എത്ര പറഞ്ഞാലും, എഴുതിയാലും മതിയാവില്ല കോഴിക്കോടിനെ കുറിച്ച്. എന്നെ കളിയെഴുത്തുകാരനാക്കിയ നഗരം. പാട്ടിന്റെ വഴികളിലൂടെ സ്നേഹപൂർവ്വം കൈപിടിച്ച് നടത്തിയ നഗരം. ഓരോ യാത്രയിലും സ്നേഹത്തിൽ പൊതിഞ്ഞ അത്ഭുതങ്ങൾ എനിക്ക് വേണ്ടി കാത്തുവെക്കുന്നു കോഴിക്കോട്. ഓരോ തവണ വന്നിറങ്ങുമ്പോഴും നാളെയോ മറ്റന്നാളോ തിരിച്ചുപോകേണ്ടിവരുമല്ലോ എന്നോർത്തു വേവലാതിപ്പെടുത്തുന്നു. ദുഖത്തോടെ വണ്ടികയറി യാത്രയാകുമ്പോൾ അധികം വൈകാതെ വീണ്ടും ഈ മണ്ണിൽ വന്നിറങ്ങാൻ ഇടയാക്കണേ എന്ന് പ്രാർത്ഥിക്കാൻ പ്രേരിപ്പിക്കുന്നു.
ബി.ജെ.പിയുടെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കേരളത്തില്‍ ഔദ്യോഗിക തുടക്കം കുറിച്ച പ്രധാനമന്ത്രി നരേന്ദ്രമേദി, എല്‍.ഡി.എഫിനെയും യു.ഡി.എഫിനെയും കടന്നാക്രമിച്ചുകൊണ്ടാണ് പുത്തരിക്കണ്ടം
റഷ്യൻ പുസ്തകങ്ങളുടെ മലയാള പ്രവാഹം അഥവാ സോവിയറ്റ് പ്രസാധന 'കൗതുകം'! പിൻകാലചരിത്രം: ഇന്ത്യയുടെ സ്വാതന്ത്രത്തിനു ശേഷം, 1948 ഫെബ്രുവരി-മാർച്ച് മാസങ്ങളിൽ കൊൽക്കത്തയിൽ വച്ച് നടന്ന അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ രണ്ടാമത്തെ പാർട്ടി കോൺഗ്രസ്സിൽ, അന്നത്തെ അഖിലേന്ത്യാ സെക്രട്ടറി ബി.ടി. രണദിവെമുന്നോട്ടുവെച്ച, 'സായുധ സമരത്തിലൂടെ ഇന്ത്യയിൽ അധികാരം പിടിച്ചെടുക്കുവാൻ' *നൽകിയ ആഹ്വാനപ്രകാരം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അക്രമാസക്തമായ സമരങ്ങൾ നടത്തിയല്ലോ. (**ഇത് 'കൽക്കത്ത തീസിസ്' എന്ന പേരിൽ അറിയപ്പെടുന്നു -
കേരള രാഷ്ട്രീയത്തിലെ പരമ്പരാഗത ശാക്തിക ചേരികളെ അമ്പരപ്പിച്ചുകൊണ്ട്, കിഴക്കമ്പലത്തെ ട്വന്റി-20 പ്രസ്ഥാനം ബി.ജെ.പി നേതൃത്വം നൽകുന്ന എൻ.ഡി.എ സഖ്യത്തിലേക്ക് ചേക്കേറുന്നത് പുതിയൊരു രാഷ്ട്രീയ പരീക്ഷണത്തിന് തുടക്കമിട്ടിരിക്കുകയാണ്. എൽ.ഡി.എഫിനും യു.ഡി.എഫിനും ഒരേപോലെ വെല്ലുവിളി ഉയർത്തി കോർപ്പറേറ്റ് വികസന മാതൃകയിലൂടെ ജനശ്രദ്ധ നേടിയ ഈ പ്രസ്ഥാനം, കേന്ദ്ര ഭരണകക്ഷിയുമായി കൈകോർക്കുമ്പോൾ അത് കേരളത്തിന്റെ രാഷ്ട്രീയ ഭൂപടത്തിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കുമെന്ന് ഉറപ്പാണ്.
Hypersexuality (അമിതമായ ലൈംഗിക ആസക്തി) ഒരു മനോരോഗമാണോ? അല്ല എന്നാണ് American Psychiatric Association ന്റെ DSM (Diagnostic and Statistical Manual) പറയുന്നത്. Hypersexuality യെ ലൈംഗിക മനോരോഗങ്ങളുടെ ഗണത്തിൽ പെടുത്തിയിരുന്നെങ്കിൽ പുരുഷന്മാരിൽ വലിയൊരു വിഭാഗം പെട്ടുപോയേനെ. അതിൽ ഇപ്പോഴത്തെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും പഴയ പ്രസിഡന്റ് ബിൽ ക്ലിന്റണും ഒക്കെ ഉൾപ്പെടും. ബിൽ ക്ലിന്റന് മോണിക്ക ലിവിൻസ്കിയും, ട്രംപിന് സ്റ്റോമി ഡാനിയേലു മായുള്ള ചുറ്റികളികളൊക്കെ ലോകമെമ്പാടുമുള്ള മാധ്യമങ്ങൾ ഏറെ ആഘോഷിച്ചതാണ്.
