പി കെ നായർ - ചരിത്രത്തിന്റെ കാവൽക്കാരൻ (പുസ്തകലോകം : പ്രദീപ് പനങ്ങാട്)
പി കെ നായർ - ചരിത്രത്തിന്റെ കാവൽക്കാരൻ (പുസ്തകലോകം : പ്രദീപ് പനങ്ങാട്)

എൺപതുക്കൾ മുതൽ പി കെ നായരെ അറിയാം. ദേശീയ /അന്തർദേശീയ ചലച്ചിത്ര മേളകളിൽ നിത്യ നിശബ്ദ സാന്നിധ്യമായിരുന്നു . തിയേറ്ററിലെ ഇരുട്ടിലേക്കു ചെറിയ ടോർച്ചിലെ വെളിച്ചം തെളിച്ച് ഇരിപ്പിടം കണ്ടെത്തുന്ന പി കെ നായർ ഓർമ്മകളിൽ ഇപ്പോഴുമുണ്ട്. സത്യത്തിൽ ഇന്ത്യയിലെ ഇരുളടഞ്ഞ ചരിത്രത്തിലേക്കു ആദ്യം തെളിച്ച വെളിച്ചങ്ങളിൽ ഒന്ന് പി കെ നായരുടേതായിരുന്നു. വിസ്മൃതിയിലേക്ക് വീണു പോയ എത്രയോ ആദ്യ കാല ഇന്ത്യൻ സിനിമകൾ കണ്ടെത്തി സംരക്ഷിച്ചത് അദ്ദേഹമാണ്.അതിലുപരി ഇന്ത്യൻ സിനിമയുടെ ചരിത്രം ഏക്കാലത്തേക്കുമായി അവതരിപ്പിക്കാനും കഴിഞ്ഞു. അതുകൊണാണ് ഇന്ത്യൻ സിനിമയുടെ സംരക്ഷകൻ എന്ന് ചരിത്രകാരന്മാർ അദ്ദേഹത്തെ വിളിച്ചത് .

ഇ-എം ദി വീക്കിലി: ജൂൺ 13 - ഡോ.സുനന്ദ നായർക്ക് കേന്ദ്രസംഗീത നാടക അക്കാദമി അവാർഡ്
ഇ-എം ദി വീക്കിലി: ജൂൺ 13 - ഡോ.സുനന്ദ നായർക്ക് കേന്ദ്രസംഗീത നാടക അക്കാദമി അവാർഡ്

ഇ-എം ദി വീക്കിലി: ജൂൺ 13 - ഡോ.സുനന്ദ നായർക്ക് കേന്ദ്രസംഗീത നാടക അക്കാദമി അവാർഡ് ;

ഒരു രാജവംശത്തിന്റെ പിറവി, രാജ്യത്തിന്റെയും (യാത്ര / സിക്കിം -6: സുഭാഷ് വലവൂർ)
ഒരു രാജവംശത്തിന്റെ പിറവി, രാജ്യത്തിന്റെയും (യാത്ര / സിക്കിം -6: സുഭാഷ് വലവൂർ)

സിക്കിം പ്രദേശം പതിനേഴാം നൂറ്റാണ്ടിന്റെ മദ്ധ്യത്തോളം ഏകീകൃതമായിരുന്നില്ല. 'ലെപ്ച' എന്ന വിഭാഗമാണ് തദ്ദേശീയരായി ഇപ്പോൾ സിക്കിം എന്നു വിളിക്കപ്പെടുന്ന പ്രദേശത്തുണ്ടായിരുന്നത്. ലെപ്ചകൾ സിക്കിം പ്രദേശത്തുമാത്രമല്ല ഉണ്ടായിരുന്നത്. ഭൂട്ടാൻ, നേപ്പാൾ എന്നീ പ്രദേശങ്ങളിലും അവർ ഉണ്ടായിരുന്നു. ഡാർജീലിങ് ഒക്കെ സിക്കിമിന്റെ ഭാഗമായിരുന്നു. നാംഗ്യാൽ രാജവംശം പിൽക്കാലത്ത് ബ്രിട്ടീഷുകാർക്ക് വിട്ടുകൊടുത്ത പ്രദേശമാണ് ഡാർജീലിങ്. ലെപ്ചകൾക്ക് ഒരു ഏകീകൃത ഭരണമോ രാജ്യമോ ഉണ്ടായിരുന്നില്ല.

എന്ത് കൊണ്ടു കഥ ? (സാഹിത്യം: പി എസ് ജോസഫ്‌)
എന്ത് കൊണ്ടു കഥ ? (സാഹിത്യം: പി എസ് ജോസഫ്‌)

ഫ്ലോറിഡയിലെ ജാക്ക്സണ്‍ വില്ലില്‍ സെന്റ്‌ ജോണ്‍സ് നദിമുഖത്തു നില്‍ക്കുമ്പോള്‍ സ്റ്റീഫന്‍ ക്രയിന്‍ എഴുതിയ ഓപ്പണ്‍ ബോട്ട് എന്ന ചെറുകഥയാണ് എന്‍റെ മനസ്സില്‍ വന്നത്.ഗോദാവരി പോലെ വിശാലമായ ആ നദി അറ്റ്ലാന്റിക് സമുദ്രത്തില്‍ ചേരുന്ന ഇവിടെ ഒരു വഞ്ചി അപകടത്തില്‍ പെട്ടതും അതിലകപ്പെട്ട യാത്രികരുടെ മനോവികാരങ്ങളുമാണ് ആ ചെറുകഥയില്‍ ഉള്ളത് .യഥാര്‍ത്ഥ സംഭവത്തിനു കഥയുടെ ആവരണം നല്‍കിയ എഴുത്ത് .പക്ഷേ അത് സ്ഥലകാലങ്ങളെ

'എല്ലാരും ചൊല്ലണ്, എല്ലാരും ചൊല്ലണ്...' നീലക്കുയില്‍  -ജാനമ്മ ഡേവിഡ് (എന്‍റെ സംഗീത വഴികള്‍ -6: എസ് രാജേന്ദ്ര ബാബു)
'എല്ലാരും ചൊല്ലണ്, എല്ലാരും ചൊല്ലണ്...' നീലക്കുയില്‍ -ജാനമ്മ ഡേവിഡ് (എന്‍റെ സംഗീത വഴികള്‍ -6: എസ് രാജേന്ദ്ര ബാബു)

പിന്നണി ഗായകന്‍ പി ജയചന്ദ്രന് തബല ബാലന്‍ സഹോദര തുല്യനായിരുന്നു. മദിരാശിയില്‍ മഹാലിംഗപുരത്തെ അയ്യപ്പന്‍ കോവിലിനു സമീപമുള്ള ലേഡി മാധവന്‍ നായര്‍ കോളനിയിലെ പി ജയചന്ദ്രന്‍റെ വീട് ദിവസം ഒരു നേരമെങ്കിലും ബാലന്‍ സന്ദര്‍ശിക്കാതിരിക്കില്ല. ജയചന്ദ്രന്‍ സ്വന്തമായി കാര്‍ വാങ്ങിയപ്പോള്‍ അദ്ദേഹം ഉപയോഗിച്ചിരുന്ന സ്പോര്‍ട്ട്സ് സൈക്കിള്‍ ബാലനു നല്‍കി. പില്‍ക്കാലത്ത് ജോണ്‍സണ്‍, രവീന്ദ്രന്‍, എഡിറ്റര്‍ ജി മുരളി, ബ്രഹ്മാനന്ദന്‍, ചിറയന്‍കീഴ് മനോഹരന്‍ തുടങ്ങി ബാലന്‍റെ മിക്ക സുഹൃത്തുക്കളും

