ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ മതന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ തുടർച്ചയായി പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. മനുഷ്യാവകാശ സംഘടനകളും സഭാസംഘടനകളും സിവിൽ സമൂഹ പ്രവർത്തകരും, ഹിന്ദുത്വ സംഘടനകളുടെ വർധിച്ചുവരുന്ന സ്വാധീനവും അതിനോടനുബന്ധിച്ച് സർക്കാർ സംവിധാനങ്ങളുടെ പ്രതികരണം പര്യാപ്തമല്ലെന്നുമുള്ള ആശങ്കകൾ ആവർത്തിച്ച് പ്രകടിപ്പിച്ചിട്ടുണ്ട്. ഇത്തരം ആശങ്കകൾ ഒറ്റപ്പെട്ട അക്രമസംഭവങ്ങളെക്കാൾ വ്യാപകമായവയാണ്. ഇന്ത്യ റിപ്പബ്ലിക്കായതുമുതൽ എല്ലാ പൗരന്മാർക്കും ഭരണഘടന ഉറപ്പുനൽകിയിട്ടുള്ള മതസ്വാതന്ത്ര്യം, അഭിപ്രായ സ്വാതന്ത്ര്യം, സംഘടനാ സ്വാതന്ത്ര്യം തുടങ്ങിയ അടിസ്ഥാനാവകാശങ്ങളുടെ സംരക്ഷണത്തെക്കുറിച്ചുള്ള വലിയ ചോദ്യങ്ങളാണ് ഇവ ഉയർത്തുന്നത്.
സൗത്ത് ഫ്ലോറിഡ: കേരളസമാജം ഓഫ് സൗത്ത് ഫ്ലോറിഡയുടെ ഈ വർഷത്തെ ചെസ് ടൂർണമെന്റും ചീട്ടുകളി മത്സരവും (Card Game Tournament) വൈവിധ്യമാർന്ന കലാ പരിപാടികളുമായി അക്ഷരാർത്ഥത്തിൽ ഒരു “FULL DAY ആഘോഷം” ആയി മാറി. ജൂൺ 6-ന് ശനിയാഴ്ച രാവിലെ 9.30-ന് ആരംഭിച്ച പരിപാടികൾ രാത്രി 9.30 വരെ നീണ്ടുനിന്നു. ടൗൺ ഓഫ് ഡേവിയിലെ ക്നാനായ കത്തോലിക്ക കമ്മ്യൂണിറ്റി സെന്ററിലായിരുന്നു ആഘോഷങ്ങൾ സംഘടിപ്പിച്ചത്. രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 3 മണിവരെ ചെസ് മത്സരവും,
The controversy surrounding BJP MP and actor Kangana Ranaut’s recent remarks on the nursing profession has once again exposed a troubling reality; society is far more willing to debate nurses’ uniforms than to address the real challenges nurses face every day. While promoting her film Bharat Bhhagya Viddhaata, Ranaut described nursing as the “most sexualised profession,” argued that nurses are among the hardest-working yet least respected healthcare professionals, and suggested that their uniforms should be modernized and freed from colonial-era influences. Predictably, the comments ignited a fierce public debate.
സ്‌കൂൾ വിദ്യാർഥികൾക്കായി വാൾട്ട് വിറ്റ്മാൻ ബെർത്പ്ലെയ്സ് അസ്സോസിയേഷൻ നടത്തിയ കവിതാ മത്സരത്തിൽ "ഗ്രാൻഡ് ചാമ്പ്യൻ വിന്നർ" സ്ഥാനം നേടിയ എട്ടു വയസ്സുകാരൻ മലയാളി ബാലൻ മൈക്കിൾ മാത്യു അവാർഡ് സ്വീകരിച്ചു. വാൾട് വിറ്റ്മാന്റെ ഇരുന്നൂറ്റിഎഴാം ജന്മദിനത്തിൽ അദ്ദേഹത്തിന്റെ ജന്മഗേഹത്തിൽ വെച്ചായിരുന്നു അവാർഡ് ദാനം. അമേരിക്കൻ സമകാലിക കവികളിൽ സമുന്നതനും അമേരിക്കൻ അക്കാദമി ഓഫ് പോയെറ്റ്സ് ചാൻസലറുമായ കൊർണേലിയസ് ഈഡിൽ നിന്നായിരുന്നു സ്വീകരണം. സാഫൊക് കൗണ്ടി എക്സെകുട്ടിവ് എഡ്‌വേർഡ് റൊമെയ്ൻ മുഖ്യാതിഥി ആയിരുന്നു.
