കേരളത്തിലെ സാമ്പത്തിക പരാധീനതയനുഭവിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലേറെക്കാലമായി
വാഷിങ്ടണ്‍ | ജനുവരി 26 : ഇന്ത്യന്‍ ഭരണഘടന അംഗീകരിച്ചതിന്റെ 77-ാം വാര്‍ഷികം അടയാളപ്പെടുത്തിക്കൊണ്ട്, അലാസ്‌ക, ഒറിഗണ്‍, വാഷിങ്ടണ്‍,
ഫിലഡൽഫിയ : പ്രവാസികളെ കേരളത്തിലെ വികസന പ്രവർത്തനങ്ങളുടെ ഭാഗമാക്കുക എന്ന ലക്ഷ്യത്തോടെ രൂപീകൃതമായ ലോക കേരള സഭയുടെ അഞ്ചാമത് സമ്മേളനത്തിലേക്ക് അമേരിക്കയിൽനിന്നും സോണി അമ്പൂക്കനെ തിരഞ്ഞെടുത്തു. ജനുവരി മാസം 29 30 31 തീയതികളിൽ ആയി കേരള നിയമസഭാ മന്ദിരത്തിലെ ആർ ശങ്കരനാരായണൻ തമ്പി ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നതോടെ സമ്മേളനം ആരംഭിക്കും. സംഘടനാ രംഗത്തും ടെക്നോളജി രംഗത്തും ശ്രദ്ധേയ നേട്ടങ്ങൾ കൈവരിച്ച സോണി അമ്പൂക്കൻ രണ്ടാം പ്രാവശ്യം ആണ് ലോക കേരള സഭ
ത്രിവർണ പതാക ഉയർത്തിയ ചടങ്ങുകളിൽ ഒട്ടേറെ ഇന്ത്യക്കാർ പങ്കെടുത്തു. വാഷിംഗ്ടണിലെ ഇന്ത്യൻ എംബസിയിൽ അംബാസഡർ വിനയ് ക്വത്ര കൊടി ഉയർത്തി. രാഷ്ട്രപതിയുടെ പ്രസംഗം റിലേ ചെയ്തു. വിശ്വ ഹിന്ദി ദിവസ് ആചരണത്തിൽ നടത്തിയ മത്സരത്തിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യങ്ങളായ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സാമ്പത്തിക ബന്ധം 2025-26 കാലഘട്ടത്തിൽ ഒരു 'തന്ത്രപരമായ മരവിപ്പിലൂടെയാണ്' കടന്നുപോകുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര കരാർ ഏകദേശം പൂർത്തിയായ ഘട്ടത്തിലെത്തിയിട്ടും അത് ഒപ്പിടാൻ അമേരിക്ക മടിക്കുന്നത് വെറും സാങ്കേതികമായ കാരണങ്ങളാലല്ല, മറിച്ച് വാഷിംഗ്ടണിലെ ആഭ്യന്തര രാഷ്ട്രീയവും വ്യക്തിപരമായ ഈഗോയും കലർന്ന ഒരു യുദ്ധതന്ത്രം കാരണമാണ്. ഇന്ത്യ പല വിട്ടുവീഴ്ചകൾക്കും തയ്യാറായെങ്കിലും, അമേരിക്കൻ ഭരണകൂടത്തിലെ ചില വ്യക്തികളുടെ സങ്കുചിത താല്പര്യങ്ങൾ ആഗോള സാമ്പത്തിക ക്രമത്തിൽ വലിയ ചലനങ്ങൾ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്.