 ഒരു പെൺകുട്ടിയുടെ സ്വാതന്ത്ര്യ പ്രഖ്യാപനം  (മധുശാലയിൽ -3: എസ് സുന്ദര്‍ദാസ്‌)
ഒരു പെൺകുട്ടിയുടെ സ്വാതന്ത്ര്യ പ്രഖ്യാപനം (മധുശാലയിൽ -3: എസ് സുന്ദര്‍ദാസ്‌)

അപരിചിതരുമായി ചങ്ങാത്തം സ്ഥാപിക്കുവാനും പരസ്പരം തുറന്നുപറയുവാനുമുള്ള ഒരു വേദികൂടിയാണ് ബാറുകൾ എന്ന് വിളിക്കുന്ന മദ്യശാലകൾ. അരണ്ട വെളിച്ചത്തിൽ, എതിരിലിരിക്കുന്ന അപരിചിതൻ ഒരു തുറന്ന പുസ്തകമായി തന്റെ ജീവിതം എന്റെ മുന്നിൽ നിവർത്തിവെക്കുന്നു; വിസ്മയത്തോടെ ഞാനത് വായിക്കുന്നു. അത്തരക്കാരിൽ ചിലരെ വീണ്ടും പതിവ് മദ്യശാലകളിൽ കണ്ടുമുട്ടുന്നു. ഒരു തുടർക്കഥപോലെ വീണ്ടും അവരുടെ ജീവിതത്തിന്റെ പുതിയ അദ്ധ്യായങ്ങൾ. കൊച്ചി

ആരാധനയുടെ അടിസ്ഥാന ചോദനകൾ   (ലേഖനം:  ജയൻ വർഗീസ്)
ആരാധനയുടെ അടിസ്ഥാന ചോദനകൾ (ലേഖനം: ജയൻ വർഗീസ്)

ഏതൊരു ആരാധനയും രൂപം കൊള്ളുന്നതിന് പിന്നിൽ  നന്ദിയുടേതായ ഒരു പ്രചോദനം ഉണ്ടായിരിക്കും. തനിക്കു കടപ്പാടുള്ള എന്തിനോടും ഏതിനോടും ഉരുത്തിരിയുന്ന നന്ദിയുടെ ബഹിസ്പുരണം ആരാധനയായി പുറത്തേക്ക് ഒഴുകുന്നതാണ് യഥാർത്ഥത്തിൽ സംഭവിക്കുന്നത്. ഇതിലൂടെ അകത്ത് കെട്ടിക്കിടക്കുന്നവികാരത്തള്ളിച്ചകൾക്ക് പുറത്തേക്കുള്ള ഒരു വിസർജ്ജനം സാധ്യമാവുന്നു എന്നതിലൂടെ ആശ്വാസത്തിന്റെശീതള ഛായയിൽത്തന്നെ വ്യക്തി എത്തിപ്പെടുന്നു.

മാധ്യമ സംസ്‌കാരം: (ലേഖനം, മിനി സുരേഷ്)
മാധ്യമ സംസ്‌കാരം: (ലേഖനം, മിനി സുരേഷ്)

മനുഷ്യരുടെ ചിന്തകളെ രൂപപ്പെടുത്തുകയും സമൂഹമനസ്സാക്ഷിയെ സ്വാധീനിക്കുകയും ചെയ്യുന്ന ഏറ്റവും ശക്തമായ ഉപാധിയാണ് മാധ്യമങ്ങൾ . മാധ്യമങ്ങളുടെ വളർച്ച ഇന്ന് മനുഷ്യ ജീവിതത്തിൻ്റെ എല്ലാ മേഖലകളിലും സ്വാധീനം ചെലുത്തുന്ന ശക്തിയായി മാറിയിട്ടുണ്ട്. ലോകമെമ്പാടുമുള്ള മാധ്യമങ്ങളുടെ ചരിത്രം പരിശോധിച്ചാൽ സമൂഹത്തിലെ പല

മതസ്വാതന്ത്ര്യം, പരസ്പരത, ഇന്ത്യയുടെ ജനാധിപത്യ വാഗ്ദാനത്തിന്റെ ഭാവി (ജോർജ് എബ്രഹാം)
മതസ്വാതന്ത്ര്യം, പരസ്പരത, ഇന്ത്യയുടെ ജനാധിപത്യ വാഗ്ദാനത്തിന്റെ ഭാവി (ജോർജ് എബ്രഹാം)

ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ മതന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ തുടർച്ചയായി പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. മനുഷ്യാവകാശ സംഘടനകളും സഭാസംഘടനകളും സിവിൽ സമൂഹ പ്രവർത്തകരും, ഹിന്ദുത്വ സംഘടനകളുടെ വർധിച്ചുവരുന്ന സ്വാധീനവും അതിനോടനുബന്ധിച്ച് സർക്കാർ സംവിധാനങ്ങളുടെ പ്രതികരണം പര്യാപ്തമല്ലെന്നുമുള്ള ആശങ്കകൾ ആവർത്തിച്ച് പ്രകടിപ്പിച്ചിട്ടുണ്ട്. ഇത്തരം ആശങ്കകൾ ഒറ്റപ്പെട്ട അക്രമസംഭവങ്ങളെക്കാൾ വ്യാപകമായവയാണ്. ഇന്ത്യ റിപ്പബ്ലിക്കായതുമുതൽ എല്ലാ പൗരന്മാർക്കും ഭരണഘടന ഉറപ്പുനൽകിയിട്ടുള്ള മതസ്വാതന്ത്ര്യം, അഭിപ്രായ സ്വാതന്ത്ര്യം, സംഘടനാ സ്വാതന്ത്ര്യം തുടങ്ങിയ അടിസ്ഥാനാവകാശങ്ങളുടെ സംരക്ഷണത്തെക്കുറിച്ചുള്ള വലിയ ചോദ്യങ്ങളാണ് ഇവ ഉയർത്തുന്നത്.

