E Malayalee
To view this video please enable JavaScript, and consider upgrading to a web browser that supports HTML5 video
ഒരു മുൻ ചിന്തയി ലോരോ നിമിഷവു - മോടി യകന്നു മരിക്കുമ്പോൾ മാനവ ജീവിത ഘടികാരത്തിൻ മായാ സാധക പരിണാമം ! നിനക്ക് നീയായ് തീരാൻ വേണ്ടിയോ
വാതിൽ തുറന്നതു സുഭദ്ര ആയിരുന്നു. അച്ചനെയും സാറാക്കുട്ടിയേയും സ്വീകരണ മുറിയിലേക്ക് ആനയിച്ചതും അവൾ തന്നെ ആയിരുന്നു. അച്ചനെ അവിടെ ഇരുത്തിയിട്ടു സാറാക്കുട്ടി അകത്തേക്ക് നടന്നു. രാജീവൻ ആരോടോ കയർത്തു സംസാരിക്കുന്നതു അവർക്കു കേൾക്കാമായിരുന്നു. അവർ ചെവി വട്ടം പിടിച്ചു. 'ഇപ്പോഴാണോ ഇത് പറയുന്നത്? നീ എന്തുകൊണ്ട് എനിക്ക് ഫോൺ ചെയ്തില്ല?' രാജീവൻറെ ശബ്ദം വല്ലാതെ ഉയർന്നിരുന്നു. 'പോലീസിൽ അറിയിച്ചേ പറ്റൂ...' 'വേണ്ടാ. എനിക്ക് പേടിയാ രാജീവാ.' വനജയുടെ ശബ്ദം ദീനമായിരുന്നു. സ്റ്റെയർകേസിൻറെ ചുവട്ടിൽ സാറാക്കുട്ടി അന്ധാളിച്ചു നിന്നുപോയി
അവളിങ്ങനെയൊന്നുമായിരുന്നില്ല ഒരു പൊട്ടിപ്പെണ്ണ്.. വാ തോരാതെ കിലുങ്ങിപ്പൊഴിയുന്ന മഞ്ചാടിക്കുടം... പറഞ്ഞു പറ്റിക്കുമ്പോ പിച്ചിനീറ്റിയിരുന്ന, മിണ്ടിക്കൊണ്ടിരിക്കെ പാട്ട്പാടുന്ന, നടത്തത്താലേ നൃത്തം ചെയ്യുന്ന അരപ്പാവാടക്കാരി..
ഐറിഷ് എഴുത്തുകാരനായ ബ്രാം സ്റ്റോക്കർ 1897-ൽ എഴുതിയ 'ഭീകര' നോവലാണ് 'ഡ്രാക്കുള'.
ഇരു കരകളിലും വസിക്കുന്നവരുടെ സ്വകാര്യ അഹങ്കാരമാണ് വേനൽക്കാലത്തെ മാറാടിപ്പുഴ. വിശാലമായ മണൽപ്പുറം. സജ്ജീവമായ കുളിക്കടവുകൾ. സ്ത്രീകൾക്ക് (സൗഹൃദ)സംഭാഷണത്തിനുള്ള ഒരു വേദി കൂടിയാണ് കുളിക്കടവുകൾ. വൈകുന്നേരമായാൽ മണൽപ്പുറം ഒരു ഉത്സവപ്പറമ്പായി മാറും. തെളിഞ്ഞ ആകാശം. കൂട്ടം കൂട്ടമായി വാസസ്ഥലം ലക്ഷ്യമാക്കിയുള്ള പക്ഷികളുടെ പ്രയാണം നയനാന്ദകരമായ കാഴ്ചയാണ്.
"മതി" എന്നൊരുവട്ടം പൂർണ്ണമനസ്സോടൊരു മനുഷ്യൻ ചൊല്ലുന്നതു ഭക്ഷണത്തിനു മാത്രം! മറ്റെന്തു കൊടുത്താലും പണമാകട്ടെ, അല്ല വസ്തുവാകട്ടെ തെല്ലും സംതൃപ്തി കാട്ടാറില്ല! മുഖത്തിൽ അത്യാർത്തിയും, അസംതൃപ്തിയും എന്തോ
മരണത്തിനുമുമ്പിൽ ശാസ്ത്രവും യുക്തിചിന്തയും ഒരുപോലെ നിശ്ശബ്ദമാകുന്നു. പ്രസംഗങ്ങളും വാദങ്ങളും അവിടെ അവസാനിക്കുന്നു— വേണ്ടപ്പെട്ടവരുടെ
അങ്കച്ചേകവരല്ല, അങ്കക്കളരികൾ എനിക്കായി തുറക്കപ്പെട്ടിട്ടുമില്ല. ഉറുമിത്തുമ്പിലെ മിന്നൽപ്പിണരുകളോ പടച്ചട്ടയുടെ കരുത്തോ എനിക്കില്ല.
പാടാറുണ്ടോരു പൂങ്കുയിലെന്റെ വീട്ടു വളപ്പിലെ മാങ്കൊമ്പിൽ വസന്തകാലത്താരുകൾ തീർത്ത പൂമണിയറയിൽ ചഞ്ചലനായി മാന്തളിരുണ്ട് മയങ്ങാനെത്തും കോകിലകന്യയിൽ മോഹിതനായ് രാവും പകലും പാടി അവനാ-
പൂത്തുലഞ്ഞീടുന്ന മഞ്ഞമന്ദാരങ്ങൾ ധരണിയിൽ പൊൻപ്രഭ പൂകിനില്പൂ പാഥേയമെന്നപോലൂർജ്ജം നിറയ്ക്കുന്ന സുകുമാരനേകിടും പൊൻവെളിച്ചം!
മലയാള സിനിമയിൽ നവാഗതരുമായി എത്തി വിസ്മയ വിജയം നേടിയ ‘വാഴ 2’ തെലുങ്ക് സിനിമാ ലോകത്തേക്ക് ചുവടുവെക്കുന്നു. ശ്രദ്ധേയമായ മലയാള ചിത്രങ്ങളെ ഇരുകൈയും നീട്ടി സ്വീകരിക്കുന്ന തെലുങ്ക് പ്രേക്ഷകർക്കായി ചിത്രത്തിന്റെ മൊഴിമാറ്റ പതിപ്പിന്റെ ട്രെയ്‌ലർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. തിങ്ക് മ്യൂസിക് തെലുങ്ക്, ഷൈൻ സ്ക്രീൻസ് എന്നിവരുടെ യൂട്യൂബ് ചാനലുകളിലൂടെ പുറത്തിറങ്ങിയ ട്രെയ്‌ലറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പ്രേമലു
ജാതിയുടെയും വംശീയതയുടെയും വിഷയങ്ങളെ ആസ്പദമാക്കി ഒരുക്കിയിരിക്കുന്ന ഈ ചിത്രം സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയത്തിലെ കുട്ടികളുടെ വിഭാഗത്തിൽ അവസാന റൗണ്ടിൽ എത്തിയതും ശ്രദ്ധേയമാണ്. ഇതിനകം തന്നെ നിരവധി ദേശീയ-
പ്രിയങ്കരിയായ ‘ബാലാമണി’ നവ്യ നായരുടെ പുത്തൻ ഇൻസ്റ്റാഗ്രാം പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. സിമ്പിൾ ലുക്കിൽ അതീവ സുന്ദരിയായി പ്രത്യക്ഷപ്പെട്ട നവ്യ, ചിത്രത്തിനൊപ്പം പങ്കുവെച്ച വൈകാരികമായ ക്യാപ്ഷനാണ്