ദക്ഷിണേന്ത്യയുടെ കുംഭമേളയായി വിശേഷിപ്പിക്കപ്പെടുന്ന തിരുനാവായ മഹാമാഘമേള 271 വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം വീണ്ടും നിളാനദിയുടെ പുണ്യതീരത്ത് സംഘടിപ്പിക്കപ്പെടുകയാണ്. ഹിന്ദു സംസ്കാരത്തിന്റെ ആഴമേറിയ ആത്മീയ പാരമ്പര്യങ്ങളെയും ഭാരതീയ ദാർശനിക ചിന്തകളെയും ഒരുമിച്ചു കൊണ്ടുവരുന്ന ഈ മഹോത്സവം, ചരിത്രത്തിന്റെയും ആത്മീയതയുടെയും അപൂർവ സംഗമമാണ്. അവസാനമായി 1755-ൽ നടന്ന മഹാമാഘമേളയ്ക്കുശേഷം വിവിധ സാമൂഹ്യ-രാഷ്ട്രീയ കാരണങ്ങളാൽ നിലച്ചുപോയ
എന്‍.എസ്.എസ്-എസ്.എന്‍.ഡി.പി നായരീഴവ സഖ്യം, ആര്‍ക്കുവേണ്ടി..? എത്ര നാളത്തേയ്ക്ക്..? എന്ന ചോദ്യങ്ങള്‍ക്ക് പെട്ടെന്ന് തന്നെ ഉത്തരം കിട്ടി.
കാലാവധി തീരാന്‍ രണ്ടുവര്‍ഷത്തിലധികം ബാക്കി നില്‍ക്കെ രാജാരണ്‍ധീര്‍ സിങ് ഒളിംപിക് കൗണ്‍സില്‍ ഓഫ് ഏഷ്യയുടെ പ്രസിഡന്റ് സ്ഥാനം ഇന്ന് ഒഴിയും. അനാരോഗ്യമാണു കാരണം. താഷ്‌കന്റില്‍ നക്കുന്ന ഒ.സി.എ. ജനറല്‍ അസംബ്ലി ഇന്നു പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കും. ഖത്തര്‍ ഒളിംപിക് കമ്മിറ്റി പ്രസിഡന്റ് ഷെയ്ക്ക് ജൊയാന്‍ ബിന്‍ ഹമദ് അല്‍താനി ആയിരിക്കും പുതിയ സാരഥി. അദ്ദേഹം മാത്രമാണ് മത്സരരംഗത്തുള്ളത്. ന്യൂഡല്‍ഹിയില്‍ 2024 സെപ്റ്റംബറില്‍ നടന്ന നാല്പത്തിനാലാമത് ജനറല്‍ അംസംബ്ലിയിലാണ് രാജാ രണ്‍ധീര്‍ സിങ് ഒളിംപിക് കൗണ്‍സില്‍
എസ്എൻഡിപി എസ്എൻഡിപിയുമായുള്ള ഐക്യത്തിൽ നിന്ന് എൻഎസ്എസ് പിന്മാറിയതിൽ തത്കാലം പ്രതികരിക്കാനില്ലെന്ന് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ
എന്‍എസ്എസ്-എസ്എന്‍ഡിപി ഐക്യത്തില്‍നിന്ന് പിന്മാറി എന്‍എസ്എസ്. ഐക്യം പ്രായോഗികമല്ലെന്ന് ഇന്ന് ചേര്‍ന്ന എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡ് യോഗം വിലയിരുത്തുകയായിരുന്നു.
ഇന്ന് നമ്മുടെ ഇന്ത്യയുടെ 77-ാം റിപ്പബ്ലിക് ദിനം. 1950 ജനുവരി 26-ന് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഭരണഘടന നിലവിൽ വന്നതിന്റെ ഓർമ്മ പുതുക്കുന്ന വേളയാണിത്. ആധുനികതയിലേക്കുള്ള പ്രയാണവും ഭരണഘടനാ മൂല്യങ്ങളും ഇന്ത്യ ഒരു പരമാധികാര, സോഷ്യലിസ്റ്റ്, മതേതര, ജനാധിപത്യ റിപ്പബ്ലിക്കായി മാറിയതിന്റെ 76 വർഷങ്ങൾ പൂർത്തിയാകുമ്പോൾ, രാജ്യം ഇന്ന് ലോകത്തിന് മുന്നിൽ ഒരു കരുത്തുറ്റ സാന്നിധ്യമായി മാറിയിരിക്കുന്നു എന്നതാണ് നമുക്ക് അഭിമാനത്തോടെ പറയാനാകുന്ന കാര്യം.