ചന്ദ്രയാത്ര സഫലമായ ഒരു സുന്ദര സ്വപ്നം ; മറ്റൊരു മടക്കയാത്രയുടെ കുതിപ്പിനായി ആര്‍ട്ടെമിസ് 3 (എ.എസ് ശ്രീകുമാര്‍)
ചന്ദ്രയാത്ര സഫലമായ ഒരു സുന്ദര സ്വപ്നം ; മറ്റൊരു മടക്കയാത്രയുടെ കുതിപ്പിനായി ആര്‍ട്ടെമിസ് 3 (എ.എസ് ശ്രീകുമാര്‍)

മാനവചരിത്രത്തിലെ ഏറ്റവും ആകര്‍ഷകവും വിസ്മയഭരിതവുമായ ഒന്നാണ് ആകാശവിസ്മയങ്ങളെക്കുറിച്ചുള്ള പഠനങ്ങളും അന്വേഷണങ്ങളും. അതില്‍ത്തന്നെ മനുഷ്യന്‍ പണ്ടുകാലം തൊട്ടേ കണ്ടിരുന്ന ഏറ്റവും വലിയ സ്വപ്നമായിരുന്നു ഭൂമിയുടെ കാഴ്ചപ്പരപ്പിലുള്ള ചന്ദ്രനിലേക്കൊരു യാത്ര.

ഭാസുരസങ്കൽപ്പങ്ങളും കുറെ യാഥാർത്ഥ്യങ്ങളും (തമിഴകം/ വിജയ്‌ സര്‍ക്കാര്‍ : പി കെ ശ്രീനിവാസൻ)
ഭാസുരസങ്കൽപ്പങ്ങളും കുറെ യാഥാർത്ഥ്യങ്ങളും (തമിഴകം/ വിജയ്‌ സര്‍ക്കാര്‍ : പി കെ ശ്രീനിവാസൻ)

തമിഴകത്തിൻെറ ദ്രാവിഡകുത്തക സംസ്കാരത്തിൻെറ കടയ്ക്കൽ കത്തിവച്ചുകൊണ്ട് അധികാരക്കസേരയിൽ കയറിയിരുന്ന നടൻ സി ജോസഫ് വിജയ് തമിഴ് വെട്രികഴകം (ടിവികെ) അത്ഭുതങ്ങൾ സൃഷ്ടിക്കുമെന്ന് ആരും വിശ്വസിക്കുന്നില്ല. എന്നാൽ നിലവിലുള്ള വിശ്വാസങ്ങളെ അമ്പരപ്പിക്കാൻ വിജയ്ന് കഴിഞ്ഞിരിക്കുന്നു. 59 വർഷം ഭരണത്തിൽനിന്ന് മാറിനിൽക്കേണ്ടിവന്ന തമിഴ്നാട്ടിലെ കോൺഗ്രസിന് ഒരിക്കലും ഭരണപങ്കാളിത്തം കൈവരിക്കാനാവില്ലെന്ന ചിന്താഗതിക്ക് മാറ്റം വന്നു. അധികാരത്തോടുള്ള ഡിഎംകെയുടെ ആർത്തിയെയാണ് വിജയ് സർക്കാർ അട്ടിമറിച്ചിരിക്കുന്നത്.

ഒരു കമ്മ്യൂണിസ്റ്റുകാരന്റെ ധർമ്മസങ്കടങ്ങൾ (അച്യുതം 5: മാങ്ങാട് രത്‌നാകരൻ)
ഒരു കമ്മ്യൂണിസ്റ്റുകാരന്റെ ധർമ്മസങ്കടങ്ങൾ (അച്യുതം 5: മാങ്ങാട് രത്‌നാകരൻ)

ഒക്‌ടോബർ വിപ്ലവത്തിന്റെ നാട്ടിൽ കമ്യൂണിസം, സ്റ്റാലിൻ എന്ന 'മഹാമേരു'വിന്റെ സമഗ്രാധിപത്യത്തിനു കീഴിലമരുകയും സോവിയറ്റ് യൂണിയൻ സാമ്രാജ്യത്വശക്തികളെപ്പോലെ അധിനിവേശകരാവുകയും ചെയ്ത വിപര്യയം, സി.അച്യുതമേനോന്റെ വിശ്വാസപ്രമാണങ്ങളിലുണ്ടാക്കിയ സംഘർഷങ്ങളെക്കുറിച്ച് ഈ പംക്തിയിൽ എഴുതിയിരുന്നു. അദ്ദേഹത്തെ സംബന്ധിച്ച് അതൊരു ആദർശത്തിന്റെയും സ്വപ്നത്തിന്റെയും തകർച്ചയായിരുന്നു. പാർട്ടിയിൽ നിന്ന് രാജിവയ്ക്കുന്നതിനെക്കുറിച്ചുപോലും അച്യുതമേനോൻ ആലോചിച്ചിരുന്നു. കേരളത്തിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ആദ്യപഥികരിൽ ഒരാളായ കെ.ദാമോദരനാണ് അച്യുതമേനോനെ അനുനയിപ്പിച്ച് പാർട്ടിയിൽത്തന്നെ പിടിച്ചുനിർത്തിയത്.

മരണവീടുകളിൽ മാധ്യമധർമ്മം മരിക്കുമ്പോൾ..!
മരണവീടുകളിൽ മാധ്യമധർമ്മം മരിക്കുമ്പോൾ..!

ഒരു മനുഷ്യന്റെ മരണവാർത്ത സമൂഹത്തിലേക്ക് എത്തിക്കുന്നത് മാധ്യമങ്ങളുടെ ഉത്തരവാദിത്വമാണ്. എന്നാൽ ആ ഉത്തരവാദിത്വം നിർവഹിക്കുമ്പോൾ പാലിക്കേണ്ട ഒരു അടിസ്ഥാന മാനുഷികത ഉണ്ടെന്ന സത്യം പലപ്പോഴും മറക്കപ്പെടുകയാണ്.ഇന്ന് മരണവീടുകൾ പോലും വാർത്താ വേട്ടയുടെ കേന്ദ്രങ്ങളായി മാറുന്ന കാഴ്ചയാണ് നാം നിരന്തരം കാണുന്നത്. ദുഃഖത്തിൽ തകർന്നു നിൽക്കുന്ന ഉറ്റവരുടെ മുഖത്തേക്ക് ക്യാമറ നീട്ടിയും, കണ്ണീരിനിടയിലും ശ്വാസം മുട്ടുന്ന നിമിഷങ്ങളിലും അനാവശ്യ ചോദ്യങ്ങൾ ചോദിച്ചും നടത്തുന്ന മാധ്യമങ്ങളുടെ എടുത്തുചാട്ടങ്ങൾ തീർത്തും അപഹാസ്യമാണ്.