ഈ അധ്യായം ഇതുവരെ കൃഷ്ണൻ അർജുനന് നൽകിയ ഉപദേശത്തിൻെറ സംഗ്രഹമാണ്. ഇത് വളരെ നീണ്ട അധ്യായമാണ്. ഇതിൽ അർജുനൻ വീണ്ടും സംന്യാസത്തിന്റെയും ത്യാഗത്തിന്റെയും വ്യത്യാസങ്ങൾ ചോദിക്കുന്നുണ്ട്. സന്യാസി ആത്മീയ പരീക്ഷണങ്ങൾ നടത്തുമ്പോൾ ത്യാഗി അവൻ ചെയ്യുന്ന പ്രവർത്തികൾക്കുള്ള ഫലം ആഗ്രഹിക്കാത്തവനാണ്. കർമ്മങ്ങൾ പാപമല്ല, എന്നാൽ കർമ്മങ്ങൾ ചെയ്യുമ്പോൾ കർത്തൃത്വ ഭാവം വെടിഞ്ഞു എല്ലാം ഭഗവാനിൽ അർപ്പിക്കണമെന്നു ഉപദേശിക്കുന്നു. ഏതൊരു കർമ്മം ചെയ്യുമ്പോഴും അതിന് പിന്നിൽ ആത്മാവ്, ശരീരം, ഇന്ദ്രിയങ്ങൾ, പ്രയത്നം, ഈശ്വരൻ എന്നീ അഞ്ച് ഘടകങ്ങളുണ്ട്: ഇതിൽ നമ്മൾ ഒരു ഘടകം മാത്രമാണെന്ന് മനസ്സിലാക്കി അഹങ്കാരം ഒഴിവാക്കണം,
വേദിയുടെ ഇരുവശത്തുമായി കെട്ടിയുറപ്പിച്ച സ്പീക്കറുകളിലൂടെ ശാന്തഗംഭീരമായ ഒരു ശബ്ദമൊഴുകുന്നു. അനർഗ്ഗളമായ ആ ഗാനപ്രവാഹത്തിൽ മുഴുകി കോരിത്തരിച്ചുനിൽക്കുന്നു മാനാഞ്ചിറ മൈതാനത്തെ ജനക്കൂട്ടം. നാല് പതിറ്റാണ്ട് പഴക്കമുള്ള ഓർമ്മ. അന്ന് കേട്ട "ഏകാന്തതയുടെ അപാരതീരം" ഇതാ ഈ നിമിഷവുമുണ്ട് കാതിൽ. ആദ്യം നേരിൽ കാണുകയും കേൾക്കുകയുമായിരുന്നു കമുകറ പുരുഷോത്തമൻ എന്ന ഗായകനെ. മൈക്ക് കയ്യിലേന്തി ഏതോ അദൃശ്യബിന്ദുവിൽ കണ്ണുനട്ടുകൊണ്ട് പി ഭാസ്കരന്റെ
മുനിസിപ്പൽ, പഞ്ചായത്ത് തിരഞ്ഞെടുപ്പുകൾക്ക് ശേഷം, ഒരു പതിറ്റാണ്ടോളമായി അധികാരത്തിൽ നിന്ന് വിട്ടുനിൽക്കുന്ന കോൺഗ്രസ് നേതൃത്വത്തിലുള്ള കേരളത്തിലെ യുഡിഎഫ് സഖ്യം പുതിയൊരു പ്രതീക്ഷയുടെ തിളക്കത്തിലാണ്. എന്നാൽ, പ്രത്യാശ മാത്രംകൊണ്ട് പുനരുജ്ജീവനം സാധ്യമാകില്ല — പ്രത്യേകിച്ച് ലോകത്തിൽ ആദ്യമായി ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട കമ്മ്യൂണിസ്റ്റ് സർക്കാർ അധികാരമേറ്റ കേരളത്തിൽ. 1957 മുതൽ രൂപപ്പെട്ട അതുല്യവും ചലനാത്മകവുമായ രാഷ്ട്രീയ സങ്കീർണ്ണതകളുള്ള ഒരു സംസ്ഥാനത്തിലാണ് യുഡിഎഫ് ഇന്ന് പ്രസക്തിക്കായി പൊരുതേണ്ടത്. നിലവിലെ രാഷ്ട്രീയ കാലാവസ്ഥ കോൺഗ്രസ് നേതൃത്വത്തിലുള്ള സഖ്യത്തിന് അനുകൂലമാണെന്നതിൽ സംശയമില്ല. എന്നിരുന്നാലും കേരളത്തിലെ ജനങ്ങളെ ഒരിക്കലും നിസ്സാരരായി കാണരുത്. അവർ വിവേചനബുദ്ധിയുള്ളവരും രാഷ്ട്രീയമായി പരിഷ്കൃതരുമായ വോട്ടർമാരാണ്; പലപ്പോഴും ഉറച്ചുനിൽക്കുന്ന രാഷ്ട്രീയ
കേരളത്തിലെ രണ്ട് പ്രബല സമുദായങ്ങളായ എന്‍.എസ്.എസും എസ്.എന്‍.ഡി.പിയും 12 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും യോജിക്കാന്‍ പോവുകയാണ്. ഐക്യത്തിന് എസ്.എന്‍.ഡി.പി യോഗം കൗണ്‍സില്‍ അംഗീകാരം നല്‍കുകയും തുടര്‍ ചര്‍ച്ചകള്‍ക്ക് തുഷാര്‍ വെള്ളാപ്പള്ളിയെ നിയോഗിക്കുകയും ചെയ്തു. ഐക്യത്തിന് കാഹളം മുഴക്കിയത് എന്‍എസ്എസ് ആണെന്നും മുന്‍പത്തെ പോലെ എന്‍.എസ്.എസ്സുമായി കൊമ്പുകോര്‍ക്കില്ലെന്നും എസ്.എന്‍.ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പറഞ്ഞു. എന്‍.എസ്.എസ്-എസ്.എന്‍.ഡി.പി ഐക്യം യാഥാര്‍ഥ്യമാക്കുമെന്നും ഐക്യം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരും വ്യക്തമാക്കി.
ഭാരതത്തിലെ തെരുവുകൾ ഇന്ന് ചോരക്കളമായി മാറിയിരിക്കുകയാണ്. കുഞ്ഞുങ്ങളും വൃദ്ധരും വഴിപോക്കരും തെരുവുനായ്ക്കളുടെ ആക്രമണത്തിന് ഇരയാകുമ്പോൾ, ആ ചോരയ്ക്ക് മറുപടി പറയേണ്ട പ്രധാന വ്യക്തികളിൽ ഒരാൾ മേനക ഗാന്ധിയാണ്. മൃഗസ്നേഹത്തിന്റെ പേരിൽ അവർ കെട്ടിപ്പൊക്കിയ നിയമങ്ങളും നിലപാടുകളും യഥാർത്ഥത്തിൽ മനുഷ്യജീവിതത്തെ വെല്ലുവിളിക്കുന്ന വെറും 'പട്ടി ഷോ' മാത്രമാണെന്ന് തെളിഞ്ഞു കഴിഞ്ഞു.