ചങ്ങനാശേരി: ലോകത്താകമാനം വസിക്കുന്ന മലയാളികളെ രാഷ്ട്രീയേതരമായി ഒരു കുടക്കീഴില്‍ അണിനിരത്തുന്ന വേള്‍ഡ് മലയാളി കൗണ്‍സില്‍, തിരുക്കൊച്ചി
കാൻസർ ചികിത്സാ വിദഗ്‌ധൻ ഡോക്ടർ നോറി ദത്താത്രേയുഡുവിനു ഇന്ത്യാ ഗവൺമെന്റ് പദ്‌മ വിഭൂഷൺ നൽകി ആദരിച്ചപ്പോൾ ടെന്നീസ് ഇതിഹാസം വിജയ് അമൃത്‌രാജ്, ഡോക്ടർ പ്രതീക് ശർമ എന്നിവർക്കു പദ്‌മ ശ്രീയാണ് നൽകിയത്.
ISRO (Indian Space Research Organization) യുടെ ഏറ്റവും വിശ്വസ്തമായ റോക്കറ്റ് എന്ന് പേരെടുത്ത PSLV (Polar Satellite Launch Vehicle) ശ്രേണിയിൽ 2025-ലും, 2026-ന്റെ തുടക്കത്തിലുമായി ഈയിടെ നടന്ന തുടർച്ചയായ രണ്ടു തിരിച്ചടികൾ. രണ്ടിലും, മൂലകാരണമായി പറയപ്പെടുന്നത് മൂന്നാം ഘട്ടത്തിൽ (Third Stage) ഉണ്ടായ, ഒരു പക്ഷേ സമാനമെന്നു കരുതാവുന്ന, സാങ്കേതികത്തകരാറാണ് എന്നത് ചില ചോദ്യങ്ങൾ മനസ്സിലുയർത്തുന്നത് സ്വാഭാവികം. 2025 May 8 ന് PSLV-C61 - നുണ്ടായ പരാജയത്തിൽ, EOS-9 എന്ന പ്രധാന ഉപഗ്രഹം നഷ്ടമായപ്പോൾ, 2026 ജനുവരി 12 നുണ്ടായ PSLV-C62 ലക്ഷ്യം കാണാതെ പോയപ്പോൾ നഷ്ടപ്പെട്ടത്
ഡൽഹി, മുംബൈ, ചെന്നൈ, ഹൈദരാബാദ്, കൊൽക്കട്ട എന്നിവിടങ്ങളിലെ വിസ ഓഫിസുകളിൽ പതിവുള്ള ഇന്റർവ്യൂ തീയതികൾ ലഭ്യമല്ല. 2025 ഡിസംബറിൽ ഇന്റർവ്യൂ തീയതികൾ 2026 മാർച്ചിലേക്കു നീക്കിയിരുന്നു. പിന്നീടത് 2026 ഒക്ടോബറിലേക്കും ഇപ്പോൾ 2027ലേക്കും നീട്ടി.
