ മാതൃക കാട്ടുന്നു. അടൂരിന്റെ സിറ്റിംഗ് എം.എല്‍.എയായ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറിന് പാര്‍ട്ടി ഇളവ് നല്‍കുമെന്ന പ്രതീക്ഷയിലായിരുന്നു സി.പി.ഐ പത്തനംതിട്ട ജില്ലാ നേതൃത്വം. എന്നാല്‍ തുടര്‍ച്ചയായി മൂന്ന് തവണ വിജയിച്ചവര്‍ മാറിനില്‍ക്കണമെന്ന പാര്‍ട്ടി തീരുമാനം കര്‍ശനമാക്കിയതോടെ ചിറ്റയം സ്ഥാനാര്‍ത്തഥി പട്ടികയില്‍ നിന്നും പുറത്താകുകയായിരുന്നു. ചിറ്റയത്തിന് പകരം കൊല്ലം മുന്‍ ജില്ലാ പഞ്ചായത്ത് അംഗവും യുവതയുടെ മുഖവുമായ പ്രിജി കണ്ണന്‍ ആണ് പാര്‍ട്ടി സ്ഥാനാര്‍ത്ഥി. പ്രിജി ആവേശത്തോടെ ചുവരെഴുത്ത് തുടങ്ങിയിട്ടുണ്ട്. അടൂര്‍ നഗരസഭാ ഒന്നാം വാര്‍ഡില്‍ പ്രിജി കണ്ണാനായി ചുവരെഴുത്ത് ആരംഭിച്ചാണ് അടൂര്‍ അസംബ്ലി മണ്ഡലം എല്‍.ഡി.എഫ് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് തുടക്കമിട്ടിരിക്കുന്നത്.
എൻ്റെ പ്ലേയ്റ്റിൽ രണ്ട് ചിക്കൻ കാല്. ഒൾഗേടേല് ഒരു സാൽസിച്ചെ വിത്ത് രണ്ട് പീസ് ബ്രെഡ്( പന്നിയിറച്ചി പന്നിക്കൊടലിൽ നിറച്ചത്)
സന്തോഷവും സമാധാനവും സ്വസ്ഥതയുമുള്ള ജീവിതത്തിന് സ്വാതന്ത്ര്യം അത്യന്താപേക്ഷിതമാണെന്ന സത്യം, അറിയാത്തവരുണ്ട്. സ്വാതന്ത്ര്യം ദൈവദത്തമോ എന്ന ചോദ്യം ദാര്‍ശനികചിന്തകരിലും ഉയര്‍ന്നുവന്നിട്ടുണ്ട്. ദൈവം മനുഷ്യനെ സൃഷ്ടിച്ചു സ്വതന്ത്രമായ ഇച്ഛാശക്തി നല്‍കിയെന്നും, അത് നല്ലതും ചീത്തയും തിരഞ്ഞെടുക്കാനുള്ള വരദാനമാ ണെന്നും വിശ്വസിക്കപ്പെടുന്നു
നീതി, നിയമപരമായ പരിരക്ഷകൾ, ദോഷകരമായ രീതികൾ ഇല്ലാതാക്കൽ എന്നിവയ്ക്ക് തുല്യമായ പ്രവേശനം ഉറപ്പാക്കുക എന്നതാണ് വനിതാദിനം എന്ന ആശയത്തിന്റെ ലക്ഷ്യം. സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമാണ് ലോകവനിതാദിന ആചരണം വിദ്യാഭ്യാസം, ആരോഗ്യം,തൊഴിൽ,കുടുംബം തുടങ്ങിയ കാര്യങ്ങളിൽ വനിതകൾ നേടിയ വിജയത്തിന്റെ ഓർമ്മപ്പെടുത്തൽ ആണ് ഈ ദിവസം. മാർച്ച് 8 എല്ലാവർഷവും അന്താരാഷ്ട്ര വനിത ദിനമായി ആചരിക്കുന്നു. ഈ ദിനത്തിന് ഒരുപാട് ചരിത്ര പശ്ചാത്തലങ്ങൾ ഉണ്ട്.