ഒരു സംഘടനയുടെ ശക്തി അതിന്റെ അംഗസംഖ്യയിലല്ല, മറിച്ച് സമൂഹത്തിൽ സൃഷ്ടിക്കുന്ന മാറ്റങ്ങളിലാണെന്ന് തെളിയിച്ചുകൊണ്ട് വേൾഡ് മലയാളി കൗൺസിൽ (ഡബ്ല്യു.എം.സി.) അമേരിക്കൻ റീജിയൻ വനിതാ ഫോറം പുതിയ പ്രവർത്തന ദിശകളിലേക്ക് കടക്കുന്നു. കഴിഞ്ഞ നാല് വർഷങ്ങളായി ജീവകാരുണ്യ പ്രവർത്തനങ്ങൾ, വിദ്യാ
ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ഏറ്റവും വലിയ കായിക മാമാങ്കമായ 'ഫിഫ ലോകകപ്പ് ഫുട്ബോൾ 2026 ന് നാളെ കിക്ക് ഓഫ് ഇന്ത്യൻ സമയം പുലർച്ചെ 12.30 ന് നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ മെക്സിക്കോ - ദക്ഷിണാഫ്രിക്കയെ നേരിടും.പരമ്പ
സംസ്ഥാനത്ത് സ്വകാര്യ ആശുപത്രികളിലെ സമരവുമായി ബന്ധപ്പെട്ട് തൃശൂരിൽ ഇന്നലെ നഴ്സുമാർക്ക് നേരെ പോലീസ് മർദനവും ലാത്തിച്ചാർജ്ജും നടന്നതിൽ പ്രതിഷേധിച്ച് ഇന്ന് നേഴ്സ്മാർ സൂചന പണിമുടക്ക് നടത്തി. . ലേബർ ഓഫീസിലേക്ക് യു
മാനവചരിത്രത്തിലെ ഏറ്റവും ആകര്‍ഷകവും വിസ്മയഭരിതവുമായ ഒന്നാണ് ആകാശവിസ്മയങ്ങളെക്കുറിച്ചുള്ള പഠനങ്ങളും അന്വേഷണങ്ങളും. അതില്‍ത്തന്നെ മനുഷ്യന്‍ പണ്ടുകാലം തൊട്ടേ കണ്ടിരുന്ന ഏറ്റവും വലിയ സ്വപ്നമായിരുന്നു ഭൂമിയുടെ കാഴ്ചപ്പരപ്പിലുള്ള ചന്ദ്രനിലേക്കൊരു യാത്ര.
മന്ത്ര ഗ്ലോബൽ ഹിന്ദു കൺവെൻഷൻ “ശാക്തേയം” കണക്ടിക്കട്ടിലെ സ്റ്റാംഫോർഡിലുള്ള ഹിൽട്ടൺ ഡബിൾട്രീ വേദിയാകും. ജൂലൈ 2 മുതൽ 5 വരെ നടക്കുന്ന കൺവെൻഷനുമായി ബന്ധപ്പെട്ട് മന്ത്രയും ഹിൽട്ടൺ ഡബിൾട്രീയും തമ്മിലുള്ള കരാർ ഒപ്പുവച്ചു
നോര്‍ത്ത് അമേരിക്കന്‍ മലയാളി സമൂഹത്തിന്റെ ഏറ്റവും വലിയ സംഗമങ്ങളിലൊന്നായ ഫൊക്കാന ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ ഇത്തവണ
യു.കെയിൽ നിന്ന് 30,000 മുതൽ 50,000 വരെയുള്ള മലയാളികളെ സർക്കാർ നിർബന്ധപൂർവ്വം നാടുകടത്തുന്നു എന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്ന് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. എന്നാൽ, യു.കെയിലെ വിസ നിയമങ്ങൾ കർശനമാക്കിയതും നിരവധി ഇന്ത്യക്കാർ സ്വന്തം താല്പര്യപ്രകാരം രാജ്യം വിടുന്നതുമായ ചില യഥാർത്ഥ വസ്തുതകളെ വളച്ചൊടിച്ചാണ് ഇത്തരം വ്യാജവാർത്തകൾ നിർമ്മിച്ചിരിക്കുന്നത്.ബ്രിട്ടീഷ് സർക്കാരിന്റെ ഔദ്യോഗിക ഡാറ്റയും പാർലമെന്ററി റിപ്പോർട്ടുകളും അടിസ്ഥാനമാക്കിയുള്ള യഥാർത്ഥ വിവരങ്ങൾ താഴെ പറയുന്നവയാണ്:
ഒന്നര മണിക്കൂറായിരുന്നു രാഹുല്‍ ഗാന്ധിയും അഭിഷേക് ബാനര്‍ജിയും തമ്മിലള്ള കൂടിക്കാഴ്ച നീണ്ടത്.
