E Malayalee
To view this video please enable JavaScript, and consider upgrading to a web browser that supports HTML5 video
കടലിന്റെ നോക്ക് കിട്ടുന്നിടത്ത് നിന്റെ വീട് കെട്ടിപ്പൊക്കണം നിന്നോളം പൊക്കമുണ്ടാകരുത് പക്ഷെ നിന്റെ വീടിന്
ഹൃദയം നിഗൂഢതയുടെ താഴ്വരമാണ് നിശബ്ദമാക്കപ്പെട്ട വാക്കുകളുടെ പറുദീസ . വിജനതയുടെ മൗനഗീതങ്ങൾ സദാ മുഴങ്ങി കേൾക്കാം. ഹൃദയത്തിന്റെ
ദിവസങ്ങളും ആഴ്ചകളും മാസങ്ങളുമെല്ലാം അതിവേഗം കഴിഞ്ഞു കൊണ്ടിരുന്നു. ലോകത്തിനെന്തെല്ലാം മാറ്റങ്ങൾ ഉണ്ടായി? വിപ്ലവങ്ങൾ... പുതിയ ആശയലോകങ്ങൾ തുറന്നു!!
പുസ്തകത്താളിലെ അക്ഷരക്കൂട്ടങ്ങൾ കണ്ണിലെരിയും കനലായി മാറുന്നു. പഠിച്ചതൊക്കെയും സ്മൃതിപഥങ്ങളിൽ മഞ്ഞുതുള്ളി പോൽ മാഞ്ഞു പോകുന്നു. പാതിയുറക്കത്തിൽ മിഴിതുറന്നേറെ- ഓതിടുന്നു മാതാപിതാക്കൾക്കായ്. മകരമാസത്തിൻ കുളിരിൽ വിറയ്ക്കും ചുണ്ടുകൾ
ഉൾക്കടൽ മനസ്സെന്നും- അതിൻ തിരച്ചിത്രമേ പുറത്തുള്ളുവെന്നാകിലും എത്രയേറെ തരംഗങ്ങൾ കാഴ്ചക്കുമപ്പുറം കനം-
സാറാക്കുട്ടിയുടെ കാർ ഗെയ്റ്റ് കടന്ന് പുറത്തേക്ക് പോകുന്നത് കണ്ടപ്പോൾ ടെറസിൽ നിന്ന് ബീന മുറിക്ക് അകത്തേക്ക് കയറി. ജനാലയിലൂടെ നീല മേലാപ്പിനു കീഴെ പിടഞ്ഞോടുന്ന വെള്ളിമേഘങ്ങളെ നോക്കി നിന്നു. എങ്ങോട്ടേയ്ക്കാണ് ഇവ ഇത്ര വെപ്രാളപ്പെട്ട് ഓടുന്നത്? ആരിൽ നിന്ന്, എന്തിൽ നിന്ന് ഓടിയൊളിക്കാനാണ് ആ പാവങ്ങൾ ശ്രമിക്കുന്നത്? ഏതു വേട്ടക്കാരനിൽ നിന്നാണ് അവയ്ക്കു രക്ഷപെടേണ്ടത്? എത്ര ഓടിയാലും രക്ഷപെടാനാവില്ല എന്ന് അവയ്ക്കു അറിയില്ലായിരിക്കും. വിശാലമായ, മറകളില്ലാത്ത ആകാശത്തോപ്പിൽ എവിടെയാണ് ഒളിക്കാൻ പറ്റിയ ഒരിടം? ഒളിക്കാൻ ഇടമില്ലാതെ, രക്ഷപെടാൻ മാർഗമില്ലാതെ അലിഞ്ഞു തീരുകയാണ് അവ. സ്വയം ഇല്ലാതെ ആവുകയാണ് അവ...
രാരീരം രാരീരം രാരീരാരോ.... രാരീരം രാരീരം രാരീരാരോ .... കൊട്ടിയുറക്കാമെൻ ഓമനയെ ഞാൻ ആട്ടിയുറക്കാ മെൻ കൺമണിയെ ..... പൊന്നല്ലെ പൊന്നല്ലെ പൊന്മണിയെ നീ പൂവല്ലേ... പൊന്നിൻ കുടമല്ലേ കുഞ്ഞേ
ഇതെന്തിനാ ഇവിടെ???? flower vase ൽ വെച്ചിരുന്ന നീണ്ട തണ്ടുള്ള redrose എടുത്തു ഞെരടി പുറത്തോട്ടെറിയാൻ തുടങ്ങും മുന്നേ ഒരു നിമിഷം
എല്ലാ പ്രണയദിനത്തിലും ഞാനയാളെ ഓർക്കാറുണ്ട്. കമൽഹാസൻ്റെ മുഖഛായ ഉള്ള വലിയ വട്ടച്ചോറ്റുപാത്രം മടിയിൽ വച്ച(അതെന്താ ബാഗിലൊന്നും വയ്ക്കാഞ്ഞത് എന്ന് ഇപ്പൊഴോർക്കുന്നു)
പണ്ടു താനയാളെ പ്രണയിച്ചിരുന്നെന്നും അയാൾ വരുന്നതിൻ്റെ തലേ രാത്രി ഉറക്കമില്ലാതെ തിരിഞ്ഞും മറിഞ്ഞും നേരം വെളുപ്പിച്ച് ഉള്ളതിൽ നല്ല ആടയും തോടയും ആമാടയും കെട്ടി
മലയാള സിനിമയില്‍ സുപരിചിതനാണ് നടന് മന്‍രാജ്. ഏകദേശം മുന്നൂറില്‍ പരം ചിത്രങ്ങളില്‍ വ്യത്യസ്ത കഥാപാത്രങ്ങള്‍ ചെയ്തിട്ടുള്ള
രജത്ത് മേനോന്, ഡോക്ടര്‍ രജിത് കുമാര്‍, പി പി കുഞ്ഞി കൃഷ്ണന്, അബിന്‍ റാം, വിനോദ് കോവൂര്‍, വിനീത് തട്ടില്‍, പുതുമുഖ നായികമാരായ
വിവാഹത്തിന് സമയമായി എന്ന് തോന്നുന്നില്ല ;മനസ് തുറന്ന് ഇഷാനി കൃഷ്ണ