എത്ര മനോഹര രൂപം വിടാരുമി - തെത്ര മദാലസ ഭാവം ! ആദിശില്പി തീർത്ത വിശ്വ ലാവണ്യമേ നിന്റെ ആരാമ സൗകുമാര്യം എനിക്ക് വേണ്ടി - എന്നും എനിക്ക് വേണ്ടി !
സൂര്യോദയത്തോടെ ഉണരുന്നവരാണ് സ്ത്രീകൾ. സൂര്യൻ ഉദിച്ചില്ലെങ്കിൽ അന്ധകാരം മറയുകയില്ല. അതേപോലെ കുടുംബിനികൾ രാവിലെ ഉണർന്നു അവരിൽ നിക്ഷിപ്‌തമായ കർമ്മങ്ങളിൽ മുഴുകുമ്പോൾ കുടുംബം ദേവാലയമാകുന്നു. സ്ത്രീകൾക്കായി ഒരു പ്രത്യേക ദിവസത്തിന്റെ ആവശ്യം ഉണ്ടോ എന്ന സംശയം തോന്നാം. എന്നാൽ അത് വേണമെന്നാണ് എന്റെ അഭിപ്രായം. പലപ്പോഴം സ്ത്രീയുടെ സേവനങ്ങൾ അവർ പല കാര്യങ്ങളിലും വഹിക്കുന്ന പങ്ക് എന്നിവ അവഗണിക്കപ്പെടുകയോ ശ്രദ്ധിക്കപെടുകയോ
“യത്ര നാര്യസ്തു പൂജ്യന്തേ, രമന്തേ..തത്ര ദേവതാ” = എവിടെ സ്ത്രീകൾ ആദരിക്കപ്പെടുന്നുവോ അവിടെ ദേവതമാർ കളിയാടുന്നു.”, ഇങ്ങനെയൊക്കെ നമ്മൾ പ്രസംഗിക്കുമെങ്കിലും കാര്യത്തോട് അടുക്കുമ്പോൾ എല്ലാം വിസ്മരിക്കുന്നു. അവകാശങ്ങൾ നിഷേധിക്കപ്പെടുമ്പോൾ പ്രതികരണങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികമാണ്. സ്ത്രീകൾക്ക് അർഹമായ പദവിയും പ്രതിഫലങ്ങളും അംഗീകാരങ്ങളും തുടക്കം മുതൽ നൽകിയെങ്കിൽ ഇങ്ങനെ ഒരു ദിനത്തിന്റെ ആവശ്യംവരില്ലായിരുന്നു!!
ലോക വനിതാദിനം (മാർച്ച് 8) വെറും ആഘോഷത്തിന്റെ ദിനമല്ല; ആത്മപരിശോധനയുടെ ദിനംകൂടിയാണ്. സ്ത്രീകളുടെ നേട്ടങ്ങൾക്കൊപ്പം അവർ നേരിട്ടതും നേരിടുന്നതുമായ വെല്ലുവിളികളും ഓർമ്മിക്കേണ്ടതും ഈ ദിവസത്തിൽ പ്രധാനമാണ്. ആത്മവിശ്വാസവും കഴിവും കൈകോർത്തിരിക്കുന്നു എന്നുള്ള പെപ്സികോ സിഇഒ ഇന്ദ്രാ നൂയിയുടെ വാക്കുകൾ ഏറെ ചിന്തനീയമാണ്. ഒരു സ്ത്രീയുടെ ആത്മവിശ്വാസം നഷ്ടപ്പെടുത്തുമ്പോൾ, അവളുടെ പരിധികളെയാണ് ചുരുക്കുന്നത് എന്ന് ഓരോരുത്തരും മനസ്സിലാക്കണം. പ്രകൃതിയിൽ എല്ലാത്തിലും അന്തർലീനമായി ഒരു വൈജ്ഞാനിക രഹസ്യമുണ്ട്.
വിദ്യാ തുല്യാ ന ച സ്ത്രീണാം ഭൂഷിതാപി വിഭൂഷണൈഃ ധർമ്മേ മതിഃ സദാ കാര്യ പവിത്രം കുലമുദ്ധരേത് (ആഭരണങ്ങളാൽ അലങ്കരിക്കപ്പെട്ടാലും സ്ത്രീകൾക്ക് വിദ്യയ്ക്ക് തുല്യമായ മറ്റൊന്നില്ല. എല്ലായ്‌പ്പോഴും ധർമ്മത്തിൽ അധിഷ്ഠിതമായ ബുദ്ധി പുലർത്തുന്നവൾ കുലത്തെ പവിത്രമായി നിലനിർത്തുന്നു.)