മലയാളികളെ ഇത്രയേറെ ചിരിപ്പിച്ച, ദേശീയ അവാർഡ് നേടിയ ഒരു നടനോടാണ് ഈ ക്രൂരത കാണിച്ചതെന്നും സലീംകുമാർ ചെയ്ത തെറ്റെന്താണെന്നും മുഖ്യമന്ത്രി വികാരാധീനനായി ചോദിച്ചു
ഹൂസ്റ്റണ്‍ : കെ.എച്ച്.എന്‍.എ യുവ ഹ്യൂസ്റ്റണ്‍ ചാപ്റ്ററിന്റെ നേതൃത്വത്തില്‍ അദ്വൈതാശ്രമം മഠാധിപതി പൂജ്യ സ്വാമി ചിദാനന്ദപുരിയുമായി
തമിഴകത്തിൻെറ ദ്രാവിഡകുത്തക സംസ്കാരത്തിൻെറ കടയ്ക്കൽ കത്തിവച്ചുകൊണ്ട് അധികാരക്കസേരയിൽ കയറിയിരുന്ന നടൻ സി ജോസഫ് വിജയ് തമിഴ് വെട്രികഴകം (ടിവികെ) അത്ഭുതങ്ങൾ സൃഷ്ടിക്കുമെന്ന് ആരും വിശ്വസിക്കുന്നില്ല. എന്നാൽ നിലവിലുള്ള വിശ്വാസങ്ങളെ അമ്പരപ്പിക്കാൻ വിജയ്ന് കഴിഞ്ഞിരിക്കുന്നു. 59 വർഷം ഭരണത്തിൽനിന്ന് മാറിനിൽക്കേണ്ടിവന്ന തമിഴ്നാട്ടിലെ കോൺഗ്രസിന് ഒരിക്കലും ഭരണപങ്കാളിത്തം കൈവരിക്കാനാവില്ലെന്ന ചിന്താഗതിക്ക് മാറ്റം വന്നു. അധികാരത്തോടുള്ള ഡിഎംകെയുടെ ആർത്തിയെയാണ് വിജയ് സർക്കാർ അട്ടിമറിച്ചിരിക്കുന്നത്.
കോട്ടയം: ലോക സമാധാനം, കുടുംബമൂല്യങ്ങള്‍, ആത്മീയ സംഗീതം എന്നിവയുടെ പ്രചാരകനും വേള്‍ഡ് പീസ് മിഷന്‍ ചെയര്‍മാനുമായ ഡോ. സണ്ണി സ്റ്റീഫന്‍
എക്യൂമെനിക്കല്‍ കൗണ്‍സില്‍ കേരള ചര്‍ച്ചസ് ഇന്‍ ചിക്കാഗോ ഫാമിലി നൈറ്റ് ചാരിറ്റി ഡിന്നര്‍ & എന്റര്‍ടൈന്‍മെന്റ് പ്രോഗ്രാം ജൂണ്‍ 6th
ജീവിതത്തിന്റെയും പ്രകൃതിയുടെയും താളം നിർണ്ണയിക്കുന്നതിൽ സോദ്ദേശ്യകത ഒരു സുപ്രധാന ഘടകമാണ്. പ്രകൃതിയിലെ സസ്യ-ജന്തു ജാലങ്ങളിൽ പ്രകടമാകുന്ന പെരുമാറ്റങ്ങൾക്കു പിന്നിൽ ചില ഉദ്ദേ ശ്യങ്ങൾ ഉള്ളതായി നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. കട തുടങ്ങുന്ന ആളുകളും പള്ളിക്കൂടത്തിൽ പോകുന്ന ആളു കളും പള്ളിക്കൂടത്തിൽ തങ്ങളുടെ കുട്ടിയെ വിടുന്ന ആളുകളും കൃഷി ചെയ്യുന്നവരും ഭാഗ്യക്കുറി എടുക്കുന്നവരും വിൽക്കുന്നവരും എന്നുവേണ്ട ജീവിതത്തിലെ ഏതേത്
ഒക്ടോബർ വിപ്ലവത്തിന്റെ നാട്ടിൽ കമ്യൂണിസം, സ്റ്റാലിൻ എന്ന 'മഹാമേരു'വിന്റെ സമഗ്രാധിപത്യത്തിനു കീഴിലമരുകയും സോവിയറ്റ് യൂണിയൻ സാമ്രാജ്യത്വശക്തികളെപ്പോലെ അധിനിവേശകരാവുകയും ചെയ്ത വിപര്യയം, സി.