വി.ഡി  സതീശന്‍: ജനങ്ങളുടെ മുഖ്യമന്ത്രി; പ്രതീക്ഷകളും കടമ്പകളും (പി.എസ് ജോസഫ്‌)
വി.ഡി സതീശന്‍: ജനങ്ങളുടെ മുഖ്യമന്ത്രി; പ്രതീക്ഷകളും കടമ്പകളും (പി.എസ് ജോസഫ്‌)

വി ഡി സതീശനെ പോലെ ,കേരളത്തില്‍ ഒരു മുഖ്യമന്ത്രിയും ഭരണത്തിന്‍റെ ആദ്യവാരത്തില്‍ തന്നെ പ്രതിഷേധങ്ങളുടെയും പ്രശ്നങ്ങളുടെയും നടുവില്‍ പെട്ടിട്ടുണ്ടാകില്ല.പത്തു വര്‍ഷമായി അധികാരത്തില്‍ ഇരുന്ന എല്‍ ഡി എഫ് സര്‍ക്കാര്‍ ഒരു സുപ്രഭാതത്തില്‍ കടപുഴകി വീഴുമ്പോള്‍ അങ്ങനെ നടന്നില്ലെങ്കില്‍ അതിശയമില്ല . .ഒരു പക്ഷെ ഇനി തിരികെ വരാന്‍ പോലുമാവില്ല എന്ന തോന്നല്‍ നല്‍കിയ തെരഞ്ഞെടുപ്പു പരാജയം ഇടതു മുന്നണിയെ ആകെ ഉലച്ചുവെങ്കിലും

ഗുരു മുനിനാരായണ പ്രസാദ് :ആദർശ സന്യാസത്തിന്റെ അപൂർവ്വ ചാരുത (അശോകൻ വേങ്ങശ്ശേരി)
ഗുരു മുനിനാരായണ പ്രസാദ് :ആദർശ സന്യാസത്തിന്റെ അപൂർവ്വ ചാരുത (അശോകൻ വേങ്ങശ്ശേരി)

ഗുരു മുനിനാരായണപ്രസാദ്‌ സമാധിപ്രാപിച്ചിട്ടു ജൂൺ 4-നു നാൽപത്തിയൊന്ന് ദിനങ്ങൾ പിന്നിട്ടിരിക്കുന്നു. ഭാരതീയ പാരമ്പര്യത്തിന്റെ ഭാഗമായി സമാധിസ്ഥനായ സന്യാസിക്കുവേണ്ടി നടത്തിവരാറുള്ള യതീപൂജയും മോക്ഷദീപവും ജൂൺ 4-നു നാരായണഗുരുകുലത്തിൽ (ഗുരുനാരായണഗിരി-ബ്രഹ്മവിദ്യാമന്ദിരത്തിൽ) പരമ്പരാഗത രീതിയിൽ ആചരിച്ചു. ദക്ഷിണ ഭാരതത്തിലെ വിവിധ സന്യാസി മഠങ്ങളെ പ്രതിനിധീകരിച്ചു ഒരു വലിയ സന്ന്യാസി സമൂഹം യതീപൂജയിൽ പങ്കെടുക്കാൻ എത്തുകയും ചെയ്തു. ആ മഹാത്മാവിനെ അറിയുകയും ആദരിക്കുകയും ചെയ്യുന്ന നൂറുകണക്കിനാളുകൾ ചടങ്ങുകൾക്ക് സാക്ഷ്യം വഹിച്ചു.

ജോർജ് മണ്ണിക്കരോട്ട് : അമേരിക്കയിലെ മലയാള സാഹിത്യത്തിൻറെ ഇന്നലെകളിലൂടെ... ഇന്നുകളിലൂടെ... നാളെയിലേക്ക്
ജോർജ് മണ്ണിക്കരോട്ട് : അമേരിക്കയിലെ മലയാള സാഹിത്യത്തിൻറെ ഇന്നലെകളിലൂടെ... ഇന്നുകളിലൂടെ... നാളെയിലേക്ക്

അമേരിക്കയിലെ മലയാള സാഹിത്യവഴികളിലെ ഇന്നലേകളിലും ഇന്നുകളിലും കൂടി കടന്നുപോയി നാളെയിലേക്കുള്ള പന്ഥാവ് വെട്ടിത്തുറക്കുകയാണ് ജോർജ് മണ്ണിക്കരോട്ട് രചിച്ച 'അമേരിക്കയിലെ ആധുനിക മലയാള സാഹിത്യ ചരിത്രം' എന്ന ഗ്രന്ഥം . ബൗദ്ധികമായ സത്യസന്ധതയോടുകൂടി അദ്ദേഹം അമേരിക്കൻ മലയാളി സമൂഹത്തിന്റെ നാളിതുവരെയുള്ള എഴുത്ത് വഴികളെ വരച്ചിടുന്നു.

പുഴകൾ… പുഴവഴികൾ… (ദേശകാലങ്ങൾ 4: കുര്യൻ കെ തോമസ്)
പുഴകൾ… പുഴവഴികൾ… (ദേശകാലങ്ങൾ 4: കുര്യൻ കെ തോമസ്)

കോട്ടയം പ്രദേശത്തെ പ്രധാന നദിയായ മീനച്ചിലാർ മണർകാടിനു തൊട്ടുള്ള നട്ടാശ്ശേരി, പാറമ്പുഴ കരകളിലൂടെയാണ് ഒഴുകുന്നത്. മീനന്തറയാർ ആറുമാനൂരിൽ തുടങ്ങി ഏതാണ്ട് അഞ്ചു കിലോമീറ്ററോളം നീളത്തിലൊഴുകി നാഗമ്പടത്തു മീനച്ചിലാറിൽതന്നെ ചേരുന്ന കൈവഴിയാണ്. അതിന്റെ അസംഖ്യം കൈവഴികൾ മണർകാട്, തിരുവഞ്ചൂർ, പറമ്പുകര, വടവാതൂർ പ്രദേശങ്ങളുടെ നാഡീഞരമ്പുകളും. മറ്റൊരു നദിയായ കൊടൂരാർ മണർകാടിനുതൊട്ടുള്ള മാങ്ങാനം, പുതുപ്പള്ളി പ്രദേശങ്ങളിലൂടെ കടന്നുപോകുന്നു.

മരണവീട്ടിലെ  മാധ്യമ  കണ്ടന്റ്   നിര്‍മാണം (ജെറി പൂവക്കാല)
മരണവീട്ടിലെ മാധ്യമ കണ്ടന്റ് നിര്‍മാണം (ജെറി പൂവക്കാല)

സ്വകാര്യതയുടെ ചിതയിൽ കച്ചവടം നടത്തുന്ന മാധ്യമ സംസ്കാരം: ഒരു പുനർചിന്തനം ഒരു മനുഷ്യൻ്റെ ഏറ്റവും വലിയ നഷ്ടം സംഭവിക്കുന്ന നിമിഷമാണ് അന്ത്യകർമ്മങ്ങൾ. ആ സമയം ഒരു കുടുംബത്തിന് തങ്ങളുടെ പ്രിയപ്പെട്ടവനോട് വിടപറയാൻ ലഭിക്കേണ്ട സ്വകാര്യതയും സമാധാനവും സവിശേഷമാണ്. എന്നാൽ, സമീപകാല കേരളത്തിൽ നാം കണ്ടുവരുന്നത് ഇതിന് നേർവിപരീതമായ അവസ്ഥയാണ്. മരണവീടുകളെയും സംസ്കാരച്ചടങ്ങുകളെയും ഓൺലൈൻ മാധ്യമങ്ങൾ തങ്ങളുടെ 'കണ്ടൻ്റ്' നിർമ്മാണത്തിനുള്ള വേദികളാക്കി മാറ്റുമ്പോൾ തകരുന്നത് മാനവികതയാണ്.