നാറ്റോയിൽപ്പെടുന്ന അംഗരാജ്യങ്ങൾ അമേരിക്കൻ വ്യാപാര ഭീഷണിക്കെതിരേ "വ്യാപാര ബസൂക്ക" പ്രയോഗം. "ബസൂക്ക" എന്ന പേര് "വായ" അല്ലെങ്കിൽ "പൊങ്ങച്ചം നിറഞ്ഞ സംസാരം" എന്നതിന്റെ സ്ലാങ് ആണ്. 'ബസൂക്ക' എന്ന അമേരിക്കൻ ആയുധം, തോളിൽ നിന്ന് വെടിവയ്ക്കുകയും കവചം തുളയ്ക്കുന്ന റോക്കറ്റ് വിക്ഷേപിക്കുകയും ചെയ്യുന്ന ഫയറിംഗ് ട്യൂബ് അടങ്ങുന്ന ഒരു ലൈറ്റ് പോർട്ടബിൾ ആന്റി ടാങ്ക് ആയുധവുമാണ്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഓരോ ദിവസവും തൊടുത്തുവിടുന്ന വാചകക്കസർത്തുകൾ വെറും പൊള്ളയായ വാക്കുകളല്ല എന്ന് തിരിച്ചറിയുകയാണ് ലോകം.
ഗൾഫിലേക്ക് ആളുകൾ പോക്ക് തുടങ്ങിയ കാലത്തോടെയാണ് മലബാറിൽ സമയത്തെക്കുറിച്ചുള്ള ബോധം തന്നെ മാറിത്തുടങ്ങിയത്. അതിന് മുൻപ് സമയം ജീവിതത്തെ നിയന്ത്രിച്ചിരുന്നില്ല; ജീവിതം തന്നെയായിരുന്നു സമയത്തെ നയിച്ചിരുന്നത്. സൂര്യൻ കയറുന്ന നേരം, നിഴൽ ചുരുങ്ങുന്ന സമയം, മസ്ജിദിലെ ബാങ്ക്, അമ്പലത്തിലെ വിളക്ക്—ഇവയൊക്കെയായിരുന്നു ഘടികാരങ്ങൾ. വാച്ചും ക്ലോക്കും അന്നത്തെ ' സമൂഹത്തിൽ ആവശ്യമല്ല, ആർഭാടമായിരുന്നു. ഗൾഫിൽ ജോലി തേടി പോയവർ തിരിച്ചെത്തുമ്പോൾ കൊണ്ടുവന്ന സാധനങ്ങളോടൊപ്പം സമയം കൂടി നാട്ടിലെത്തുകയായിരുന്നു. കയ്യിൽ വാച്ച് കെട്ടലും, സാധാരണ വീടുകളുടെ ചുമരുകളിൽ ക്ലോക്ക് തൂക്കലും, ഉറങ്ങുന്ന കട്ടിലിനരികിൽ മണി അടിക്കുന്ന ടൈം പീസ് വെക്കലും അങ്ങിനെ പതുക്കെ പതുക്കെ വ്യാപകമായി. സമയം തെറ്റരുതെന്ന ആവശ്യം അന്നുമുതലാണ് വീടുകളിൽ സ്ഥിരതാമസമാക്കിയത്.
നമ്മുടെ ശരീരം വേറെ ഒരാളുടെതുമായി അറിയാതെ തൊടുന്ന നിമിഷം നമ്മൾ അകലം പാലിക്കുകയോ, കുറച്ച് അങ്ങോട്ട് നീങ്ങി നിൽക്കാമോയെന്ന് ചോദിക്കുകയോ ചെയ്യും. അതിനുള്ള സ്ഥലമില്ലെങ്കിൽ നമ്മൾ നിൽക്കുന്ന സ്ഥാനം മാറി നിൽക്കും. ഇതൊക്കെ അബദ്ധത്തിൽ സംഭവിക്കുന്ന സ്പർശനത്തിൽ നമുക്കുണ്ടാകുന്ന ബുദ്ധിമുട്ടിനെക്കുറിച്ചും നമ്മൾ കുറച്ചുകാലം മുമ്പ്വരെ നടത്തിവന്ന പ്രതികരണങ്ങളെക്കുറിച്ചുമാണ്. ഇപ്പോൾ വൈറൽ വീഡിയോസ് ഉണ്ടാക്കുന്ന കാലമായതുകൊണ്ട് ഈ അബദ്ധത്തിലുള്ള സ്പർശനം (എന്നെ സ്പർശിക്കണെ ഈശ്വരാ) ഉണ്ടാകണേയെന്ന്
IN 1980, MY PARENTS VISITED US FROM INDIA FOR A FEW months. As is always done when parents come to visit, we used the chance to travel. I chose to visit the north-west part of the US, and even British Columbia on the Canadian west coast. They were able to see how we lived in our adopted land. Both were very proud of what we had accomplished and how we lived. My mother couldn't believe how we threw away plastic milk bottles. She made an effort to wash them and put them on the shelf. Many items that we normally disposed of were eminently recyclable for her. She brought a new perspective on recycling, way before recycling as we see today has become part of our life.