അച്യുതമേനോന്റെ വിശ്വാസപ്രമാണങ്ങളിലുണ്ടാക്കിയ സംഘർഷങ്ങളെക്കുറിച്ച് ഈ പംക്തിയിൽ എഴുതിയിരുന്നു. അദ്ദേഹത്തെ സംബന്ധിച്ച് അതൊരു ആദർശത്തിന്റെയും സ്വപ്നത്തിന്റെയും തകർച്ചയായിരുന്നു. പാർട്ടിയിൽ നിന്ന് രാജിവയ്ക്കുന്നതിനെക്കുറിച്ചുപോലും അച്യുതമേനോൻ ആലോചിച്ചിരുന്നു. കേരളത്തിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ആദ്യപഥികരിൽ ഒരാളായ കെ.ദാമോദരനാണ് അച്യുതമേനോനെ അനുനയിപ്പിച്ച് പാർട്ടിയിൽത്തന്നെ പിടിച്ചുനിർത്തിയത്.
പ്രശസ്ത അമേരിക്കൻ മലയാള നോവലിസ്റ്റും സാഹിത്യ ചരിത്രകാരനുമായിരുന്ന, ജൂൺ 6ന് ശനിയാഴ്ച അന്തരിച്ച ജോർജ് മണ്ണിക്കരോട്ടിന്റെ സംസ്‌കാര ശുശ്രൂഷകൾ 13ന് ശനിയാഴ്ച സ്റ്റഫോർഡിലുള്ള സെന്റ് പീറ്റേഴ്സ് സിറോ-മലങ്കര കാത്തലിക് ചർച്ചിൽ നടക്കുന്നതാണ്
ഡാലസ്: ഡാലസ് കാരോൾട്ടൻ മാർത്തോമ ഇടവകാംഗമായ ജോർജ് പി. ആൻഡ്രൂസ് രചിച്ച 'ഇൻസൈറ്റ്സ് ഫോർ ആൻ അബണ്ടന്റ് ലൈഫ്' എന്ന പുസ്തകത്തിന്റെ പ്രകാശനം നിർവഹിച്ചു. മാർത്തോമ സഭയുടെ സഫ്രഗൻ മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. യുയാക്കിം മാർ കൂറിലോസ് ആണ് പുസ്തകപ്രകാശനം നടത്തിയത്. ജൂൺ 6 ശനിയാഴ്ച ഇടവകയിൽ വെച്ച് നടന്ന വിശുദ്ധ കുബാനക് ശേഷം സംഘടിപ്പിച്ച ലളിതമായ ചടങ്ങിൽ, ഫാർമേഴ്‌സ് മാർത്തോമാ ഇടവകാംഗമായ
ഡാളസ് :ഡാളസ് : യഥാർത്ഥ സ്വാതന്ത്ര്യവും സാമൂഹിക മാറ്റവും ഉണ്ടാകേണ്ടത് നിയമങ്ങളിലൂടെയല്ല, മറിച്ച് ദൈവവുമായുള്ള ആഴമേറിയ ബന്ധത്തിൽ നിന്നും പരസ്പരമുള്ള ക്രിസ്തീയ സ്നേഹത്തിൽ നിന്നുമാണെന്ന് ഡോ. യുയാക്കിം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പോലീത്ത ഓർമിപ്പിച്ചു അന്തർദേശീയ പ്രാർത്ഥനാ കൂട്ടായ്മയായ ഇന്റർനാഷണൽ പ്രയർ ലൈന്റെ 630-ാമത് പ്രാർത്ഥനാ സമ്മേളനത്തിൽ ജൂൺ 9 ചൊവ്വാഴ്ച രാത്രി മുഖ്യ സന്ദേശം നൽകുകയായിരുന്നു തിരുമേനി .അമേരിക്കയിൽ ഹ്രസ്വ സന്ദർശനത്തിനായി എത്തിച്ചേർന്ന മാർത്തോമ്മാ സഭയുടെ സഫ്രഗൻ മെത്രാപ്പോലീത്ത റൈറ്റ് റവ. ഡോ. യുയാക്കിം മാർ കൂറിലോസ് ഡാളസ്സിൽ നിന്നാണ് സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തിയത് . ദൈവത്തിന്റെ ശക്തമായ പ്രവൃത്തികളിൽ വിശ്വസിച്ച്, പ്രതികൂല സാഹചര്യങ്ങളിൽ ഒന്നിച്ച് പ്രാർത്ഥിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അദ്ദേഹം തന്റെ സന്ദേശത്തിൽ ഓർമ്മിപ്പിച്ചു.