കൃപയുടെ 50 വർഷങ്ങൾ; ഫിലഡൽഫിയ സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ചർച്ച് ജൂബിലി ആഘോഷിക്കുന്നു
കൃപയുടെ 50 വർഷങ്ങൾ; ഫിലഡൽഫിയ സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ചർച്ച് ജൂബിലി ആഘോഷിക്കുന്നു

ഫിലഡൽഫിയ: ഫിലഡൽഫിയ മേഖലയിൽ ഓർത്തഡോക്സ് ആരാധന ആരംഭിച്ചതിന്റെ അമ്പതാം വാർഷികവും ബെൻസേലം സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ചർച്ച് ആരംഭിച്ചതിന്റെ അമ്പതാം വാർഷികവും ജൂണ് 13 മുതൽ ആറു മാസത്തെ പരിപാടികളോടെ ആഘോഷിക്കുന്നു. ജൂൺ 13-നു ആഘോഷങ്ങളിൽ സഭയുടെ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യുസ് തൃതീയൻ കാതോലിക്കാ ബാവ മുഖ്യാതിഥി ആയിരിക്കും.

കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധി: സതീശൻ സർക്കാരിന് മുന്നിലുള്ള വെല്ലുവിളികൾ (ജോർജ്ജ് എബ്രഹാം)
കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധി: സതീശൻ സർക്കാരിന് മുന്നിലുള്ള വെല്ലുവിളികൾ (ജോർജ്ജ് എബ്രഹാം)

കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഗുരുതരമായ സാമ്പത്തിക പ്രതിസന്ധികളിലൊന്നിലൂടെ സംസ്ഥാനം കടന്നുപോകുന്ന ഈ വേളയിൽ, ഭരണം മുഖ്യമന്ത്രി വി.ഡി. സതീശന്റെയും അദ്ദേഹത്തിന്റെ ടീമിന്റെയും പ്രാപ്തമായ നേതൃത്വത്തെ ഏൽപ്പിച്ചിരിക്കുന്നത് കാണുന്നത് ആശ്വാസകരമാണ്. അടുത്തിടെ പുറത്തുവിട്ട ധവളപത്രത്തിലൂടെ (White Paper), കഴിഞ്ഞ ഒരു പതിറ്റാണ്ടുകാലത്തെ ഇടതുപക്ഷ ജനാധിപത്യ മുന്നണി (LDF) ഭരണത്തിൽ നിന്ന് പൈതൃകമായി ലഭിച്ച ഭയാനകമായ സാമ്പത്തികാവസ്ഥ പരസ്യമാക്കപ്പെട്ടിരിക്കുകയാണ്. വർദ്ധിച്ചുവരുന്ന കടബാധ്യത, ചുരുങ്ങിവരുന്ന സാമ്പത്തിക

ഇ-എം ദി വീക്കിലി: ജൂൺ 6 - 'ലാഭത്തിനല്ല ജനങ്ങൾക്ക് മുൻഗണന'; ന്യുയോർക്ക് സ്റ്റേറ്റ് അസംബ്ലിയിൽ മാറ്റത്തിന്റെ ശബ്ദമാകാൻ പി.റ്റി തോമസ്
ഇ-എം ദി വീക്കിലി: ജൂൺ 6 - 'ലാഭത്തിനല്ല ജനങ്ങൾക്ക് മുൻഗണന'; ന്യുയോർക്ക് സ്റ്റേറ്റ് അസംബ്ലിയിൽ മാറ്റത്തിന്റെ ശബ്ദമാകാൻ പി.റ്റി തോമസ്

ഇ-എം ദി വീക്കിലി: ജൂൺ 6 - 'ലാഭത്തിനല്ല ജനങ്ങൾക്ക് മുൻഗണന'; ന്യുയോർക്ക് സ്റ്റേറ്റ് അസംബ്ലിയിൽ മാറ്റത്തിന്റെ ശബ്ദമാകാൻ പി.റ്റി തോമസ്

വന്ദേ മാതരം (സുമ ശ്രീകുമാർ, ഒറ്റപ്പാലം)
വന്ദേ മാതരം (സുമ ശ്രീകുമാർ, ഒറ്റപ്പാലം)

ബങ്കിം ചന്ദ്ര ചാറ്റർജി 1870 ൽ എഴുതിയ ആനന്ദമഠം എന്ന നോവലിൽ എഴുതിച്ചേർത്ത വരികളാണ് നമ്മുടെ ദേശീയ ഗീതമായി അംഗീകരിച്ചു വരുന്നത്. കേൾക്കുമ്പോൾ തന്നെ കോൾമയിർ കൊള്ളുന്ന ദേശസ്നേഹം നിറഞ്ഞു തുളുമ്പുന്ന , ഭാരതീയതയിൽ മുങ്ങിക്കുളിച്ച വരികൾ !

അതിവേഗ ട്രെയിനുകൾ നമുക്ക് വേണോ ? (കേരള വികസനം: പി എസ് ജോസഫ്‌)
അതിവേഗ ട്രെയിനുകൾ നമുക്ക് വേണോ ? (കേരള വികസനം: പി എസ് ജോസഫ്‌)

അത്ര വേഗം വേണമെങ്കില്‍ , ഒരു ബുള്ളറ്റ് ട്രെയിനോ ടെസ്‌ല ദൃശ്യവൽക്കരിച്ച ഹൈപ്പര്‍ ലൂപ് സംവിധാനമോ അല്ലെ നല്ലത് ?. നമ്മൾ ഭാവനാസമ്പന്നരാണെങ്കിൽ, നമ്മുടെ വിലമതിക്കാനാവാത്ത ഭൂമി നശിപിക്കാതെ കടലിലൂടെ അതിവേഗ യാത്ര സൗകര്യം സാധ്യമാക്കാൻ കഴിയും കേരളത്തിൽ അതിവേഗ ട്രെയിനുകൾ ആവശ്യമുണ്ടോ?എന്തൊക്കെ ഗുണങ്ങളാണ് ഉള്ളത് ?