ഇന്നത്തെ ഡിജിറ്റൽ യുഗത്തിൽ സോഷ്യൽ മീഡിയ മനുഷ്യരുടെ വിരൽത്തുമ്പിലേക്കാണ് എത്തിച്ചേർന്നിരിക്കുന്നത്. സ്മാർട്ട് ഫോണും ഇന്റർനെറ്റും ഉള്ളതിനാൽ ഏതുസമയത്തും എവിടെയും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കാൻ കഴിയുന്നു.ലോകം വിരൽത്തുമ്പിൽ ഒതുങ്ങിയപ്പോൾ ആശയവിനിമയം അവിശ്വസനീയമാം വിധം എളുപ്പമായി.എന്നിരുന്നാലും, അതിന്റെ അമിത ഉപയോഗം സമയനഷ്ടത്തിനും ശ്രദ്ധചിതറലിനും മാനസിക സമ്മർദ്ദത്തിനും കാരണമാകുന്നു. വ്യാജവാർത്തകളുടെ വ്യാപനവും സ്വകാര്യതാ ലംഘനവും ഗുരുതരമായ പ്രശ്നങ്ങളാണ്. സോഷ്യൽ മീഡിയ ഇന്ന് പലരുടെയും ജീവിതത്തിലെ അംഗീകാരത്തിന്റെ അളവുകോലായി മാറിയിരിക്കുന്നു. ഒരു പോസ്റ്റിന് ലഭിക്കുന്ന ലൈക്കുകളും കമന്റുകളും ഷെയറുകളും തന്നെയാണ് പലരും സ്വന്തം മൂല്യമായി കണക്കാക്കുന്നത്. ഇതിന്റെ ഫലമായി, ലൈക്കുകൾ നേടാൻ വേണ്ടി ചി
ഇ.എം ദി വീക്കിലി- ജനവരി 18- എഴുത്തിന്റെ പുത്തൻ പാതയൊരുക്കിയവർക്ക് ഇ-മലയാളിയുടെ ചെറുകഥാ പുരസ്കാരം
മലയാള ചലച്ചിത്രരംഗത്തെ ആയുഷ്കാല സംഭാവനയ്ക്കുള്ള 2024-ലെ ജെ.സി ഡാനിയേല്‍ പുരസ്കാരത്തിന് നടി ശാരദ അര്‍ഹയായിരിക്കുന്നു. കേരള സര്‍ക്കാരിന്റെറ പരമോന്നത ചലച്ചിത്ര പുരസ്കാരമാണ് അഞ്ചു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പ്പവും അടങ്ങുന്ന ജെ.സി ഡാനിയേല്‍ അവാര്‍ഡ്. പുരസ്കാരം വരുന്ന 25-ന് തിരുവനന്തപുരം നിശാഗന്ധിയില്‍ നടക്കുന്ന കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് സമര്‍പ്പണച്ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന് സമ്മാനിക്കും. 2017-ലെ ജെ.സി ഡാനിയേല്‍ അവാര്‍ഡ് ജേതാവ് ശ്രീകുമാരന്‍ തമ്പി ചെയര്‍പേഴ്സണും നടി ഉര്‍വശി, സംവിധായകന് ബാലു കിരിയത്ത് എന്നിവര്‍ അംഗങ്ങളും ചലച്ചിത്ര അക്കാദമി സെക്രട്ടറി സി അജോയ് മെമ്പര്‍ സെക്രട്ടറിയുമായ സമിതിയാണ് പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തത്. ഈ ബഹുമതി ലഭിക്കുന്ന 32-ാമത്തെ ചലച്ചിത്ര പ്രതിഭയാണ് 80 കാരിയായ ശാരദ. മലയാളിക്ക് ഒരിക്കലും മറക്കാനാവാത്ത നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച ശാരദ, കേരള സര്‍ക്കാരിന്റെ പരമോന്നത ചലച്ചിത്ര ബഹുമതിക്ക് എന്തുകൊണ്ടും അര്‍ഹയാണെന്ന് ജൂറി വിലയിരുത്തി.
പട്ടിണിപ്പാവങ്ങളും യാചകരുമില്ലാത്ത കേരളം! എന്നു സർക്കാർ പ്രസ്താവിച്ചതാണ് കേട്ടോ: ഇപ്പോഴുള്ള യാചകർ മുഴുവൻ അന്യസംസ്ഥാനക്കാരാണെന്നു കേൾക്കുന്നു. പണ്ട് തമിഴ്നാട്ടിൽനിന്നുള്ള കുത്തൊഴുക്ക് ഉണ്ടായിരുന്നു. അതൊക്കെ ഒരു കാലം. ഇതിപ്പോൾ കാലം മാറി… കേരളം അവർക്കൊരു “ഡെസ്റ്റിനേഷൻ” ആയി. ഇന്ത്യയിലെ ഏറ്റവും സമ്പൽസമൃദ്ധമായ സംസ്ഥാനമെന്നാണ് സാർ! സാൻ ഫ്രാൻസിസ്കോയിൽനിന്ന് ദുബായിലേക്കുള്ള ഫ്ലൈറ്റിൽവെച്ച് കണ്ട ഒരു ഉത്തരേന്ത്യക്കാരൻ പറഞ്ഞതാണ്. അപ്പോൾ അഭിമാനം തോന്നി… പക്ഷേ ഉള്ളിന്റെ ഉള്ളിൽ ഒന്നു ചിരിച്ചു.
ആധുനിക ലോകത്ത് മലയാളി നേരിടുന്ന സാംസ്കാരിക–രാഷ്ട്രീയ വെല്ലുവിളികളെയും, അമേരിക്കയിലെ മലയാളി സംഘടനകളുടെ പ്രവർത്തനങ്ങളെയും, മലയാള സാഹിത്യത്തിന്റെ ഭാവിയെയും ആഴത്തിൽ വിശകലനം ചെയ്യുന്ന രീതിയിലാണ് ഇമലയാളി സാഹിത്യ അവാർഡ് നൈറ്റിൽ പ്രശസ്ത എഴുത്തുകാരൻ സക്കറിയ പ്രസംഗിച്ചത്.ചാറ്റ് ജിപിറ്റിയെ ഒരു സുഹൃത്തായി കാണാമെങ്കിലും, അതുപറയുന്നതെല്ലാം
ജോസ് കെ മാണിയുടെ മുന്നണി മാറ്റം അടഞ്ഞ അധ്യായമാണെന്ന് ഉറപ്പിക്കുന്നതായിരുന്നു കേരളാ കേണ്‍ഗ്രസ് എമ്മിന്റെ സ്റ്റിയറിങ് കമ്മിറ്റി യോഗത്തിനു ശേഷമുള്ള പാര്‍ട്ടി ചെയര്മാന് ജോസ് കെ മാണിയുടെ കോട്ടയത്തെ വാര്‍ത്താ സമ്മേളനം. ഇടതു മുന്നണിയുടെ മധ്യമേഖലാ ജാഥയില്‍ ക്യാപ്റ്റനായി ജോസ് കെ മാണി ഉണ്ടാകും. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ തന്റെ പിതാവിന്റെ തട്ടകമായ പാലായില്‍ മല്‍സരിക്കുകയും ചെയ്യും. തിരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസ് (എം) പതിമൂന്ന് സീറ്റുകള്‍ ആവശ്യപ്പെടുമെന്ന് ജോസ് കെ മാണി വ്യക്തമാക്കി. കഴിഞ്ഞ തവണ 12 സീറ്റുകളാണ് പാര്‍ട്ടിക്ക് ലഭിച്ചത്. 5 ഇടത്ത് വിജയിക്കുകയും ചെയ്തു. ഇക്കുറി 13 സീറ്റുകള്‍ ആവശ്യപ്പെടും. 2021-ലെ പ്രത്യേക സാഹചര്യത്തില്‍ കേരളാ കോണ്‍ഗ്രസിന് അനുവദിച്ച കുറ്റ്യാടി സീറ്റ് സി.പി.എമ്മിന് നല്‍കുകയായിരുന്നു.