അറ്റ്ലാന്റ: പ്രശസ്ത ഗായകനും വരികളെഴുത്തുകാരനുമായ അറ്റ്‌ലാന്റ മാർത്തോമാ ചർച്ച് വികാരി റവ. ജേക്കബ് തോമസ് (ആനിക്കാട് അച്ചൻ) നയിച്ച 'ഫേസ് ടു ഫേസ്' ലൈവ് സ്ട്രീമിംഗ് സംഗീത നിശ ഭക്തിസാന്ദ്രമായി സമാപിച്ചു.സ്വർഗീയ നാദം കൂട്ടായ്മ ജനുവരി 25 ഞായറാഴ്ച വൈകിട്ട് നടന്ന പരിപാടിയിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സംഗീതപ്രേമികൾ സൂം (Zoom) പ്ലാറ്റ്‌ഫോമിലൂടെ പങ്കെടുത്തു. നാൽപ്പതിലധികം ക്രിസ്തീയ ഭക്തിഗാനങ്ങളുടെ രചയിതാവും സംഗീത സംവിധായകനുമായ റവ. ജേക്കബ് തോമസിന്റെ സംഗീത ജീവിതത്തിലെ നാഴികക്കല്ലായ ഈ പരിപാടിയിൽ അദ്ദേഹത്തിന്റെ പ്രശസ്തമായ ഗാനങ്ങൾ ആലപിക്കപ്പെട്ടു. മാരാമൺ കൺവെൻഷൻ ക്വയറിലൂടെയും
ഡാളസ് : ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക( ലാന)യുടെ 2026 വർഷത്തെ പ്രവർത്തന ഉദ്ഘാടനം ജനുവരി 30 ന് വൈകിട്ട് 8 മണിക്ക് ( 8PM CST / 9 PM EST, ഇന്ത്യൻ സമയം ജനുവരി 31, 7.30 AM ) നടത്തപ്പെടുന്നതാണ് . പ്രശസ്ത കവി ശ്രീ കുരീപ്പുഴ ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു. ലാന അംഗങ്ങളായ, ശ്രീ. സുകുമാർ കാനഡ, Dr. എൽസ നീലിമ മാത്യു, ശ്രീമതി. ഉഷ നായർ, ശ്രീമതി. ബിന്ദു ടിജി എന്നിവരുടെ കാവ്യാലാപനം ഈ ചടങ്ങിൽ അവതരിപ്പിക്കും. അമേരിക്കയിലെയും, കാനഡയിലെയും വിവിധ നഗരങ്ങളിലെ ലാന അംഗങ്ങളുടെ സൗകര്യം
ഈസ്റ്റ് മെഡോ, ന്യൂയോര്‍ക്ക്: ക്വീന്‍സ് ചര്‍ച്ച് ഓഫ് ഗോഡ് സീനിയര്‍ പാസ്റ്റര്‍ ബെഞ്ചമിന്‍ പി തോമസ് (62) അന്തരിച്ചു. വ്യൂവിംഗ് സര്‍വീസ്: ജനുവരി 29നും 30നും വൈകിട്ട് 5 മണി മുതല്‍ 9 മണി വരെ ഇന്ത്യ ക്രിസ്ത്യന്‍ അസംബ്ലി 100 പെരിവിങ്കിള്‍ റോഡ്, ലെവിറ്റൗണ്‍, ന്യൂയോര്‍ക്ക് 11756
സിപിഎമ്മിലേയ്ക്ക് പോകുന്നതുമായി ബന്ധപ്പെട്ട് വ്യവസായിയുമായി ചര്‍ച്ച നടത്തിയെന്ന വാര്‍ത്ത വന്നപ്പോള്‍ താന്‍ വിമാനത്തില്‍ ആയിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. വിഷയത്തില്‍ പ്രതികരിക്കുന്നില്ല. വിദേശത്തുവെച്ച് പ്രതികരിക്കുന്നത് ശരിയല്ലെന്നും തരൂര്‍ പറഞ്ഞു.
റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചുള്ള സൈനിക ബഹുമതികൾ രാഷ്‌ട്രപതി ദ്രൗപതി മുർമു പ്രഖ്യാപിച്ചു. ആക്‌സിയം 4 ദൗത്യത്തിന്‍റെ ഭാഗമായി 18 ദിവസം അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ ചെലവഴിച്ച ഇന്ത്യൻ ബഹിരാകാശ യാത്രികൻ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാൻശു ശുക്ലയ്‌ക്ക് അശോക ചക്ര ലഭി
ആസന്നമായ നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടാന്‍ പുതിയ തന്ത്രങ്ങളുമായി ബി.ജെ.പി നേതൃത്വം നല്‍കുന്ന എന്‍.ഡി.എ മുന്നണി വളരെ സൂക്ഷമതയോടെ നിലയുറപ്പിച്ചിരിക്കുകയാണ്. കാരണം, കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലെല്ലാം പയറ്റി പരാജയപ്പെട്ട പഴഞ്ചന്‍ രീതികള്‍ പാടേ ഉപേക്ഷിച്ച് കാലാനുസൃതമായ മാറ്റങ്ങളുമായാണ് എന്‍.ഡി.എ ഗോദയിലിറങ്ങുക. തിരുവനന്തപുരം കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പ് വിജയം അവര്‍ക്ക് ജനാധിപത്യപ്പോരിനുള്ള കുതിരശക്തി പകര്‍ന്ന് നല്‍കുകയും ചെയ്യുന്നു. കേരളത്തിലെ 140 നിയമസഭാ മണ്ഡലങ്ങളിലും ഒരുപോലെ സാന്നിധ്യമാവുക എന്ന പഴയ രീതി വിട്ട് ഘടകകക്ഷികളെ തൃപ്തിപ്പെടുത്തി
OUR COMPANY WAS GETTING READY TO UNDERGO ANOTHER transition. The change in the company's name, from Air Repair to Tramco also signaled a changing of hands, from Ron Crockett to Bob Trimble. Before taking up his position in Air Repair, Bob had worked with Boeing for many years. Once the formalities of ownership change were underway, the company decided to move from Renton airport to a warehouse situated a few miles away. It was only then I realized why Bob had insisted that I should take over as manager of the component shop, replacing Paul. Bob was putting in a new leadership team in place for his new company.
മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദൻ ഉൾപ്പെടെ മൂന്നു പേർക്ക് പദ്മവിഭൂഷൺ പുരസ്കാരം. പദ്മവിഭൂഷൺ കിട്ടിയ അഞ്ച് പേരിൽ മൂന്നു പേരും മലയാളികളാണ്. പൊതുപ്രവർത്തനത്തിൽ മരണാനന്തര ബഹുമതിയായാണ് വി.എസ്. അച്യുതാനന്ദന് പുരസ്കാരം പ്രഖ്യാപിച്ചിരിക്കുന്നത്.
രാജ്യം ഓരോ വർഷവും റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നത് വലിയ അഭിമാനത്തോടെയും ആവേശത്തോടെയുമാണ്. ഭരണഘടന നിലവിൽ വന്ന ദിനം എന്ന നിലയിൽ ഈ ദിവസം ഇന്ത്യയുടെ ജനാധിപത്യ ആത്മാവിനെ ഓർമിപ്പിക്കുന്ന ഒരു അടയാളമാണ്. പരേഡുകളും പ്രസംഗങ്ങളും പതാക ഉയർത്തലും എല്ലാം കൂടി രാജ്യം ഒരു ഉത്സവാന്തരീക്ഷത്തിലേക്ക് കടക്കുന്നു. എന്നാൽ ഈ ആഘോഷങ്ങളുടെ നിറത്തിനിടയിൽ, നമുക്ക് ഒന്ന് നിൽക്കാനും ചിന്തിക്കാനും കഴിയുന്നുണ്ടോ എന്ന ചോദ്യം വളരെ പ്രസക്തമാണ്. നമ്മുടെ രാജ്യം നിരവധി നേട്ടങ്ങൾ കൈവ
ഈ വിഷയത്തില്‍ മുസ്ലീം നേതാക്കള്‍ക്കിടയില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ട് എന്നും കാന്തപുരം
ദാവോസ് : ഇന്ത്യയുടെ സാമ്പത്തികവളർച്ചയ്ക്ക് ഏറ്റവും വലിയ ഭീഷണികളിലൊന്ന് മലിനീകരണമാണെന്ന് ഹാർവാഡ് സർവകലാശാലാ പ്രൊഫസറും ഐ.എം.എഫ്. മുൻ ചീഫ് ഇക്കോണമിസ്റ്റുമായ ഗീതാ ഗോപിനാഥ് പറഞ്ഞു. ഇതുവരെ ഏർപ്പെടുത്തിയിട്ടുള്ള എല്ലാ തീരുവകളെക്കാളും വലിയ ആഘാതം മലിനീകരണംവഴി ഇന്ത്യക്കുണ്ടാകുമെന്നും അവർ മുന്നറിയിപ്പുനൽകി. സ്വിറ്റ്സർലൻഡിലെ ദാവോസിൽ നടന്ന ലോക സാമ്പത്തിക ഫോറത്തിലായിരുന്നു ഗീതയുടെ പരാമർശം. 2022-ലെ ലോകബാങ്ക് രേഖപ്രകാരം ഓരോവർഷവും 17 ലക്ഷം പേരാണ് മലിനീകരണം കാരണം ഇന്ത്യയിൽ മരിക്കുന്നത്. ഇന്ത്യയിലെ ആകെ മരണങ്ങളുടെ 18 ശതമാനത്തോളം വരും ഇതെന്ന് അവർ പറഞ്ഞു.