കഴിഞ്ഞദിവസം അമേരിക്കയിലെ നസ്സാവു കൗണ്ടി ബോർഡ് ഓഫ് ഇലക്‌ഷനിൽനിന്നും കിട്ടിയ ഔദ്യോഗിക തിരഞ്ഞെടുപ്പ് മെയിൽ കണ്ടപ്പോൾ അൽപ്പം അമ്പരപ്പുതോന്നാതിരുന്നില്ല. ഇതുവരെ ശ്രദ്ധിക്കാഞ്ഞതാണോ, അതോ നമ്മുടെ അമ്മമലയാളം ഔദ്യോഗിക അറിയിപ്പിൽ കയറിപ്പറ്റിയ സന്തോഷംകൊണ്ടാണോ എന്നറിയില്ല. സുന്ദരമായ മലയാളഭാഷയിലാണ് അറിയിപ്പ്. "നിങ്ങളുടെ പോളിംഗ് സ്ഥലം, നിങ്ങളുടെ തിരഞ്ഞെടുപ്പ് ജില്ല," ഒക്കെ കൃത്യമായി മലയാളത്തിൽ അടയാളപ്പെടുത്തിയിരിക്കുന്നു.
സ്പന്ദനയ്ക്കു തലയ്ക്കു ഗുരുതരമായി പരുക്കേറ്റിട്ടുണ്ടെന്നു കുടുംബം പറയുന്നു. കൂടാതെ നിരവധി ഒടിവുകളും ആന്തരിക മുറിവുകളുമുണ്ട്. പല അവയവങ്ങൾക്കും കേടു പറ്റിയിട്ടുമുണ്ട്. ഷിക്കാഗോയിലെ എലിവേറ്റഡ് 'എൽ' ട്രാൻസിറ്റ് സിസ്റ്റത്തിൽ സ്റ്റെയർകേസിൽ നിന്നാണ് സ്പന്ദന വീണത്.
നിലവിലുള്ള $185 അപേക്ഷാ ഫീസിനു പുറമേ $750 അടച്ചാൽ ഡിസംബർ 31 വരെ 10 ദിവസത്തിനുള്ളിൽ യുഎസ് എംബസികളിലോ കോൺസുലേറ്റുകളിലോ ഇന്റർവ്യൂ ലഭിക്കും. വിസ നടപടികൾ വേഗത്തിൽ പൂർത്തിയാവും എന്ന ഉറപ്പു നൽകാൻ പക്ഷെ കഴിയില്ലെന്നു അധികൃതർ പറയുന്നു. വിസ ലഭിക്കുമെന്ന ഉറപ്പുമില്ല. അപേക്ഷകർക്ക് യോഗ്യതകൾ ഉറപ്പായും ഉണ്ടാവണം.
അമേരിക്കയിലെ പെന്‍സില്‍വാനിയ സംസ്ഥാനത്തെ ഭാരതീയ ക്രിസ്ത്യന്‍ സമൂഹത്തിന്റെ ആദ്യ ഇടവക ആയ ഫിലഡല്‍ഫിയ സെന്ററ്. തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‍സ് ചര്‍ച്ച്, ഇടവക സ്ഥാപനത്തിന്റെ അന്‍പതാം വാര്‍ഷിക ആഘോഷങ്ങളുടെ ഉദ്ഘാടനം 2026 ജൂണ്‍ മാസം പതിനാലാം തീയതി നടത്തുന്നു. ദൈവസന്നിധിയിലേക്ക് കടന്നുപോയ ബഹു. കെ. മത്തായി കോര്‍എപ്പിസ്കോപ്പയുടെ നേതൃത്വത്തില്‍ 1976 ഒക്ടോബര്‍ ആറാം തീയതി ആണ് ഇടവക സ്ഥാപിതമായത്. 235 കുടുംബങ്ങള്‍ അംഗങ്ങളായുള്ള സെന്ററ്. തോമസ് ഇടവക നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിലെ ഏറ്റവും വലിയ ഇടവകയാണ്.