ഹനുമാൻറെ പ്രതിമ ടെക്സസിൽ വേണ്ട എന്ന് അമേരിക്കയിലെ ചില രാഷ്ട്രീയക്കാർ മുറവിളി കൂട്ടാൻ ആരംഭിച്ചിട്ടുണ്ട്. 90 അടി ഉയരമുള്ള അമേരിക്കയിലെ മൂന്നാമത്തെ വലുപ്പമേറിയ ശില്പം സ്ഥാപിക്കുവാൻ എന്തിനാണ് അനുമതി കൊടുത്തത് എന്നൊക്കെ അവർ ചോദിക്കുന്നു. അങ്ങനെ ഇപ്പോൾ വളരെ ചർച്ചാ വിഷയമായിരിക്കുന്ന ഹനുമാനെ ഒന്നുപോയി കണ്ടുകളയാം എന്നു വിചാരിച്ച് ഹൂസ്റ്റണിലേക്ക് വണ്ടിതിരിച്ചു. ഷുഗർലാണ്ടിൽ എത്തിയപ്പോൾ, ദൂരെ നിന്നുതന്നെ തലയുയർത്തി നിൽക്കുന്ന പ്രതിമ കണ്ണിൽപ്പെട്ടു. പക്ഷെ അടുക്കുംതോറും അതൊരു സ്ത്രീയുടെ പ്രതിമയാണ് എന്ന തിരിച്ചറിവുണ്ടായി.
ഇത് പതിനേഴാമത്തെ അധ്യായം. ഭഗവത്ഗീത മൊത്തം പതിനെട്ട് അധ്യായങ്ങളാണ്. ഈ അധ്യായം ശ്രദ്ധാത്രയ വിഭാഗയോഗം എന്നാണറിയപ്പെടുന്നത്. ശ്രദ്ധാത്രയ എന്ന് പറഞ്ഞാൽ മൂന്നു തരത്തിലുള്ള ശ്രദ്ധ. ശ്രദ്ധ എന്ന പദം കൊണ്ട് ഉദ്ദേശിക്കുന്നത് ഏകാഗ്രതയല്ല മറിച്ച് വിശ്വാസദാർഢ്യമാണ്. പ്രകൃതിയുടെ ഗുണങ്ങളായ സാത്വതികം, രജസ്സ്, തമസ്സ് എന്നിവയിൽ നിന്നുണ്ടാകുന്ന മൂന്നു തരത്തിലുള്ള വിശ്വാസങ്ങളെയാണ് ശ്രദ്ധത്രയാ എന്ന് പറയുന്നത്. ഈ വിശ്വാസങ്ങളിൽ നിന്നുകൊണ്ട് എങ്ങനെയാണ് ആളുകൾ പ്രവർത്തിക്കുന്നത് എന്നതിനെ വിശദീകരിക്കയാണ് ഭഗവാൻ. പതിനാറാം അധ്യായം ഭഗവൻ അവസാനിപ്പിക്കുന്നത് ഇങ്ങനെ പറഞ്ഞിട്ടാണ്. യാതൊരുവൻ ശാസ്ത്രവിധി മാനിക്കാതെ സ്വന്തം ഇഷ്ടം പോലെ ഓരോന്ന് പ്രവർത്തിക്കുന്നുവോ
ജോസ് കെ മാണിയുടെ മുന്നണി മാറ്റം അടഞ്ഞ അധ്യായമായിട്ടും കോണ്‍ഗ്രസും യു.ഡി.എഫും ആ 'വിസ്മയം' പ്രതീക്ഷിച്ച് കേരളാ കോണ്‍ഗ്രസ് എമ്മിന് മുന്നില്‍ വിരിച്ചിട്ട റെഡ് കാര്‍പെറ്റ് ഇനിയും മാറ്റിയിട്ടില്ല. ജോസ് കെ മാണിയുടെ മുന്നണി മാറ്റം മാധ്യമങ്ങളുടെ മാത്രം ചര്‍ച്ചയാണെന്നും യു.ഡി.എഫ് ഒരു വിസ്മയവും അവകാശപ്പെട്ടിട്ടില്ലെന്നും അവര്‍ വന്നാല്‍ സ്വീകരിക്കുമെന്നും യു.ഡി.എഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് ഇന്ന് ഉച്ചയ്ക്ക് പറഞ്ഞു. മുന്നണി മാറ്റം വാസ്തവത്തില്‍ ഒരു മാധ്യമ സൃഷ്ടിയാണ്. കേരളത്തിലെ ഒരു നമ്പര്‍ വണ്‍ ചാനലാണ് ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്. പക്ഷേ സംഗതി ക്ലിക്കായി. ചര്‍ച്ചകള്‍ കാടുകയറി. കേരള രാഷ്ട്രീയം വല്ലാതെ ചൂടുപിടിച്ചു.
പ്രവാസജീവിതത്തിന്റെ സങ്കീർണതകളും മത–ജാതി അതിർവരമ്പുകൾക്കപ്പുറമുള്ള മനുഷ്യസ്നേഹത്തിന്റെ രാഷ്ട്രീയം കൂടി ആഴത്തിൽ തുറന്നുകാട്ടിയ പ്രഭാഷണമാണ് ഇമലയാളി അവാർഡ് ദാന ചടങ്ങിൽ പ്രൊഫ.ബാബു എബ്രഹാം നടത്തിയത്. തന്റെ കൃതിയായ കമ്പിളിക്കണ്ടത്തിലെ കൽഭരണികളെ ആസ്പദമാക്കി സംസാരിച്ച അദ്ദേഹം, കുടിയേറ്റം ഒരു ‘പുഴ’യാണെന്നും അതിന് ഒരുപോലെ ഒറ്റയ്ക്കും കൂട്ടായും ഒഴുകുന്ന സ്വഭാവമുണ്ടെന്നും അഭിപ്രായപ്പെട്ടു.