ഇ-മലയാളിയില്‍ 'ലോക കേരളസഭ-2026' എന്ന പുതിയൊരു പംക്തി തുടങ്ങിയതു വായനക്കാര്‍ ശ്രദ്ധിച്ചു കാണുമെന്നു കരുതുന്നു.
ഡാളസ്: കേരള അസോസിയേഷൻ ഓഫ് ഡാളസിന്റെ സജീവ പ്രവർത്തകനും ദീർഘകാല അംഗവുമായിരുന്ന മി. ഇരവതുകുഴി മത്തായി (ഇ. എം.) വർക്കി (85) നിര്യാതനായി. അദ്ദേഹത്തിന്റെ വിയോഗത്തിൽ കേരള അസോസിയേഷൻ ഓഫ് ഡാളസ് അഗാധമായ ദുഃഖം രേഖപ്പെടുത്തുകയും കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുകയും ചെയ്യുന്നതായി സെക്രട്ടറി മൻജിത് കൈനിക്കരയുടെ അനുശോചന സന്ദേശത്തിൽ പറയുന്നു സംസ്കാര ചടങ്ങുകൾ 2026 ജനുവരി 28 ബുധനാഴ്ച നടക്കും.
ഇന്ത്യയുടെ നിയമ മന്ത്രാലയം സമ്മൺസ് കൈമാറാനുള്ള അപേക്ഷ രണ്ടുതവണ നിരസിച്ചതിനെത്തുടർന്നാണ് എസ്ഇസി ഇപ്പോൾ ബ്രൂക്ലിനിലെ യുഎസ് ഡിസ്ട്രിക്റ്റ് കോടതിയെ നേരിട്ട് സമീപിച്ചിരിക്കുന്നത്. ഹേഗ് കൺവെൻഷൻ പ്രകാരം സമ്മൺസ് കൈമാറാൻ എസ്ഇസിക്ക് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇന്ത്യൻ മന്ത്രാലയം അപേക്ഷ തള്ളിയത്.
മറ്റത്തിൽ പരേതനായ എം. ഇ. ജോണിന്റെ ഭാര്യ മേരി ജോൺ വെള്ളിയാഴ്ച്ച രാവിലെ നിര്യാതയായി . പായിപ്പാട്ടുള്ള ഭവനത്തിൽ വെച്ചയിരുന്നു അന്ത്യം. സംസ്കാരം മൌണ്ട് ഒലിവ് ഐപിസി സഭ പായിപ്പാട് സെമിത്തേരിയിൽ പിന്നീട് . മക്കൾ : രാജു ജോൺ - സൂസമ്മ ,
മിഷിഗണിലെ മലയാളി സമൂഹത്തിൽ സാംസ്കാരികവും ആത്മീയവുമായ രംഗങ്ങളിൽ സജീവ സാന്നിധ്യമായ ജയമുരളി നായരെ, കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക (KHNA) യുടെ ഗ്രേറ്റ് ലേക്സ് റീജിയണൽ വൈസ് പ്രസിഡന്റായി
ന്യൂ യോർക്ക് : ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി മാതാ അമൃതാനന്ദമയിയുമായി കൂടികാഴ്ച നടത്തി. അമൃതാനന്ദമയിയുടെ ആസ്ഥാനമായ കരുനാഗപ്പള്ളിയ്ക്കടുത്തുള്ള പറയകടവിലെ ആശ്രമത്തിൽ ആയിരുന്നു കൂടികാഴ്ച . ഹൃദയാശ്ലേഷത്തോടെയാണ് 'അമ്മ സജിമോൻ ആന്റണിയെ വരവേറ്റത് . സജിമോൻ ആന്റണി ഫൊക്കാനയുടെ പ്രവർത്തനത്തങ്ങളെ പറ്റി അമ്മക്ക് വിവരിച്ചുകൊടുത്തു, കൺവെൻഷനിലേക്കു ക്ഷണിക്കുകയും ചെയ്തു . ഏകദേശം 7 മിനിറ്റിൽ കൂടുതൽ കാണുവാനും സംസാരിക്കുവാനും കഴിഞ്ഞു.