വൈക്കം മുഹമ്മദ് ബഷീർ മലയാള സാഹിത്യത്തിലെ ഏറ്റവും വ്യത്യസ്തവും ജനപ്രിയവുമായ കഥാകൃത്തുകളിൽ ഒരാളാണ്. അദ്ദേഹത്തെ സാധാരണയായി “മലയാള ചെറുകഥകളുടെ സുൽത്താൻ” എന്നും വിളിക്കുന്നു. സാധാരണ മനുഷ്യരുടെ ജീവിതത്തെ അതിന്റെ മുഴുവൻ ലാളിത്യത്തോടെയും ഹാസ്യത്തോടെയും അവതരിപ്പിച്ച എഴുത്തുകാരനാണ് ബഷീർ. അദ്ദേഹത്തിന്റെ രചനകൾ വായനക്കാരനെ ചിരിപ്പിക്കുന്നതിനൊപ്പം തന്നെ ആഴത്തിൽ ചിന്തിപ്പിക്കുകയും ചെയ്യുന്നു.
മിഷിഗൺ: മാർത്തോമ്മാ സുറിയാനി സഭയുടെ നോർത്ത് അമേരിക്കൻ ഭദ്രാസനത്തിലെ ഏറ്റവും മികച്ച ഇടവകക്കുള്ള ബെസ്ററ് പാരിഷ് അവാർഡ് സുവർണ്ണ ജൂബിലി ആഘോഷിക്കാൻ പോകുന്ന ഡിട്രോയിറ്റ് മാർത്തോമ്മാ ചർച്ചിനു ലഭിച്ചു. ഇടവക ജനങ്ങളുടെ ആത്മീയ പരിപോഷണത്തിനായ് ആരാധനയിലൂടെയും വചന പഠനത്തിലൂടെയും ഇടവക തലത്തിൽ നടത്തപ്പെട്ട പരുപാടികൾ, സാമൂഹ്യ നന്മക്കായി നടപ്പാക്കിയ ജീവ കാരുണ്യ പദ്ധതികൾ, സാമ്പത്തിക ഇടപാടുകളുടെ സുതാര്യതയും ഒപ്പം ജനങ്ങളുടെ പങ്കാളിത്തത്തോടെ വ്യത്യസ്തമായ പ്രോഗ്രാമുകൾ നടപ്പാക്കാൻ പാരിഷ് ഭാരവാഹികൾ നൽകിയ മികച്ച നേതൃത്വം, ഭദ്രാസന പ്രവർത്തനങ്ങളിലെ പങ്കാളിത്തം എന്നിവ പരിഗണിച്ചാണ് ഈ അവാർഡ്.
ഫിലഡൽഫിയ / പോർട്ട്‌ലാൻഡ്, മെയിൻ: വേൾഡ് മലയാളീ കൌൺസിൽ (WMC), ഫിലഡൽഫിയ പ്രൊവിൻസിന്റെ ആഭിമുഖ്യത്തിൽ അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കുമായി ഈ കഴിഞ്ഞ ശനിയാഴ്ചയും ഞായറാഴ്ചയുമായി സംഘടിപ്പിച്ച വിനോദയാത്ര ആവേശകരമായ അനുഭവമായി. ഫിലഡൽഫിയയിൽ നിന്ന് അമേരിക്കയുടെ വടക്കുകിഴക്കൻ തീരദേശ സൗന്ദര്യത്തിന്
(ജൂൺ ആറിനു, കഴിഞ്ഞ ശനിയാഴ്ച അന്തരിച്ച ജോർജ് മണ്ണിക്കരോട്ട് സാർ രചിച്ച "അമേരിക്കയിലെ ആധുനിക മലയാളസാഹിത്യ ചരിത്രം" എന്ന ബൃഹത്തായ, ഈടുറ്റ ഗ്രന്ഥത്തെ കുറിച്ച് ഈ ലേഖകൻ 2021ൽ എഴുതിയ ഒരു ലേഖനം അദ്ദേഹത്തെ അനുസ്മരിച്ചുകൊണ്ട് ഒരിക്കൽക്കൂടെ പ്രസിദ്ധീകരിക്കുകയാണ്. ഈ വിഷയത്തിൽ ഇത്രയധികം ഗവേഷണാൽമകമായ ഒരു രചനാ ഗ്രന്ഥം ഈ ലേഖകൻ ഇതേവരെ കണ്ടിട്ടില്ല. ഈ വർഷം ഈ പുസ്തകം ഇംഗ്ലീഷിലേക്ക്കൂടി വിവർത്തനം ചെയ്തു പ്രസിദ്ധീകരിക്കുകയുണ്ടായി.)