"ഏറ്റവും കൂടുതൽ നുണകൾ പറയപ്പെടുന്നത് തിരഞ്ഞെടുപ്പിന് മുമ്പും, യുദ്ധ സമയത്തും, വേട്ടയാടലിനുശേഷവുമാണ്" എന്ന് പറയാറുണ്ട്. ഏതാണ്ട് അതേ അവസ്ഥയാണ് ഇപ്പോള്‍ ഇറാന്‍ യുദ്ധത്തിലും കാണുന്നത്. "യുദ്ധം ആരംഭിച്ചത് അമേരിക്കയല്ല, പക്ഷെ അമേരിക്ക അത് അവസാനിപ്പിക്കും" എന്ന യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് പെന്റഗണില്‍ നടത്തിയ പത്രസമ്മേളനത്തില്‍ നിന്നുതന്നെ തുടങ്ങാം. യുഎസും ഇസ്രായേലും പകൽ സമയത്ത് ആക്രമണം നടത്തി
TWO YEARS BEFORE MY FIRST INTERACTION WITH RYAN INTER-national Airlines, its owner Ron had purchased a leading avionics repair station and sales company known as Aero Systems in Miami, right next to the Miami International Airport. The purchase was done via the courts after the company had filed for insolvency under the bankruptcy rules governed by Federal statutes but as per the rules laid up by the Florida state. During one of their meetings in Las Vegas, Ron and I agreed, spelling out that the latter would buy Aero Systems for $1.5 mil-lion. Additionally, it was also agreed that I w
ഇ-മലയാളി മാഗസിൻ: മാർച്ച് ലക്കം
പതിവിലും നേരത്തെ ആകാശം ഇരുണ്ടു തുടങ്ങി. ഇല പൊഴിച്ചു നിൽക്കുന്ന ഓക്ക് മരക്കൊമ്പുകൾക്കിടയിലൂടെ ഒളിച്ചു കളിച്ചുകൊണ്ടിരുന്ന അസ്തമയ സൂര്യന്റെ കിരണങ്ങൾ, മുഖം കറുപ്പിച്ചു കാണിച്ച കാർമേഘത്തിനു വഴി മാറിക്കൊടുത്തു. അല്പം കരുത്തു കാണിച്ചു നിന്ന സൂര്യനും കാർമേഘത്തിനു പിന്നിലേക്ക് മാറി നിന്നു. മുറിക്കകത്തെ പ്രകാശത്തെ ഇരുട്ട് കീഴ്‌പ്പെടുത്തി. വൈകിട്ട് ആറുമണിയോടെ തുടങ്ങിയ ശക്തമായ മഞ്ഞാണ്. നാളെ ഉച്ചയോടു കൂടിയെ മഞ്ഞു വീഴ്ച തീരുകയുള്ളൂവെന്ന് നേരത്തെ തന്നെ കാലാവസ്ഥാ മുന്നറിയിപ്പുണ്ടായിരുന്നു. ഇരുപത് ഇഞ്ചെങ്കിലും മഞ്ഞു വീഴുമത്രെ!.
