E Malayalee
To view this video please enable JavaScript, and consider upgrading to a web browser that supports HTML5 video
അതിമഹത്തായ കുരുക്ഷേത്രയുദ്ധാനന്തരം യുധിഷ്ഠിരൻ ഒരു അശ്വമേധയാഗം നടത്തുകയുണ്ടായി. അശ്വം എന്നാൽ കുതിര എന്നും മേധസ്സ് എന്നത് ശരീരഭാഗങ്ങൾ എന്നുമാണ്. ഏതൊരു യാഗത്തിലാണോ കുതിരയുടെ ശരീരാവയവങ്ങൾ ഹോമിക്കപ്പെടുന്നത് അതാണ് അശ്വമേധയാഗം. ഒരു വർഷം വരെ നീണ്ടു നിൽക്കുന്നതാണ് അശ്വമേധയാഗത്തിന്റെ ചടങ്ങുകൾ. ഇതിനു കാരണം യാഗാശ്വത്തെ ഒരു വർഷം വരെ അലഞ്ഞുതിരിയാൻ അനുവദിക്കുന്നു
മാതംഗലീല എന്ന എൻ്റെ ആദ്യനോവൽ എഴുതുന്നതിനു മുൻപ് ഞാൻ നിർബന്ധമായും വായിക്കേണ്ടിയിരുന്ന ഒരു പുസ്തകമായിരുന്നു " എൻ്റെ അപ്പയ്ക്ക് ഒരാന ഉണ്ടായിരുന്നു" . 2025 ഫെബ്രുവരിയിൽ ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ച ഈ ബുക്കിൻ്റെ രചയിതാവ് ഡോക്ടർ കുഞ്ഞമ്മ ജോർജ്ജ് , വീട്ടിലെ അരുമയായിരുന്ന രവി എന്ന ആനയെ
പിച്ചവെച്ചു നടക്കും മുൻപേ, പിച്ചിച്ചീന്തരുതേയീ മലരുകളെ... ചിരിതൂകും ചുണ്ടുകളിൽ നിങ്ങൾ , കണ്ണീരുപ്പു പുരട്ടരുതേ... ദൈവം തന്നൊരു വരമല്ലോ,
നത്തകളും ആമകളും മാത്രം ഉണ്ടായിരുന്നെങ്കിൽ കാട്ടിൽ ഒരു തോക്കും അല്ല ഒരു ചിന്ത പോലും കൊല്ലാൻ ജനിക്കുമായിരുന്നില്ല.
ഒരുമിച്ച് കരയുകയും ചിരിക്കുകയും ഒരുമിച്ച് ദീനം ബാധിക്കുകയും ചെയ്യുന്ന ഇരട്ടക്കുട്ടികളെ പോലെയാണ് തുരുത്തിപ്പാറകൾ. ഒരമ്മ പെറ്റ മക്കൾ.ഒന്നാം തുരുത്തിപ്പാറയിലെ ഹെയർപിൻ വളവുകൾ കയറുമ്പോൾ ദൂരെ നെറുകയിൽ നിന്നൂർന്നു വീഴുന്ന നീർച്ചാട്ടവുമായി രണ്ടാം തുരുത്തിപ്പാറ കാണാം. തുരുത്തിപ്പാറയുടെ കണ്ണീരാണതെന്നാണ് വിശ്വാസം.ചുരം കയറി ചെല്ലുമ്പോൾ ഇരട്ടകൾക്കിടയിൽ ആകാശത്തേക്ക് തുറന്നു വെച്ച തളിക
പമ്മനെ ജനപ്രിയ നോവലിസ്റ്റ് എന്ന് പറയാമോ? ലൈംഗീക-പ്രിയ നോവലിസ്റ്റ് എന്നൊരു പേരും അദ്ദേഹത്തിന് ചാർത്തപ്പെട്ടിരുന്നു. രതിവർണ്ണനയുടെ അതിപ്രസരം എന്തായാലും പമ്മൻ്റെ പല നോവലുകളിലും നിറച്ചുവെന്നത് സത്യമാണ്... വിശേഷിച്ചും 1970-കളിലെഴുതിയവ. നാട്ടിന്പുറവായനയില് ലഹരിയായിമാറിയ 'പമ്മൻറെ നോവലുകള്‍' എന്നാൽ 'ലൈംഗിക വർണ്ണന' എന്നതിതിൻ്റെ അപാരനാമമായി മാറിയ ഒരു കാലം കേരളത്തിൻ്റെ വായനശാലകളിൽ ഉണ്ടായിരുന്നു.