(ശ്രീ ബാബു പാറയ്ക്കലിന്റെ "മഞ്ഞിൽ വിരിഞ്ഞ റഷ്യ" എന്ന പുസ്തകത്തിനു എഴുതിയ അവതാരിക. ഈ പുസ്തകം ജനുവരി 18 നു അമേരിക്ക സർഗ്ഗവേദി (ന്യയോർക്ക്) ചർച്ച ചെയ്യുന്നു.) ശ്രീ ബാബു പാറക്കൽ റഷ്യയിലേക്ക് നടത്തിയ ഒരു യാത്രയുടെ വിവരണമാണ് ഈ പുസ്തകം. യാത്രാവിവരണങ്ങൾ വിജ്ഞാനദായിനികളാണ്. അവ ഒരു രാജ്യത്തെ ഒരു പ്രദേശത്തെ നമുക്ക് പരിചയപ്പെടുത്തുന്നു. എന്നാൽ യാത്രാവിവരണങ്ങൾ എഴുതുക അത്ര എളുപ്പമല്ല.. സന്ദർശിക്കുന്ന സ്ഥലങ്ങൾ സസൂക്ഷ്മം നിരീക്ഷിച്ച് മനസ്സിലാക്കി അതെല്ലാം വായനക്കാരന് മനസ്സിലാകുന്നവിധം അവതരിപ്പിക്കുക എന്ന ഉത്തരവാദിത്തം എഴുതുന്നയാളിൽ നിക്ഷിപ്തമാണ്. സന്ദർശിച്ച സ്ഥലങ്ങളുടെ ചരിത്രവും, അവിടത്തെ കെട്ടിടങ്ങളുടെ കഥയും എഴുതിയാൽ
മലയാള സാഹിത്യത്തിന്റെ ഇന്നലെകളുടെയും ഇന്നിന്റെയും നാളെയുടെയും ദിശകൾ സൂചിപ്പിക്കുന്ന ദീപ്തമായ പ്രഭാഷണം എന്ന നിലയ്ക്കാണ് ഇ-മലയാളി അവാർഡ് വേദിയിലെ സാഹിത്യ സമ്മേളനത്തിൽ ഡോ. എം.വി. പിള്ളയുടെ അധ്യക്ഷ പ്രസംഗം ശ്രദ്ധേയമായത്. ഓണാട്ടുകരയുടെ നെൽവയലുകളിൽ നിന്ന് ആഗോള സാഹിത്യവേദികളിലേക്കുള്ള ചിന്താപ്രവാഹമാണ് അദ്ദേഹം തൊടുത്തുവിട്ടത്. അനുഭവസമ്പത്തും ചരിത്രബോധവും സമകാലിക സാങ്കേതികതയുടെ സാധ്യതകളും ചേർന്ന അപൂർവമായ ബൗദ്ധിക യാത്രയായി അതിനെ വിശേഷിപ്പിക്കാം.താൻ കഥയോ കവിതയോ എഴുതുന്നവനല്ലെന്നും, നിരൂപണം ചെയ്യാൻ പ്രത്യേക യോഗ്യതയില്ലെന്നും തുറന്നുപറഞ്ഞുകൊണ്ടാണ് ഡോ. പിള്ള പ്രസംഗം ആരംഭിച്ചത്. എന്നാൽ, “എനിക്ക് ഓണാട്ടുകര അറിയാം” എന്ന ഒറ്റ വാചകത്തിലൂടെ തന്നെ തന്റെ
ജനിക്കുകയാണെങ്കിൽ ഇവരെ പോലെ ജനിക്കണം. അല്ലാതെ ഇത് വെറുതെ കഷ്ടപ്പെടാനുള്ള ജന്മം. രണ്ട് വയസ്സ് മുതൽ തുടങ്ങും കഷ്ടപ്പാടുകൾ. പഠിക്കാനുള്ള കഷ്ടപ്പാട്, അതുകഴിഞ്ഞു ജോലി, വിവാഹം, കുട്ടികൾ, കുട്ടികളുടെ പഠിത്തം, അവരുടെ വിവാഹം, പേരക്കുട്ടികൾ, പിന്നെ രോഗങ്ങളുടെ ആക്രമണം ... അങ്ങനെ തീരുന്ന മനുഷ്യജന്മം. എന്നാൽ ഇവരുടെ കാര്യം അപ്രകാരമല്ല. ഒരു ടെൻഷനുമില്ല. മണിമാളികകളിൽ മക്കളെപോലെയും കുടിലുകളിൽ കൂട്ടുകാരെപോലെയും അവർ സദാസമയവും നമ്മോടൊപ്പം ഉണ്ടാകും. പോറ്റിവളർത്തിയ മക്കളെക്കാൾ ഏറെ സ്നേഹം കാട്ടുന്നവർ. ഉറ്റവർ കൈയൊഴിഞ്ഞാലും എപ്പോഴും കൂട്ടിനായ് കൂടെ ഉണ്ടാകുവോർ. ഒരു ചെറു തലോടലിനു ഒരു ജന്മം നീളുന്ന സ്നേഹം മനസ്സിൽ കരുതുന്നവർ. സ്നേഹിക്കാൻ മാത്രം അറിയാവുന്ന നിഷ്കളങ്കർ. വാർദ്ധക്യം എത്തുന്നതോടെ ഏറെ കദനഭാരത്തോടെ ഇവരെ "ദയാവധ"ത്തിലൂടെ മുക്തരാക്കുന്നു. ഇതാണ് ലോകമെമ്പാടുമുള്ള ഈ കൊച്ചു സ്നേഹിതരെപ്പറ്റി പറയാനുള്ളത്.
ഭാരതീയ തത്ത്വചിന്തയുടെ ഉജ്ജ്വല നക്ഷത്രനായ ശ്രീ ആദി ശങ്കരാചാര്യർ വേദാന്തത്തിന്റെ അദ്വൈത തത്ത്വത്തെ ലോകമറിഞ്ഞുകൊടുക്കാൻ ജനിച്ച ദിവ്യപ്രതിഭയാണ്. അദ്വൈതം — “ബ്രഹ്മം ഏകമാണ്, ദ്വിത്വം മായയാണ്” എന്ന ആത്യന്തിക സത്യം — ശങ്കരാചാര്യരുടെ ഉപദേശങ്ങളുടെ ഹൃദയമാണ്. ഈ മഹാത്മാവ് തൻറെ ജ്ഞാനവൈഭവം പ്രാപിച്ചുകൊണ്ടുള്ള യാത്രയുടെ പരമാവസാന ഘട്ടമാണ് സർവ്വജ്ഞപീഠാരോഹണം എന്ന പ്രസിദ്ധ സംഭവം. ശാരദാ പീഠത്തിന്റെ പശ്ചാത്തലം കശ്മീരിലെ ശാരദാ ദേശത്ത് സ്ഥിതി ചെയ്തിരുന്ന ശാ
കൊച്ചി: മലയാള സാഹിത്യത്തിലെ സര്‍ഗ പ്രതിഭകളും എഴുത്തിനെ ഒരു തപസ്യ പോലെ നെഞ്ചേറ്റിയവരും അനുവാചകരും സംഗമിച്ച വേദിയില്‍ അമേരിക്കന്‍ മലയാളികളുടെ ജനപ്രിയ ഓണ്‍ലൈന്‍ പോര്‍ട്ടലായ ഇ മലയാളി നടത്തിയ 2025-ലെ ചെറുകഥാ മത്സര വിജയികള്‍ക്കുള്ള പുരസ്കാരങ്ങള്‍ സമ്മാനിക്കപ്പെട്ടു. കൊച്ചി ഗോകുലം പാര്‍ക്ക് കണ്വന്ഷന് സെന്ററില്‍ നടന്ന ലളിതമായ ചടങ്ങില്‍ ലോകോത്തര ഓങ്കോളജിസ്റ്റും അമേരിക്കയില്‍ മലയാള ഭാഷയുടെ അംബാസിഡറുമായ ഡോ. എം.വി പിള്ളയുടെയും മലയാള സാഹിത്യത്തിന് വിലപ്പെട്ട സംഭാവനകള്‍ നല്കിയ പ്രമുഖ ചെറുകഥാകൃത്തും നോവലിസ്റ്റുമായ സക്കറിയയുടെയും സാന്നിധ്യം അനുഗ്രഹീതമായി.