വളർച്ചയുടെ പാതയിൽ സിൽവർ ജൂബിലി ഒരു നാഴിക കല്ലാണെങ്കിലും, ഒരു രൂപതയുടെ പ്രയാണത്തിൽ ഇരുപത്തഞ്ചു വർഷങ്ങൾ വലിയൊരു അളവുകോലല്ല. എന്നാൽ ഈ ചെറിയ കാലയളവിൽ ഷിക്കാഗോ രൂപത കൈവരിച്ച ആത്മീയവും ഭൗതികവുമായ വളർച്ചക്കൊപ്പം, രൂപതയിലുണ്ടായിട്ടുള്ള ദൈവവിളികളും എടുത്തു പറയേണ്ടതാണ്. സ്വർഗ്ഗീയനായ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയാൽ, 2001ൽ സ്‌ഥാപിതമായ ഷിക്കാഗോ സിറോ മലബാർ രൂപതക്ക്, ഈ ചുരുങ്ങിയ കാലയളവിൽ, തദ്ദേശ്യരായ
ഇ-എം ദി വീക്കിലി- മാർച്ച് 1- സംഘാടനത്തിന്റെ രസത്രന്ത്രം : ജോർജ് ഓലിക്കൽ, ഫൊക്കാന ജനറൽ സെക്രട്ടറി സ്ഥാനാർഥി
ഇ-എം ദി വീക്കിലി- മാർച്ച് 1- അവസരോചിതമായ പ്രവർത്തനമാണ് വിജയമന്ത്രം : പ്രദീപ് നായർ, ഫോമാ ട്രഷറർ സ്ഥാനാർഥി
ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമീനിയെ വധിച്ച് ആ രാജ്യത്തിനുമേല്‍ മിസൈല്‍ വര്‍ഷം നടത്തി പശ്ചിമേഷ്യയുടെ സമാധാനം കെടുത്തുന്ന ഇസ്രയേല്‍-യു.എസ് സംയുക്ത വ്യോമാക്രമണം ഒരു മൂന്നാം ലേക യുദ്ധത്തിന്റെ തുടക്കമാണോ..? ഫ്രഞ്ച് ജ്യോതിശാസ്ത്രകാരനായ നോസ്ട്രഡാമസ് മുതല്‍ ബാബ വംഗ വരെയുള്ളവരുടെ പ്രവചനങ്ങള്‍ മൂന്നാം ലോക മഹായുദ്ധത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നയാണ്. ഇറാന്‍ മുതല്‍ ഉക്രെയ്ന്‍ വരെയുള്ള രാജ്യങ്ങളിലെ നിലവിലുള്ള സാഹചര്യങ്ങള്‍ ഈ പ്രവചനങ്ങള്‍ യാഥാര്‍ത്ഥ്യമാകുമെന്ന ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. മൂന്നാം ലോകമഹായുദ്ധമുണ്ടായാല്‍ അത് ആണവായുധം ഉപയോഗിച്ചുള്ളതായിരിക്കുമെന്ന കാര്യത്തില്‍ തര്‍ക്കവുമില്ല.
ലോകത്തിലെ ഏറ്റവും പ്രശസ്തമായ പിയാനോ കമ്പനിയും തൃശൂർക്കാരനായ ജോൺ പോളും തമ്മിൽ എന്തു ബന്ധം? ന്യൂയോർക്കിൽ ക്വീൻസ് ബറോയിലെ അസ്റ്റോറിയയിൽ സ്റ്റെയിൻവേ സ്ട്രീറ്റിൽ 170 വർഷമായി പ്രവർത്തിക്കുന്ന സ്റ്റെയിൻവേ ആൻഡ് സൺസ് എന്ന പിയാനോ കമ്പനിയിൽ കാൽ നൂറ്റാണ്ടു കാലം ടെക്‌നീഷ്യനായി സേവനം ചെയ്തയാളാണ് ജോൺ. സിനിമയ്ക്ക് തിരക്കഥയെഴുതി പുരസ്‌ക്കാരങ്ങൾ വാരിക്കൂട്ടിയിട്ടുള്ള എറണാകുളം സ്വദേശി ജോൺ പോളിന്റെ പേരുകാരൻ ആണെങ്കിലും,
കുമാരി ഓൾഗയുടെ പുതിയ പ്രശ്നം വീടിൻ്റെ മുന്നിൽ വന്നു കിടക്കുന്ന ഒരു ട്രക്കാണ്. ഞാൻ പാത്രം കഴുകി കൊണ്ട് നിൽക്കുന്ന നേരത്താണ് ആ അലറിച്ച കേട്ടത്.