 ക്ളൈമാക്സ് തേടുന്ന ഒരു പ്രണയകഥ (മധുശാലയിൽ-2 :സുന്ദര്‍ദാസ്‌)
ക്ളൈമാക്സ് തേടുന്ന ഒരു പ്രണയകഥ (മധുശാലയിൽ-2 :സുന്ദര്‍ദാസ്‌)

അപരിചിതരുമായി ചങ്ങാത്തം സ്ഥാപിക്കുവാനും പരസ്പരം തുറന്നുപറയുവാനുമുള്ള ഒരു വേദികൂടിയാണ് ബാറുകൾ എന്ന് വിളിക്കുന്ന മദ്യശാലകൾ. അരണ്ട വെളിച്ചത്തിൽ, എതിരിലിരിക്കുന്ന അപരിചിതൻ ഒരു തുറന്ന പുസ്തകമായി തന്റെ ജീവിതം എന്റെ മുന്നിൽ നിവർത്തിവെക്കുന്നു; വിസ്മയത്തോടെ ഞാനത് വായിക്കുന്നു. അത്തരക്കാരിൽ ചിലരെ വീണ്ടും പതിവ് മദ്യശാലകളിൽ കണ്ടുമുട്ടുന്നു. ഒരു തുടർക്കഥപോലെ വീണ്ടും അവരുടെ ജീവിതത്തിന്റെ പുതിയ

പെണ്ണും ദൈവവും (ലേഖനം: ഡോ.റോസി തമ്പി)
പെണ്ണും ദൈവവും (ലേഖനം: ഡോ.റോസി തമ്പി)

ദൈവം മനുഷ്യനെ സൃഷ്ടിച്ചു.എല്ലാ മതങ്ങളും വിശ്വസിക്കുന്ന സത്യമാണത്. യഹൂദ ക്രൈസ്തവ വിശ്വാസ പ്രകാരം പ്രപഞ്ചവും അതിലെ സകല ചരാചരങ്ങളും ഉണ്ടാകട്ടെ എന്ന ഒറ്റ വാക്ക് കൊണ്ടാണ്. എന്നാൽ മനുഷ്യനെ സ്വന്തം ഛായയിൽ മണ്ണ് കൊണ്ട് കുഴച്ചുണ്ടാക്കി സ്വന്തം ശ്വാസം ഊതി ജീവൻ വരുത്തി എന്നാണ്.അങ്ങനെ ദൈവത്തിന്റെ സ്വന്തം ഛായയാണ് മനുഷ്യന് .ബൈബിളിലെ ആദ്യ പുസ്തകമായ ഉൽപ്പത്തി പുസ്തകത്തിലാണ് സൃഷ്ടിയുടെ വിവരണം ഉള്ളത്.അതിൽ ആദ്യ അദ്ധ്യായത്തിൽ ദൈവം

രവീന്ദ്ര സംഗീതം (എന്‍റെ സംഗീത വഴികള്‍ - 5: എസ് രാജേന്ദ്ര ബാബു)
രവീന്ദ്ര സംഗീതം (എന്‍റെ സംഗീത വഴികള്‍ - 5: എസ് രാജേന്ദ്ര ബാബു)

കോടമ്പാക്കത്ത് പവര്‍ ജംഗ്‌ഷനു സമീപമായി വളരെ പഴക്കമുള്ള ഒരു ലോഡ്‌ജ് ഉണ്ടായിരുന്നു. ചലച്ചിത്ര രംഗത്തു മിന്നിത്തിളങ്ങാന്‍ നാട്ടില്‍ നിന്ന് സ്വപ്നങ്ങള്‍ നെയ്തെത്തുന്ന യുവാക്കള്‍ക്ക് കുറഞ്ഞ ചെലവില്‍ താമസിക്കാനൊരിടം. ഇടുങ്ങിയ ധാരാളം മുറികളുള്ള ലോഡ്‌ജില്‍ എല്ലാ അന്തേവാസികള്‍ക്കും പൊതുവായി മൂന്നോ നാലോ ശുചിമുറികള്‍ മാത്രമാണള്ളത്. പൈപ്പ് സൗകര്യം ഒന്നുമില്ല. കുടിക്കാനും കുളിക്കാനും ഏക ആശ്രയം ആഴമേറിയ ഒരു കിണറാണ്. ലോഡ്ജിന് പ്രത്യേകിച്ച്

ചെലവൂർ വേണു പഠനം-2: രചനകൾ, ഡോക്യൂമെന്ററികൾ (കുര്യൻ കെ തോമസ്)
ചെലവൂർ വേണു പഠനം-2: രചനകൾ, ഡോക്യൂമെന്ററികൾ (കുര്യൻ കെ തോമസ്)

"കേരളത്തിന്റെ സാഹിത്യ-രാഷ്ട്രീയ-സാംസ്‌കാരിക മേഖലകളിലെല്ലാം സമഗ്രമായ പരിവർത്തനങ്ങൽ സംഭവിച്ച അറുപതുകളുടെയും എഴുപതുകളുടെയും ജീവിതകാമനകളും മൂല്യബോധവുമാണ് ചെലവൂർ വേണു എന്ന മനുഷ്യന്റെ ഊടുവഴികളെ പ്രചോദിപ്പിച്ചിട്ടുള്ളത്. ആ തലമുറയുടെ സര്‍ഗ്ഗാത്മകമായ ഒരുമ്പെടലുകളുടെയും അനുസരണക്കേടുകളുടെയും കേന്ദ്രത്തിൽ മെലിഞ്ഞ് കുറുകിയ ഈ മനുഷ്യനും ഉണ്ടായിരുന്നു. ആര്‍ക്കും സഹായത്തിനായി ആശ്രയിക്കാവുന്ന ചങ്ങാതിയായി, ചുമടിറക്കാനായി സദാസന്നദ്ധമായ ഒരത്താണിയായി, കാലഘട്ടത്തിന്റെ സര്‍ഗ്ഗാത്മക ലഹരികള്‍ക്കൊപ്പം അയാൾ നീന്തി..." (കെ ഗോപിനാഥന്‍,  ദി ക്രിട്ടിക്, 2021)

തകർന്നുപോയ തലസ്ഥാനം (സിക്കിം യാത്ര- 5: സുഭാഷ് വലവൂർ)
തകർന്നുപോയ തലസ്ഥാനം (സിക്കിം യാത്ര- 5: സുഭാഷ് വലവൂർ)

പെല്ലിങിലുള്ളപ്പോൾ സിക്കിമിന്റെ ഒരു പഴയ തലസ്ഥാനത്തിന്റെ അവശിഷ്ടങ്ങൾ കാണാൻ പോയിരുന്നു. അവലോകിതേശ്വര പ്രതിമയുടെ അധികം ദൂരെയല്ല. നാലോ അഞ്ചോ കിലോമീറ്റർ മാത്രം. ഒരു പഴയ തലസ്ഥാനം എന്നു പറയാൻ കാര്യം പല തലസ്ഥാനങ്ങളുണ്ടായിരുന്നു എന്നതു കൊണ്ടാണ്. സിക്കിം എന്ന ഹിമാലയ രാജ്യത്തിന്റെ ആദ്യ തലസ്ഥാനം യുക്‌സോം ആയിരുന്നു.