“സീതേ! നീ പഠിത്തം മുടക്കരുത്! ഈ കോളനിയില്‍ പഠിപ്പുള്ള ഒരാളുമില്ല. നീ വേണം ആ കുറവ് നികത്താന്‍. നിന്നിലാണ് ഈ സമുദായത്തിന്റെയും ഞങ്ങളുടെയെല്ലാം പ്രതീക്ഷ. പോകാനുള്ളവര്‍ പോയി. ഇനി നമ്മള് കുറേ സങ്കടപ്പെട്ടാലുണ്ടോ അവന് തിരിച്ചു വരുന്നു? കൊക്കോച്ചിയമ്മ സീതയുടെമേല്‍ പതിവില്ലാത്ത വാത്സല്യം ചൊരിഞ്ഞു. അവര്‍ ഇത്രയും കാര്യഗൗരവത്തോടെ സംസാരിക്കുന്നത് അധികമൊന്നുമവള് കേട്ടിട്ടുണ്ടായിരുന്നില്ല.
കണ്ണിനും കാതിനും കൗതുകമേകുന്ന താളമേളങ്ങളും കാള കുതിരക്കളികളും പൂതനും തിറകള്‍ വിളയാട്ടങ്ങളും കാത്തു കാത്തിരുന്നൊരു നാളില്‍ വെടിപൊട്ടിപ്പുകച്ചുരുള് പരത്തി മറഞ്ഞുപോയ് നാട്ടിലെ നമ്മുടെ വേലപൂരങ്ങള്‍ ആഘോഷങ്ങളോരോന്നായ്...
മരണമൊരു തിടുക്കമില്ലാത്ത തുന്നൽക്കാരൻ, ജീവിതത്തിൻ കീറിയോരീ ഓർമ്മച്ചീന്തുകളെ അവസാനമായ് തുന്നിനോക്കും തുന്നൽക്കാരൻ. പകലന്തിയോളം ചുമന്നൊരാകോലാഹലങ്ങളിൽ നിന്നും, ഏകാന്തതതൻ ശാന്തമാം ശൂന്യതയിലേക്കൊരുവഴുതിമാറൽ!
ഈ തീരത്തിൽനിന്നു കാണ്മൻ മഹാ കർമ്മസാഗരം; പിന്നിൽ, ജനിദുഃഖ- വ്യാകുല മഹാജനസഞ്ചയം. അപാരമല്ലായ്കിലെ,- ന്തനശ്വരമല്ലായ്കിലും--
ആന്റോയിൻ ഫുകുഗ സംവിധാനം ചെയ്ത് ജോൺ ലോഗൻ തിരക്കഥയെഴുതിയ 'മൈക്കൽ', പോപ്പ് രാജാവിന്റെ അസാധാരണമായ ജീവിതയാത്രയാണ് പറയുന്നത്
ഏഴ് ദിവസങ്ങൾ പിന്നിട്ടപ്പോൾ തന്നെ ആഗോള ബോക്സ് ഓഫീസിൽ 200 കോടി ക്ലബ്ബിൽ ഇടംപിടിച്ച ‘ദൃശ്യം 3’ രണ്ടാം വാരത്തിലും ജൈത്രയാത്ര തുടരുകയാണ്. നിലവിലെ റിപ്പോർട്ടുകൾ പ്രകാരം ചിത്രം ഇതിനകം ആകെ 225 കോടി രൂപ ആഗോളതലത്തിൽ നേടിക്കഴിഞ്ഞു. മോഹൻലാൽ ചിത്രങ്ങളായ ‘എമ്പുരാൻ’, ‘തുടരും’ എന്നിവയ്ക്ക് ശേഷം 200 കോടി ക്ലബ്ബിൽ ഇടംനേടുന്ന മറ്റൊരു മെഗാ ഹിറ്റായി ദൃശ്യം 3 മാറിക്കഴിഞ്ഞു. രണ്ടാം വാരത്തിലും കേരളത്തി
യുവനടന് നസ്ലനെ നായകനാക്കി 'മുകുന്ദന് ഉണ്ണി അസ്സോസിയേറ്റ്സ് 'എന്ന ചിത്രത്തിനു ശേഷം അഭിനവ് സുന്ദര്‍ നായക് സംവിധാനം