ഇ.എം ദി വീക്കിലി- ജനവരി 11- കരുതലും കാരുണ്യവും: ഫോമാ കേരള കൺവെൻഷൻ ചരിത്രമായി
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെയുള്ള കേസിൽ അതിജീവിതയായ സിസ്റ്റർ റാണിറ്റ് ആദ്യമായി തന്റെ മുഖം വെളിപ്പെടുത്തിക്കൊണ്ട് ഏഷ്യാനെറ്റ് ന്യൂസിൽ രംഗത്തെത്തിയിരിക്കുന്നു. സഭയ്ക്കുള്ളിൽ താൻ നേരിട്ട കടുത്ത അവഗണനയെക്കുറിച്ചും നീതിക്കായുള്ള പോരാട്ടത്തെക്കുറിച്ചും സിസ്റ്റർ തുറന്നുപറഞ്ഞ പ്രധാന കാര്യങ്ങൾ ഇവയാണ്: സഭയുടെ മൗനവും തെരുവിലെ പോരാട്ടവും • സഭയുടെ വീഴ്ച: താൻ നേരിട്ട അതിക്രമങ്ങളെക്കുറിച്ച് പലതവണ സഭയ്ക്കുള്ളിൽ പരാതിപ്പെട്ടതാണ്. എന്നാൽ സഭ പാലിച്ച നിശബ്ദതയും കുറ്റാരോപിതനെ സംരക്ഷിക്കുന്ന നിലപാടുമാണ് തങ്ങളെ തെരുവിലിറങ്ങി സമരം ചെയ്യാൻ നിർബന്ധിതരാക്കിയത്. • വ്യാജ ആരോപണങ്ങൾ: ഫ്രാങ്കോ തനിക്ക് പണം നൽകി എന്ന പ്രചാരണം തികച്ചും
എങ്ങനെ നിങ്ങൾക്ക് ശാന്തമായിരിക്കാനും, വ്യക്തമായി ചിന്തിക്കാനും, അതുപോലെ നിങ്ങൾക്ക് നിയന്ത്രിക്കാൻ കഴിയുന്നതിൽ ശ്രദ്ധിക്കാനും പഠിപ്പിക്കുന്ന പുരാതന ഗ്രീസിലെ ഒരു തത്വശാസ്ത്രമാണ് സ്റ്റോയിസം. മാറ്റാൻ കഴിയാത്തതിനെ സ്വീകരിക്കുകയും, ചിന്തകൾക്കും പ്രവർത്തികളുടേയും ഉത്തരവാദിത്വം ഏറ്റെടുക്കുകയും ചെയ്യുന്നതിലൂടെ വൈകാരിക അക്ഷയത്വം പരിശീലിക്കുകയും ചെയ്യുന്ന വ്യക്തിയെയാണ് സ്റ്റോയിക്ക് എന്ന് വിളിക്കുന്നത്. പുരാതന സ്റ്റോയ്ക്കുകൾ, ആധുനിക സ്വാശ്രയ-സംസ്ക്കാരത്തിന്റെ ചിന്തകൾക്ക് വി
നമ്മുടെ ചിന്തകളിൽ, ആത്മീയതയിൽ, ഇവ മൂന്നും നിലനിൽക്കുന്നു എങ്കിലും, നമ്മുടെ പച്ചയായ ജീവിതവുമായി ബന്ധപ്പെട്ടു നിൽക്കുന്നത് ഭൂമി ആണ്. നമ്മുടെ പഞ്ചേന്ദ്രിയങ്ങൾക്കു അനുഭവവേദ്യമാകുന്നത് "ഭൂമി"യും, അതിനെ ഉൾകൊള്ളുന്ന പ്രപഞ്ചത്തെ പ്പറ്റിയുള്ള മിതമായ അറിവുകളും മാത്രം. നമുക്ക് ചിന്തിക്കാനും അനുഭവിക്കാനും സാധിക്കുന്നത് , നമുക്ക് ജീവനുള്ളത് കൊണ്ടാണ്, നാം നിലനിൽക്കുന്നത് (existing) നമുക്ക് ജീവനുള്ളത് , ശരീരം പ്രവർത്തിച്ചു കൊണ്ട് ഇരിക്കുന്നതിൽ അത്രേ സകല ചരാചാരങ്ങളെയും, പ്രപഞ്ചത്തെയും അതിന്റെയൊക്കെ ആവിര്‍ഭാവത്തെയും പറ്റി ചിന്തിക്കാം. എന്തിനും ഏതിനും ഒരു കാരണമുണ്ട്. പ്രപഞ്ച സൃഷ്ടിക്കു കാരണം, "ബിഗ് ബാംഗ്" ആണെന്ന് ശാസ്ത്രം പറയുന്നു. അതിനും ഒരു കാരണഭൂതന്റെ ശക്തി പ്രവർത്തിച്ചിട്ടുണ്ട്. ആ ശക്തിയെ നാം 'ഈശ്വരൻ അഥവാ ദൈവം' എന്ന് വിളിക്കുന്നു. എല്ലാ സൃഷ്ടി കർത്താക്കളും, മ
ആ പ്രതിമകൾ ഒരിക്കലും മരിക്കുന്നില്ല. നമ്മൾ മരിച്ചാലും. ഒരുമിച്ചിരിക്കുന്ന വൃദ്ധദമ്പതികൾ ഒരിക്കലും സംസാരിക്കാതെ ഒപ്പം ഇരിക്കുന്നു. അവർക്ക് മാത്രം
രാവിലെ ഞാന്‍ ഉണര്‍ന്നു വരുന്നതേയുള്ളൂ. അപ്പോഴാണ് നിര്‍ത്താതെയുള്ള ബെല്ലടി. ഞാന്‍ ഫോണ്‍ എടുത്തില്ല. ദേ, പിന്നെയും പത്തു മിനിറ്റു