തിങ്കളാഴ്ച സ്ക്കൂൾ അസംബ്ളിയുടെ അവസാനം ഹെഡ് മാസ്റ്റർ പറഞ്ഞു 'ഇനി സി.എം എസ് കോളേജിലെ കെമിസ്ടി സാർ നിങ്ങളോട് സംസാരിക്കും.: അഞ്ചര പതിറ്റാണ്ടിന് മുൻപ് കോട്ടയം സി.എം.എസ് ഹൈസ്കൂളിലെ വേദിയിൽ സംസാരിക്കാൻ വന്ന ആളെ കണ്ടപ്പോൾ ഏഴാം ക്ലാസുകാരന് ഞെളിഞ്ഞ് ഇരിക്കാൻ തോന്നി. "മന്ത്രസ്ഥായിൽ ശബ്ദമുയർത്താതെ ശാസ്ത്രത്തെ മധുരമുള്ള മിഠായി ആക്കി മാറ്റുന്ന രസതന്ത്രം അദേഹത്തിന്റെ വാക്കുകളിൽ....
ന്യൂയോർക്ക്: പ്രായം കൂടുന്നത് നിങ്ങളെ അലട്ടാറുണ്ടോ, അങ്ങനെയുള്ളവരെ പെട്ടെന്ന് വാർദ്ധക്യം ബാധിക്കുമെന്നാണ് പുതിയ പഠനം പറയുന്നത്. പ്രായം കൂടുന്നതിനെക്കുറിച്ചുള്ള ഭയം ശരീരത്തിന്റെ കോശനിലയിൽ തന്നെ വേഗത്തിൽ വാർദ്ധക്യം വരുത്താൻ ഇടയാക്കാമെന്ന് പഠനം വ്യക്തമാക്കുന്നു. ന്യൂയോർക്ക് യൂണിവേഴ്സിറ്റിയുടെ ഗ്ലോബൽ പബ്ലിക് ഹെൽത്ത് സ്കൂൾ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. 700-ലധികം സ്ത്രീകളെ ഉൾപ്പെടുത്തി നടത്തിയ പഠനത്തിൽ, പ്രായം കൂടുന്നതിനെക്കുറിച്ച് കൂടുതൽ ആശങ്ക പ്രകടിപ്പിച്ചവർക്ക് രക്തപരിശോധനയിൽ വേഗത്തിലുള്ള ജൈവ വാർദ്ധക്യത്തിന്റെ അടയാളങ്ങൾ കണ്ടെത്തി. 'എപിജെനറ്റിക് ക്ലോക്കുകൾ' എന്നറിയപ്പെടുന്ന ആധുനിക
സി.പി.എം മൂന്നാമതും അധികാരത്തിലെത്തിയാല്‍ ഒരു വനിതാ മുഖ്യമന്ത്രിയുടെ സാധ്യത ബോധപൂര്‍വം അടച്ചിരിക്കുകയാണ് ജനകീയ മുഖമായ കെ.കെ ശൈലജയ്ക്ക് സീറ്റ് നിഷേധിച്ചതിലൂടെ പാര്‍ട്ടി. തന്നെ സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് ഒഴിവാക്കിയതില്‍ കെ.കെ ശൈലജയ്ക്ക് കടുത്ത അതൃപ്തിയുണ്ടെന്നാണ് വിവരം. താന്‍ നിലവില്‍ പ്രതിനിധാനം ചെയ്യുന്ന മട്ടന്നൂര്‍ മണ്ഡലം ഇല്ലെങ്കില്‍ പിന്നെ മറ്റെവിടേക്കും പരിഗണിക്കേണ്ടതില്ലെന്ന് ശൈലജ പാര്‍ട്ടി നേതൃത്വത്തെയും അറിയിച്ചിട്ടുണ്ടത്രേ. കണ്ണൂര്‍ ജില്ലയില്‍ നിന്ന് അഞ്ച് തവണ മത്സരിച്ച കെ.കെ ശൈലജയ്ക്ക് ഇത്തവണ അവസരം നല്‍കേണ്ടതില്ലെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്.
By 1990, the US economy had hit a recession patch that had its cycle and tended to surface almost every 6 years. Pan Am Airlines filed bankruptcy in 1991 along with a few major legacy airlines. This negatively impacted our business to some extent. Ironically, the same recession also opened up a window of opportunity for us. Many aircraft were parked due to multiple airlines facing bankruptcy and liquidation cases. And there we were, constantly looking for new revenue streams.