ഡാലസ്: നടനും സംവിധായകനും പൊളിറ്റിക്കല്‍ സറ്റയറിസ്റ്റുും കലാപ്രതിഭയുമായിരുന്ന സലിംകുമാറിന്റെ ദേഹവിയോഗത്തില്‍ ഡാലസ് മലയാളി അസോസിയേഷനും നോര്‍ത്ത് ടെക്‌സസ് മലയാളി അസോസിയേഷനും സംയുക്തമായി ചേര്‍ന്ന യോഗം അനുശോചനം രേഖപ്പെടുത്തി. മികച്ച നടനുള്ള ദേശീയ പുരസ്‌ക്കാര ജേതാവ്, സിനിമാ നടന്‍, മിമിക്രി ആര്‍ട്ടിസ്റ്റ്, അനുവാചകരെ ആവോളം ചിരിപ്പിക്കുന്ന ഒരു ഹാസസാമ്രാട്ട്,
സെന്റ് ജോൺസ്: ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോറിലെ മലയാളി സമൂഹത്തിന് ആവേശം പകരുന്ന വമ്പൻ സംരംഭവുമായി എൻഎൽ ബീറ്റ്സ്. പ്രമുഖ ഇവന്റ് കമ്പനിയായ ലെവിറ്റേറ്റ് അവതരിപ്പിക്കുന്ന “റിമി ടോമി ലൈവ് കാനഡ” സംഗീത വിരുന്ന് ന്യൂഫിൻലൻഡിലെ ആദ്യ മലയാളി ഷോയായി മാറാനൊരുങ്ങുന്നു. ഒക്ടോബർ 11ഞായറാഴ്ചയാണ് എൻഎൽ ബീറ്റ്സ് ഈ ഷോ എത്തിക്കുന്നത്.
ന്യൂയോർക്ക്: അമേരിക്കൻ മലയാളി സമൂഹത്തിൽ സജീവ സാന്നിധ്യവും രണ്ട് പതിറ്റാണ്ടിലേറെ നീണ്ട സാമൂഹിക-സംഘടനാ പ്രവർത്തന പരിചയവും ഉള്ള അനു സ്കറിയ, ഫോമാ (FOMAA) 2026–2028 കാലയളവിലേക്കുള്ള ജനറൽ സെക്രട്ടറി സ്ഥാനത്തേക്കുള്ള തന്റെ നാമനിർദ്ദേശപത്രിക ഔദ്യോഗികമായി സമർപ്പിച്ചു. ന്യൂയോർക്ക് മെട്രോ റീജിയൻ കൺവെൻഷൻ കിക്ക്-ഓഫിന്റെയും FOMAA New York Metro Region സംഘടിപ്പിച്ച Regional Convention – Family Fest ’26-ലെയും സ്ഥാനാർത്ഥി സംവാദ പരിപാടിക്ക് ശേഷമാണ് അനു സ്കറിയ തന്റെ നാമനിർദ്ദേശപത്രിക ഇലക്ഷൻ കമ്മീഷണർ മാത്യു ജോഷ്വക്ക് (ബോബി) സമർപ്പിച്ചത്.
ഒരു മനുഷ്യന്റെ മരണവാർത്ത സമൂഹത്തിലേക്ക് എത്തിക്കുന്നത് മാധ്യമങ്ങളുടെ ഉത്തരവാദിത്വമാണ്. എന്നാൽ ആ ഉത്തരവാദിത്വം നിർവഹിക്കുമ്പോൾ പാലിക്കേണ്ട ഒരു അടിസ്ഥാന മാനുഷികത ഉണ്ടെന്ന സത്യം പലപ്പോഴും മറക്കപ്പെടുകയാണ്.ഇന്ന് മരണവീടുകൾ പോലും വാർത്താ വേട്ടയുടെ കേന്ദ്രങ്ങളായി മാറുന്ന കാഴ്ചയാണ് നാം നിരന്തരം കാണുന്നത്. ദുഃഖത്തിൽ തകർന്നു നിൽക്കുന്ന ഉറ്റവരുടെ മുഖത്തേക്ക് ക്യാമറ നീട്ടിയും, കണ്ണീരിനിടയിലും ശ്വാസം മുട്ടുന്ന നിമിഷങ്ങളിലും അനാവശ്യ ചോദ്യങ്ങൾ ചോദിച്ചും നടത്തുന്ന മാധ്യമങ്ങളുടെ എടുത്തുചാട്ടങ്ങൾ തീർത്തും അപഹാസ്യമാണ്.