ജോർജിയ: യുഎസിലെ ജോർജിയയിൽ കുടുംബവഴക്കിനെ തുടർന്നുണ്ടായ വെടിവയ്പ്പിൽ ഇന്ത്യക്കാരിയായ യുവതി ഉൾപ്പെടെ നാലുപേർ കൊല്ലപ്പെട്ടു. ജോർജിയയിലെ ലോറൻസ്‌വിൽ നഗരത്തിൽ വെള്ളിയാഴ്ച പുലർച്ചെയാണ് ദാരുണ കൊലപാതകം അരങ്ങേറിയത്. വിജയ് കുമാറാണ് ഇയാളുടെ ഭാര്യ മീനു ഡോഗ്ര (43), ഗൗരവ് കുമാർ (33), നിധി ചന്ദർ (37), ഹരീഷ് ചന്ദർ (38) എന്നിവരെ കൊലപ്പെടുത്തിയത്. അറ്റ്ലാന്റ സ്വദേശിയായ വിജയ് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവസമയത്ത് വീട്ടിൽ മൂന്നു കുട്ടികളുണ്ടായിരുന്നു. വിജയ് കുമാറിനെതിരെ കൊലപാതകം,
ജനുവരി 25 ഞായറാഴ്ച നടത്തുവാന്‍ നിശ്ചയിച്ചിരുന്ന സ്റ്റാറ്റന്‍ ഐലന്‍ഡ് മലയാളി അസോസിയേഷന്റെ വാര്‍ഷിക പൊതുയോഗം ശനിയാഴ്ച മുതല്‍
ഡാലസ് : പാമ്പാക്കുട എരവത്തുകുഴിയിൽ വീട്ടിൽ മത്തായി വർക്കി ( ഇ. എം. വർക്കി - 85 ) ഡാലസിൽ അന്തരിച്ചു. 1974-ൽ ഡാലസിൽ കുടിയേറി പാർത്ത പരേതൻ, ഡാലസിലെ സെയിന്റ് ഇഗ്‌നേഷ്യസ് മലങ്കര യാക്കോബായ കത്തീഡ്രൽ ഇടവകയുടെ ആദ്യ കാല അംഗമായിരുന്നു. ഭാര്യ: സാറാമ്മ വർക്കി ( ഡാലസ്) , പാമ്പാക്കുട കുന്നുമ്മേൽ കുടുംബാംഗമാണ് . മക്കൾ: സോണു വർക്കി, ഷോൺ വർക്കി (ഇരുവരും ഡാലസിൽ )
'പുസ്തകത്തിലുള്ളത് അര്‍ദ്ധ സത്യങ്ങളും വളച്ചൊടിച്ച കാര്യങ്ങളും, അച്ഛനെ തേജോവധം ചെയ്യുന്നു, കുടുംബത്തെ അപകീര്‍ത്തിപ്പെടുത്തുന്നു': എംടിയുടെ ആദ്യ ഭാര്യയെക്കുറിച്ചുള്ള പുസ്തകത്തിനെതിരേ മക്കള്‍
സ്വിറ്റ്‌സർലൻഡ്| ജനുവരി 23 : ലോക സാമ്പത്തിക വേദിയായ വേൾഡ് എക്കണോമിക് ഫോറം (ഡബ്ലിയു ഇ എഫ്) 2026 സമ്മേളനത്തിൽ കേരളം 14 ബില്യൺ ഡോളറിലധികം നിക്ഷേപ നിർദ്ദേശങ്ങൾ ലക്ഷ്യമിടുന്നതായി വ്യവസായ മന്ത്രി പി. രാജീവ് വ്യക്തമാക്കി. അറിവ് അധിഷ്ഠിതവും ഭാവിയോട് ചേർന്നതുമായ മേഖലകളിലേക്കാണ് സംസ്ഥാനത്തിന്റെ പ്രധാന ശ്രദ്ധയെന്നും അദ്ദേഹം പറഞ്ഞു.