1970-75 കാലഘട്ടം. മാതൃഭൂമിയിലും ജനയുഗത്തിലും കഥകളെഴുതിക്കൊണ്ട് മലയാളസാഹിത്യത്തിലേക്ക് പ്രതീക്ഷയോടെ നടന്നു വന്ന ഒരാളായിരുന്നു ഗിരിജ വാര്യർ. അക്കാലത്തെ കഥാമത്സരങ്ങളിൽ സമ്മാനങ്ങൾ വാരിക്കൂട്ടിയിരുന്ന ആ പേര് പക്ഷേ, പിന്നീട് ദശകങ്ങളോളം എവിടെയും കണ്ടില്ല. "ഞാനെന്റെ വല്മീകത്തിലിത്തിരി നേരം ധ്യാനലീനനായിരുന്നത് മൗനമായ് മാറാനല്ല !" എന്ന പഴയ കവിവാക്യം ചൊല്ലി ആ സുദീർഘമൗനത്തെ നമുക്ക് വേണമെങ്കിൽ 'റൊമാൻറിസൈസ്' ചെയ്യാം. പക്ഷേ, അൻപതു വർഷം എന്നത് ചെറിയൊരു കാലയളവല്ല. ആ നിശ്ശബ്ദത കേവലം ഒരു സ്ത്രീയുടെ വ്യക്തിപരമായ തിരഞ്ഞെടുപ്പുമായിരിക്കില്ല..
ഏറ്റുമാനൂരപ്പന്റെ 'ഏഴരപ്പൊന്നാന' എന്നത് പ്രസിദ്ധമാണല്ലോ. ഏറ്റുമാനൂർ ക്ഷേത്രത്തിലുള്ള സ്വർണ്ണത്താൽ കവചിതമായ ഏഴ് വലിയ ആനകളുടെയും, ഒരു ചെറിയ ആനയുടെയും
നമുക്ക് ചുറ്റും ഇപ്പോൾ ഹിമശൈലങ്ങളാണ്. അമേരിക്കയിലെ മഞ്ഞുകാലം. ഹിമശൈലങ്ങൾ ഇങ്ങനെ ശുഭ്രനീരാളം ചുറ്റി നിൽക്കുമ്പോൾ ഓർമ്മയിലേക്കോടി വരുന്നു അവർ, "പ്രഥമോദബിന്ദു" എന്ന പേരിൽ വിളിക്കപ്പെടുന്നവൾ. പ്രണയിനിയാണ്, സ്നേഹമയിയാണ്. എന്നൊക്കെ ആ വാക്കുകളുടെ പുണ്യമായ അർത്ഥത്തിൽ വിശേഷിപ്പിക്കാം. കാമസർപ്പങ്ങൾ ഇഴയാത്ത കാവിൽ ഒരു ദേവിയായി നിൽക്കുന്നവൾ."അമ്പത് സംവത്സരങ്ങൾ കഴിഞ്ഞിട്ടും കൗമാരം കൈവിടാത്തവൾ. അവൾ പഴയകാല ഗ്രാമത്തിന്റെ വിശുദ്ധിപ്പേറി നിൽക്കുന്ന ദേവസുന്ദരി. അവൾ വിളിച്ചു. എന്നത്തേയുംപോലെ അവർ മൂളി: ഹിമശൈലസൈകത ഭൂമിയിൽ നിന്നു നീ, പ്രണയപ്രവാഹമായ് വന്നു, അതിഗൂഢസുസ്മിതമുള്ളിലൊതുക്കുന്ന പ്രഥമോദബിന്ദുവായ് തീർന്നു." വർഷങ്ങൾക്ക് മുമ്പ് ആ പാട്ടിന്റെ അർഥം ചോദിച്ചുവന്നവൾ ദർഭമുന കാലിൽ കൊണ്ടപോലെ നിന്നു. തിരിഞ്ഞുനടന്നെങ്കിലും വീണ്ടും വന്നു. ഇപ്പോഴും വരുന്നു. അതുകൊണ്ടവരെ പ്രഥമോദബിന്ദു എന്നു വിളിച്ചു.