'ലാഭത്തിനല്ല, ജനങ്ങൾക്ക് മുൻഗണന'; ന്യൂയോർക്ക് സ്റ്റേറ്റ് അസംബ്ലിയിൽ മാറ്റത്തിന്റെ ശബ്ദമാകാൻ പി.റ്റി. തോമസ്
'ലാഭത്തിനല്ല, ജനങ്ങൾക്ക് മുൻഗണന'; ന്യൂയോർക്ക് സ്റ്റേറ്റ് അസംബ്ലിയിൽ മാറ്റത്തിന്റെ ശബ്ദമാകാൻ പി.റ്റി. തോമസ്

അമേരിക്കൻ മലയാളി സമൂഹത്തിന് വലിയ ആവേശം പകർന്നുകൊണ്ടാണ് റോക്ക്ലാൻഡ് കൗണ്ടിയിലെ ജനപ്രിയ നേതാവായ പി.റ്റി. തോമസ് ന്യൂയോർക്ക് സ്റ്റേറ്റ് അസംബ്ലിയിലെ 96-ാം ഡിസ്ട്രിക്റ്റിലേക്ക് ഡെമോക്രാറ്റിക് പ്രൈമറിയിൽ ജനവിധി തേടുന്നത്. 2026 ജൂൺ 23-നാണ് നിർണ്ണായകമായ ഈ തിരഞ്ഞെടുപ്പ്. നാമനിർദ്ദേശ പത്രിക സമർപ്പണം മുതൽ കടുത്ത രാഷ്ട്രീയ വെല്ലുവിളികളും നിയമപോരാട്ടങ്ങളും നേരിട്ട്, ഒ

കോക്രോച്ച് ജനതാപാർട്ടി - പാറ്റകളുടെ പോരാട്ടം (എസ്. സുന്ദര്‍ദാസ്‌)
കോക്രോച്ച് ജനതാപാർട്ടി - പാറ്റകളുടെ പോരാട്ടം (എസ്. സുന്ദര്‍ദാസ്‌)

ആക്രമണകാരിയല്ലാത്തതും എന്നാൽ കേവലമായ സാന്നിധ്യംകൊണ്ടുതന്നെ നമ്മെ അലോസരപ്പെടുത്തുകയും അസ്വസ്ഥമാക്കുകയും ചെയ്യുന്ന ഒരു ക്ഷുദ്രജീവിയാണ് പാറ്റ. പ്രതികൂല സാഹചര്യങ്ങളെ നേരിടുന്നതിൽ അപാരമായ അതിജീവനശേഷി അത് പ്രകടമാക്കുന്നു. കോക്രോച്ച് ജനതാ പാർട്ടി എന്ന ഇന്ത്യയിലെ "അലസരും തൊഴിൽരഹിതരും";ആയ യുവാക്കളുടെ ഓൺലൈൻ കൂട്ടായ്മ അടിച്ചമർത്താനാവാത്ത

ചെലവൂർ വേണു പഠനം-1: രചനകൾ, ഡോക്യൂമെന്ററികൾ (കുര്യൻ കെ തോമസ്)
ചെലവൂർ വേണു പഠനം-1: രചനകൾ, ഡോക്യൂമെന്ററികൾ (കുര്യൻ കെ തോമസ്)

ചെലവൂർ വേണു. കേരളത്തിലെ ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിന്റെ തുടക്കക്കാരിൽ ഒരാൾ, പ്രസാധകൻ, ഗ്രന്ഥകാരൻ, മാധ്യമപ്രവർത്തനത്തിൽ പുതുമകൾ അവതരിപ്പിച്ച വ്യക്തി, ഇടതുപക്ഷ വിദ്യാർത്ഥി, യുവജന പ്രസ്ഥാനത്തിന്റെ ആദ്യകാല മുൻനിര നേതാവ്. കേരളത്തിലെ സാംസ്കാരിക ചരിത്രത്തിലെ അനന്യ സാന്നിധ്യം. "അദ്യശ്യരുടെ ചരിത്രമെഴുതുമ്പോൾ മാത്രം തെളിഞ്ഞുവരുന്ന മുഖം”, കെ സി നാരായണൻ ഭാഷാപോഷിണിയിൽ (2024 മാർച്ച്) എഴുതി.

കമ്മ്യൂണിസത്തിന്റെ തറവാട്ടിൽ (അച്യുതം 4:മാങ്ങാട് രത്‌നാകരൻ)
കമ്മ്യൂണിസത്തിന്റെ തറവാട്ടിൽ (അച്യുതം 4:മാങ്ങാട് രത്‌നാകരൻ)

സി.അച്യുതമേനോനെ ലളിതമായ വസ്ത്രങ്ങളിലാണ് മലയാളികൾക്കു പരിചയം. അരക്കയ്യൻ ഷർട്ട്, മുണ്ട്. കേരളത്തിലെ രാഷ്ട്രീയക്കാർക്കു പതിവുള്ള ജൂബ്ബ അപൂർവമായേ അദ്ദേഹം ഉപയോഗിച്ചിട്ടുള്ളൂ എന്നു തോന്നുന്നു. അങ്ങനെയുള്ള അച്യുതമേനോനെ സായ്പിന്റെ 'ത്രി പീസ് സ്യൂട്ടിൽ' നമുക്കു കാണാൻ കഴിഞ്ഞത് പുനലൂർ രാജന്റെ ക്യാമറക്കണ്ണുകളിലൂടെയാണ്. ചികിത്സയ്ക്കായി സി.അച്യുതമേനോൻ മോസ്‌കോയിൽ പോയതിന്റെ ഒരു ലഘുവിവരണം അദ്ദേഹത്തിന്റെ മകൻ ഡോ.വി.രാമൻകുട്ടി നൽകുന്നുണ്ട് (

അന്വേഷണാത്മക പത്രപ്രവർത്തനത്തിൻ്റെ വേറിട്ട മുഖം, ലീലാ മേനോൻ ഓർമ്മയായിട്ട്  8 വർഷം (വിജയൻ ന്യൂസ് പ്രിന്റ് നഗർ)
അന്വേഷണാത്മക പത്രപ്രവർത്തനത്തിൻ്റെ വേറിട്ട മുഖം, ലീലാ മേനോൻ ഓർമ്മയായിട്ട് 8 വർഷം (വിജയൻ ന്യൂസ് പ്രിന്റ് നഗർ)

പത്ര പ്രവർത്തനത്തിലേക്ക് പൊതുവേ സ്ത്രീകൾ കടന്നുചെല്ലാൻ മടിച്ചുനിന്ന ഒരുകാലഘട്ടത്തിൽ ആ മേഖല തിരഞ്ഞെടുക്കുകയും ആ രംഗം ഇഷ്ടപ്പെടുകയും അവിടെ വിജയം കൈവരിക്കുകയും ചെയ്ത

നെഹ്‌റുവിന്റെ റെക്കോര്‍ഡ് മറികടക്കാന്‍ മോദി; ഏറ്റവും കൂടുതല്‍ കാലം ഭരിച്ച പ്രധാനമന്ത്രിയാകും
നെഹ്‌റുവിന്റെ റെക്കോര്‍ഡ് മറികടക്കാന്‍ മോദി; ഏറ്റവും കൂടുതല്‍ കാലം ഭരിച്ച പ്രധാനമന്ത്രിയാകും

സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ പുതിയ റെക്കോര്‍ഡ് സ്ഥാപിക്കാന്‍ പോവുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ കാലം അധികാരത്തിലിരുന്ന, ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിയെന്ന ബഹുമതി നരേന്ദ്ര മോദിക്ക് സ്വന്തമാവുന്നു. വരുന്ന ജൂണ്‍ 10-ാം തീയതി ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ആറു പതിറ്റാണ്ടുകാലത്തെ റെക്കോര്‍ഡ് മറികടന്നാണ് മോദി ചരിത്രത്താളുകളില്‍ സ്ഥാനം പിടിക്കുക.