'സന്ദേശം' എന്ന സിനിമയിലെ ഹിറ്റ് ഡയലോഗിലുള്ളതുപോലെ വിഘടനവാദികളും പ്രതിക്രിയാ വാദികളും നുഴഞ്ഞു കയറിയോ..? റാഡിക്കലായ മാറ്റമുണ്ടായോ..? അന്തര്‍ ധാര സജീവമായിരുന്നോ..? സി.പി.എം സെക്രട്ടറി എം.വി ഗോവിന്ദന്‍ ഇന്ന് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പാര്‍ട്ടി നേരിട്ട പരമ ദയനീയമായ തോല്‍വിയുടെ യഥാര്‍ത്ഥ കാരണങ്ങള്‍ ഒന്നും പറഞ്ഞില്ല.
ഓമനപ്പൈതലേ, മാപ്പ്...മാപ്പ്... ചേതന വിങ്ങുന്നു, മാപ്പ്....മാപ്പ്... മന്നിടം നിന്നെയുമേറ്റുവാങ്ങി, ഒന്നരവര്‍ഷമീ ജന്മയാത്ര;
കൊച്ചി: കേരളത്തിൽ വേരൂന്നുന്ന മയക്കുമരുന്ന് മാഫിയകൾക്കെതിരെ കേരള പോലീസ് ശക്തമായി നടപ്പിലാക്കുന്ന ആന്റി-ഡ്രഗ് ദൗത്യമായ 'ഓപ്പറേഷൻ തൂഫാന്' വേൾഡ് മലയാളി ഫെഡറേഷൻ (WMF) തങ്ങളുടെ പൂർണ്ണ പിന്തുണയും ഐക്യദാർഢ്യവും പ്രഖ്യാപിച്ചു. സമൂഹത്തിന്റെ സുരക്ഷയെയും യുവതലമുറയുടെ ഭാവിയെയും തകർക്കുന്ന ലഹരി വിപത്തിനെതിരെ നിയമപാലകർ നടത്തുന്ന മാതൃകാപരമായ ഈ നീക്കത്തെ ഡബ്ല്യുഎംഎഫ് ആഗോള നേതൃത്വം പ്രസ്താവനയിലൂടെ ഹാർദ്ദവമായി അഭിനന്ദിച്ചു.
കേരളാതിര്‍ത്തിയില്‍ കുമിളിയില്‍ നിന്ന് മൂന്നു മണിക്കൂര്‍ അകലെ പെരിയാര്‍ ടൈഗര്‍ റിസര്‍വിനോട് തൊട്ടുരുമ്മി ആകാശം മുത്തമിട്ടു കിടക്കുന്ന ഒരു മരതക വനമുണ്ട്-മേഘമല. തമിഴ് നാട്ടിലെ തേനി ജില്ലയില്‍ ആണെങ്കിലും കേരളത്തിന്റെ കാലാ
നഴ്‌സുമാരുടെ പരമ്പരാഗത വസ്ത്രധാരണ രീതിക്ക് 'വിദേശ കൊളോണിയൽ ലുക്ക്' ആണെന്നും അത് 'ഇന്ത്യൻവൽക്കരിക്കേണ്ടതുണ്ടെന്നും' പറഞ്ഞ കങ്കണ, നഴ്‌സിംഗ് ഒരു 'സെക്ഷ്വലൈസ്ഡ് പ്രൊഫഷൻ' ആണെന്ന തരത്തിലും പരാമർശം നടത്തിയിരുന്നു
ശ്രീനാരായണ ഗുരുദേവന്റെ ദർശനങ്ങൾ ഉയർത്തിപ്പിടിക്കേണ്ടവർ അതിന് തികച്ചും വിപരീതമായ നിലപാടാണ് ഇന്ന് സ്വീകരിക്കുന്നതെന്ന് ജയരാജൻ ചൂണ്ടിക്കാട്ടി