ജനാധിപത്യം ഒരു തൽക്ഷണ മരണത്തിന് പകരം ആഗോളതലത്തിൽ തന്നെ ഗണ്യമായ ഒരു പിന്നോട്ടടിക്കലിന്റെയും സമ്മർദ്ദത്തിന്റെയും കാലഘട്ടത്തിലൂടെയാണ് കടന്നുപോകു ന്നത്. ഇതാണ് എന്നെ ഇങ്ങനെയൊന്നു എഴുതുവാൻ പ്രേരിപ്പിച്ച ഘടകം, കാരണം നന്നായി പ്രവർത്തിക്കുന്ന ജനാധിപത്യത്തിന് അത്യാവശ്യമായ വോട്ടവകാശം, ഭരണഘടനയിൽ ഉൾ പ്പെടുത്തിയിട്ടുള്ള ഏറ്റവും വലിയ അവകാശമാണ്.
ഇതിന്റെ തലക്കെട്ട് വായിക്കുന്നവർ മഹാകവി കുമാരനാശാന്റെ കരുണ എന്ന ഖണ്ഡകാവ്യം ഓർത്തേക്കാം. അതിലെ വാരസുന്ദരി ഒരു കോമളന്റെ പ്രണയം കൊതിച്ച് കാത്തിരുന്നു ക്ഷമകെട്ട് “സമയമായില്ലപോലും” എന്ന് പിറുപിറുക്കുന്നുണ്ട്. എന്തുകൊണ്ട് സമയമായിട്ടില്ല എന്ന അക്ഷമ അവളുടെ പിരിമുറുക്കം കൂട്ടുന്നു. നിലവിൽ ഒരു പ്രണയിതാവും പിന്നെ കാമപൂർത്തി ലക്ഷ്യമാക്കി വന്നിരിക്കുന്ന ചെട്ടിയാരും ഉള്ളപ്പോൾ ഒരു പുരുഷരൂപം കണ്ട് അവൾക്ക് കാമമോഹപീഡിതയാകേണ്ട കാര്യമില്ല. ഗണികയായ അവളെ മറ്റൊരു പുരുഷൻ മത്തുപിടിപ്പിക്കുന്നത് അതിശയമായി വായനക്കാർ കരുതാതിരിക്കാൻ ആശാൻ അതിനു കാരണം നൽകുന്നുണ്ട്. വിശപ്പിനു വിഭവങ്ങൾ മതിയോളം ഭുജിച്ചാലും വിശിഷ്ട ഭോജ്യങ്ങൾ കാൺകിൽ കൊതിയാമാർക്കും. അവൾ മോഹിക്കുന്നത് അല്ലെങ്കിൽ പ്രണയിക്കുന്നത് കമനീയകായകാന്തി കലർന്ന ഒരു പുരുഷരൂപത്തെയാണ്.
World Malayalee Council was formed on July 3, 1995 in New Jersey, USA on the final day of the First World Malayalee Convention organized by us. Then Chief Election Commissioner of India Mr. T.N. Seshan, who was the chief guests agreed to be the first Global Charmin of World Malayalee Council and Mr. K.P.P. Nambiar, Founder of KELTRON agreed to be the first Global President. Mr. Seshan approved the election and completed the election process of selecting all the Global officials for a two year term as per the approved bylaws. I was elected Vice Prescient Administration. After serving two terms (four years), I was elected Global President for two terms and after that two terms as Global chairman and then one term as Global Advisory Board Chairman. This World Malayalee Council continue to function following its original bylaws, conduct regular Global conference every two years except during Covid t
അമ്പത് വർഷങ്ങളുടെ സമർപ്പിത പുരോഹിതജീവിതം പൂർത്തിയാക്കുന്ന വന്ദ്യ ഗീവർഗീസ് തോമസ് ചട്ടത്തിൽ കോർ എപ്പിസ്കോപ്പയുമായി നടത്തിയ അഭിമുഖം.
ന്യൂയോര്‍ക്ക് : യാക്കോബായ സഭയുടെ അമേരിക്കന്‍ അതിഭദ്രാസനത്തിലെ സീനിയര്‍ വൈദികനായ വന്ദ്യ ഗീവര്‍ഗീസ് തോമസ് ചട്ടത്തില്‍
ഇ.എം ദി വീക്കിലി- ഫെബ്രുവരി 22 : സൗഹൃദമാണ് സമ്പത്ത്, സേവനമാണ് ലക്ഷ്യം : മാത്യു വർഗീസ്