അവധൂതന്റെ രണ്ടാം വരവ് (അമ്മ അറിയാന്‍ /ജോണ്‍ എബ്രഹാം- തയാറാക്കിയത്:ഒ.കെ. ജോണി
അവധൂതന്റെ രണ്ടാം വരവ് (അമ്മ അറിയാന്‍ /ജോണ്‍ എബ്രഹാം- തയാറാക്കിയത്:ഒ.കെ. ജോണി

ജോണ്‍ ഏബ്രഹാമിന്റെ അവസാനരചനയായ അമ്മ അറിയാന്‍ എന്ന സിനിമയാണ് സംവിധായകന്റെ മരണാനന്തരം മുപ്പത്തിയൊമ്പത് വര്‍ഷങ്ങള്‍ക്കുശേഷം ലോകസിനിമയുടെ ചരിത്രത്തിലേക്ക് വീണ്ടെടുക്കപ്പെട്ടത്. സിനിമയിലെ നായകന്‍ ജോയ് മാത്യുവിനും ഫിലിം എഡിറ്റര്‍ ബീനാ പോളിനും കാന്‍മേളയില്‍ ലഭിച്ച റെഡ് കാര്‍പ്പെറ്റ് വരവേല്‍പ്പ് ജോണ്‍ ഏബ്രാഹമിനുതന്നെയുള്ള ലോകസിനിമയുടെ ആദരമായിരുന്നു.

ആമലക്കുന്നിലെ ആഞ്ഞിലിച്ചില്ലകൾ (ദേശകാലങ്ങൾ 2: കുര്യൻ കെ തോമസ്)
ആമലക്കുന്നിലെ ആഞ്ഞിലിച്ചില്ലകൾ (ദേശകാലങ്ങൾ 2: കുര്യൻ കെ തോമസ്)

ആഞ്ഞിലി മരങ്ങൾ. ആമലക്കുന്നിൽ കണ്ണെത്താ ഉയരത്തിൽ വളർന്നു നിന്നിരുന്ന പഴച്ചാർത്തണിഞ്ഞ ആഞ്ഞിലി മരച്ചില്ലകൾ. അതിൽ വരിക്കച്ചക്ക രുചിയുടെ മിനിയേച്ചർ കുടുക്കകൾപോലെ ഇളം പച്ചയും ഓറഞ്ചും നിറങ്ങളിൽ മുള്ളൻ ആഞ്ഞിലിച്ചക്കകൾ. ആഞ്ഞിലിച്ചോട്ടിൽ അക്കുത്തിക്കുത്ത് കളിച്ചുതളർന്ന്, മേടമാസ പകലുകളിൽ അയണിച്ചക്കകൾക്കായി വഴക്കടിച്ചുവളർന്ന്, ആഞ്ഞിലി തടിയിൽ വീടുതീർത്തുപാർത്ത തലമുറയ്ക്ക് ആ സവിശേഷവൃക്ഷം അവരുടെ ജീവിതത്തിന്റെ ഭാഗമായിരുന്നു. ആ മരച്ചുവട് ദേശകാലങ്ങളുടെ പ്രതിനിധാനവും.

സന്ധ്യക്കെന്തിനു സിന്ദൂരം (എന്‍റെ സംഗീത വഴികള്‍ -4: എസ് രാജേന്ദ്ര ബാബു)
സന്ധ്യക്കെന്തിനു സിന്ദൂരം (എന്‍റെ സംഗീത വഴികള്‍ -4: എസ് രാജേന്ദ്ര ബാബു)

ഐവി ശശി വാഗ്ദാനം നല്‍കിയ "ആലിംഗനം" എന്ന ചിത്രം വഴുതിപ്പോയതിനു ശേഷം പുതിയ ഓഫറുകളൊന്നും ലഭിക്കാതെ കണ്ണൂര്‍ രാജന്‍ പ്രതീക്ഷയോടെ കാത്തിരുന്നു. ഇതിനിടയില്‍ കണ്ണൂര്‍ രാജന്‍റെ നാട്ടുകാരനായ ഒരു ഗള്‍ഫ്കാരന്‍ സുഹൃത്ത് ഐവി ശശിയെ സംവിധായകനാക്കി ഒരു ചിത്രം നിര്‍മ്മിക്കാന്‍ മുന്നോട്ട് വന്നു. ശശിയുമായി പ്രാരംഭ ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിയതോടെ പി

ഇ-മലയാളി മാഗസിൻ ജൂൺ ലക്കം
ഇ-മലയാളി മാഗസിൻ ജൂൺ ലക്കം

ഇ-മലയാളി മാഗസിൻ ജൂൺ ലക്കം

ഇനി മുതല്‍ ഞാനൊരു കവി (രാജു മൈലപ്രാ)
ഇനി മുതല്‍ ഞാനൊരു കവി (രാജു മൈലപ്രാ)

ഇ മലയാലിയുടെ പ്രതികരണ കോളത്തില്‍ ശ്രീ. റെജീസ് നെടുങ്ങാഡപ്പള്ളിയുടെ 'Internet chatgpt മനുഷ്യനുവേണ്ടി ഞൊടിയിടയില്‍ സ്വപ്‌നം കാണുകയും, സങ്കല്പത്തില്‍ മുഴുകുകയും, ഭാവനയില്‍ രമിക്കുകയും അങ്ങിനെ ഏറ്റവും മെച്ചമായ ഒരു കവിതയോ, കഥയോ, ബെസ്റ്റ് സെല്ലര്‍ നോവലോ കുത്തിക്കെട്ടി തരികയും ചെയ്യും' എന്ന പ്രസ്താവന വായിച്ചപ്പോള്‍ ഒരു കൗതുകത്തിനുവേണ്ടി അതൊന്നു പരീക്ഷിക്കാമെന്നു തോന്നി.

അര്‍ഷിദ് നീ ജനിക്കാതെ പോയിരുന്നെങ്കില്‍.....(ചിഞ്ചു തോമസ്)
അര്‍ഷിദ് നീ ജനിക്കാതെ പോയിരുന്നെങ്കില്‍.....(ചിഞ്ചു തോമസ്)

നമ്മൾ ഒരിക്കൽപോലും നേരിൽ കണ്ടിട്ടില്ല. ഇങ്ങനെ മുതിർന്നവരോട് സംസാരിക്കുമ്പോലെ നിന്നോട് സംസാരിക്കാമോ! പക്ഷേ എനിക്കിന്ന് ഇങ്ങനെയൊരു കത്തെഴുതേണ്ടി വന്നു. “നിന്നെപ്പറി ആദ്യം കേട്ടപ്പോഴേ നീ ഈ ഭൂമിയിൽ ജനിക്കാതെപോയിരുന്നെങ്കിലെന്ന് ഞാൻ ആശിച്ചുപോയി. ഇപ്പോൾ നിന്റെ നിശ്ചലമായ കാൽവെള്ള കണ്ട്‌ ഞാൻ ഭയന്നു.