സ്വിറ്റ്സർലൻഡിലെ ദാവോസ് നഗരത്തിൽ നടക്കുന്ന വാർഷിക ആഗോള സമ്മേളനത്തിന്റെ ഭാഗമായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. 60-ലധികം നിക്ഷേപകരുമായും സാധ്യതയുള്ള നിക്ഷേപകരുമായും കേരളം ചർച്ചകൾ നടത്തിയതായും, മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായ സമീപനമാണ് ഇത്തവണ സ്വീകരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
കേസുമായി ബന്ധപ്പെട്ടാണ് ഗണേഷിനോട് രാജിവെക്കാൻ യുഡിഎഫ് ആവശ്യപ്പെട്ടത്. ആരോപണങ്ങൾ തുടർച്ചയായി ഉണ്ടായതുകൊണ്ടാണ് മന്ത്രിസഭയിൽ പിന്നീട് ഉൾപ്പെടുത്താത്തത്. അതിന് ഉമ്മൻ ചാണ്ടിയെ പഴിച്ചിട്ട് കാര്യമില്ല- അദ്ദേഹം കൂട്ടിച്ചേർത്തു. സരിത എഴുതിയ കത്തിൽ നാല് പേജുകൾ കൂട്ടിച്ചേർത്തു. ഈ ഭാഗത്താണ് ഉമ്മൻ ചാണ്ടിക്കെതിരേ പരാമർശങ്ങൾ ഉണ്ടായത്. ആ നാല് പേജുകൾ കൂടിയതിന് പിന്നിൽ ക്രിമിനൽ ഗൂഢാലോചന ഉണ്ട്.
ഫിലാഡല്‍ഫിയ: നോര്‍ത്ത് അമേരിക്കയിലെ മലയാളി ഹിന്ദുക്കളുടെ കേന്ദ്ര സംഘടനയായ Kerala Hindus of North America (കെ.എച്ച്.എന്‍.എ) മിഡ്
ബോളിവുഡിന്റെ ബാദ്ഷാ ഷാരുഖ് ഖാന്റെ മകൻ ആര്യൻ ഖാനെ ലഹരിമരുന്നുപയോഗത്തിന്റെ പേരിൽ നാർക്കോട്ടിക് സെൻട്രൽ ബ്യുറോ അറസ്റ്റ് ചെയ്തപ്പോൾ അതിനു വാർത്താപ്രാധാന്യം കിട്ടി. ഉന്നതരുടെ മക്കൾ അല്ലെങ്കിൽ ഉന്നതർ നിയമത്തിന്റെ പിടിയിലാകുമ്പോൾ മാധ്യമങ്ങൾ ഓരോരുത്തരും ആ വാർത്തയ്ക്ക് പുറകെ പായുന്നു. സമൂഹമാകെ പിടിച്ചടക്കികൊണ്ട് ഇത്തരം വാർത്തകൾ ചൂടോടെ നമ്മുടെ സ്വീകരണമുറിയിലേക്ക് ചാനലുകാർ മത്സരിച്ചെത്തിക്കുന്നു. ഉടനെ പൊതുജനവും അവരുടേതായ പ്രതികരണങ്ങളോടെ സാമൂഹ്യമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്നു. പിടിക്കപ്പെട്ടവരുടെ സ്വാധീനത്തിന്റെ ശക്തിയനുസരിച്ച് നിയമനടപടികൾ ഉണ്ടായേക്കാം. എന്നാൽ പണമുള്ളവനെ തൊടാൻ കഴിയാത്ത നിയമത്തിന്റെ നിസ്സഹായാവസ്ഥ കണ്ട് നാടിനെയും ഭരണാധികാരികളെയും ഭൽസിച്ച് ജനങ്ങൾ സംതൃപ്തി അടയുന്നു.