ന്യൂയോര്‍ക്ക് : ജനുവരി10, 2026 -സംഗീത ആസ്വാദകരുടെ പ്രിയങ്കരനായ ഗാനഗന്ധര്വ്വന് ദാസേട്ടന്റെ 86-ാം ജന്മദിനം. നവംബര്‍ 14, 1961 ല്‍ കാല്പാടുകള്
വിൻസർ കാസിലിൽ നടന്ന ഫോമാ കേരള കൺവെൻഷനിൽ മുഖ്യാതിഥിയായി പങ്കെടുത്ത്, കവിയും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പി നടത്തിയ പ്രഭാഷണം, അനുഭവങ്ങളുടെയും ദാർശനിക ചിന്തകളുടെയും അപൂർവ സംഗമമായി മാറി. അമേരിക്കയുമായുള്ള തന്റെ ദീർഘകാല ആത്മബന്ധവും, മതസൗഹാർദ്ദത്തിന്റെ സർവ്വമാനവ സന്ദേശവും, കടമ–അവകാശ ബോധത്തിന്റെ സാമൂഹിക പ്രസക്തിയും അദ്ദേഹം വാക്കുകളിലൂടെ ശ്രോതാക്കളിലേക്കെത്തിച്ചു
ഇന്ന് പ്രവാസി ഭാരതീയ ദിനം. കലണ്ടറിലെ ഒരു തീയതി എന്നതിലുപരി, എന്നെപ്പോലെ ലക്ഷക്കണക്കിന് മനുഷ്യർക്ക് ഇതൊരു ആത്മപരിശോധനയുടെ നിമിഷം കൂടിയാണ്. കുവൈറ്റിന്റെ മണ്ണിൽ കാൽനൂറ്റാണ്ട് പിന്നിടുമ്പോൾ, തിരിഞ്ഞുനോട്ടങ്ങളിൽ നഷ്ടബോധത്തേക്കാൾ ഉപരിയായി അതിജീവനത്തിന്റെ അഭിമാനമാണ് മനസ്സിൽ നിറയുന്നത് 25 വർഷം മുൻപ്, ഒരു മരതകപ്പച്ചപ്പിൽ നിന്ന് ചുട്ടുപൊള്ളുന്ന മണൽക്കാറ്റിലേക്ക് പറന്നിറങ്ങിയപ്പോൾ ഉള്ളിലുണ്ടായിരുന്നത് ഒരു നീറ്റലായിരുന്നു. കടം വീട്ടാനും കുടുംബം പുലർത്താനും വേണ്ടി നാം പണയപ്പെടുത്തിയത് നമ്മുടെ യൗവനമായിരുന്നു.
ഈ അധ്യായത്തിൽ രണ്ടുതരം ആളുകളെപ്പറ്റി ഭഗവാൻ പറയുന്നു. ദൈവീകസ്വഭാവമുള്ളവരും ആസുരികസ്വഭാവമുള്ളവരും. അവരുടെ ലക്ഷണങ്ങളും ഭഗവാൻ പറയുന്നുണ്ട്. ഇവരുടെ സ്വഭാവവിശേഷമനുസരിച്ച് ഇവരിൽ ഒരു കൂട്ടർ മോക്ഷം പ്രാപിക്കുമ്പോൾ മറ്റു കൂട്ടർ ഭൗതിക ബന്ധനങ്ങളിൽ കുടുങ്ങുന്നു. അതുകൊണ്ടു ഭഗവൻ ഉപദേശിക്കുന്നു അസുരഗുണങ്ങളെ ഉപേക്ഷിച്ച് നന്മയുള്ളവരായി ഭഗവാനിൽ ശരണം പ്രാപിച്ച് ജീവിക്കുക. ഭഗവാനിൽ ശരണം പ്രാപിക്കുക പറയുമ്പോൾ ആത്മീയമായി നമ്മൾ ഉയരുക എന്നർത്ഥം. ആസുരിക ഗുണങ്ങൾ: അഹങ്കാരം, അസൂയ, ക്രോധം, കാമം, മോഹം എന്നിവയാണ് ആസുരിക ഗുണങ്ങൾ. ഇവയുള്ളവർ നരകത്തിലേക്ക് പോകുന്നു.ദൈവിക ഗുണങ്ങൾ: സത്യം, ദയ, ക്ഷമ, അഹിംസ, ത്യാഗം, ശാന്തത, ആത്മനിയന്ത്രണം, സംശുദ്ധി എന്നിവ ഈ ഗുണങ്ങളിൽപ്പെടുന്നു. ഇനി വിശദമായി - ദൈവീസമ്പത്തോടെ ജനിച്ചവനു
യുണൈറ്റഡ് സ്റ്റേറ്റ്സ് ഗ്രീൻലാൻഡ് വാങ്ങാൻ തയ്യാറാണ്, പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് അതുസംബന്ധിച്ചുള്ള താൽപ്പര്യവും വാഗ്ദാനവും പലവുരു ചെയ്തിട്ടുണ്ട്. ആ ആഹ്വാനത്തിന് ശേഷമുള്ള ആരവങ്ങൾ എന്തൊക്കെയാണ്?. എന്താണു അതിലെ അപക്വത? തീർച്ചയായും സമയരേഖകൾ പരിശോധിക്കേണ്ടതുണ്ട് വാങ്ങലുകൾ, ഉടമ്പടികൾ, നേരിട്ടുള്ള പിടിച്ചെടുക്കൽ, സംഘർഷം (യുദ്ധങ്ങൾ), നിർബന്ധിത നീക്കം ചെയ്യൽ എന്നിവയുടെ സങ്കീർണ്ണമായ മിശ്രിതത്തിലൂടെയാണ് യുണൈറ്റഡ് സ്റ്റേറ്റ്സ് പ്രദേശങ്ങൾ സ്ഥാപിച്ചത്, പലപ്പോഴും സങ്കീർണ്ണമായ ഭൂവുടമസ്ഥ സംവിധാനങ്ങളുള്ള തദ്ദേശീയ അമേരിക്കക്കാരുമായുള്ള മുൻ കരാറുകൾ ലംഘിക്കുകയോ നിർബന്ധിക്കുകയോ ചെയ്തു. ചില ഭൂമി സാങ്കേതികമായി "