E Malayalee
To view this video please enable JavaScript, and consider upgrading to a web browser that supports HTML5 video
അയാൾ കൂട്ടുകാരനോട് പറഞ്ഞു: ചരമ വാർത്താ കോളത്തിൽ തെറ്റിച്ചാണ് നിങ്ങൾ പ്രസിദ്ധീകരിച്ചത്. ജാവലിൻ ത്രോയിൽ ദേശീയ മെഡൽ
കണ്ടുമുട്ടാതിരിക്കാൻ നിരന്തര ശ്രമിച്ചു കൊണ്ടിരിക്കെ നിമിത്തങ്ങൾ എന്നെ ചതിച്ചു കൊണ്ടിരിക്കുന്നു.
അക്കിത്തം “കേരളത്തപ്പന്‍” എന്നൊരു കവിത എഴുതിയിട്ടുണ്ട്. കേരളഗാന്ധി എന്നറിയപ്പെടുന്ന കേളപ്പന് മരണപ്പെട്ടപ്പോള്‍ അദ്ദേഹത്തിന്റെ മൃതദേഹം പൊതുദര്‍ശനത്തിനായി കോഴിക്കോട്ടെ ഗാന്ധിഗൃഹത്തില്‍ സൗകര്യപ്പെടുത്തുകയുണ്ടായി. കോഴിക്കോട്ട് ചെറൂട്ടി റോഡിലുള്ള ഗാന്ധിഗൃഹം കേളപ്പന്റെ നേതൃത്വത്തില്‍ പണികഴിപ്പിച്ചതാണ്. അവിടെ യാത്രകള്‍ക്കിടയില്‍ വന്നെത്തുന്ന കേളപ്പന് വിശ്രമിക്കാന്‍ വേണ്ടി ഒരു മുറി സജ്ജമാക്കിയിരുന്നു.
ബീന മുറിയിലേക്ക് പോയി. കംപ്യുട്ടർ ഓണാക്കി ടൈപ് ചെയ്തു തുടങ്ങി: 'ദിവാകർ, തിങ്സ് ആർ ഗെറ്റിംഗ് ഡെയ്ഞ്ചറസ്. എന്തെങ്കിലും ചെയ്തേ മതിയാവൂ. ഇവിടെ ആരോടും ഒന്നും പറയാനാവാതെ വീർപ്പുമുട്ടുകയാണ് ഞാൻ. എത്ര നാൾ പിടിച്ചു നിൽക്കാൻ കഴിയുമെന്ന് എനിക്ക് അറിയില്ല. നീ എന്നാണ് ഇങ്ങോട്ടു വരുന്നത്? എൻറെ നെഞ്ചിലെ വീർപ്പുമുട്ടൽ ആരോടെങ്കിലും ഒന്ന് പറയാൻ. നിനക്ക് മാത്രമേ എന്റെ പ്രശ്നങ്ങൾ മനസ്സിലാവൂ. എന്നെ മനസ്സിലാവൂ. നീ എനിക്ക് എത്ര പ്രിയപ്പെട്ടവനാണെന്ന് നീ അറിയുന്നുണ്ടോ? ഈ ഇ-മെയിലുകൾ ആണ്
ജീവിതം തകർത്ത ഭൂതകാലത്തിന്റെ കയ്പുനിറഞ്ഞ ഓർമ്മകളോ ഇനിയെന്ത് എന്ന സന്ദേഹമോ ഇല്ലാത്ത നിസംഗമായമനസ്സ്
ലണ്ടനിലെ കനത്ത മൂടൽമഞ്ഞിലൂടെ കറുത്ത ടാക്സി കാർ മുന്നോട്ട് നീങ്ങുമ്പോൾ കാതറിൻ വിൻഡോ ഗ്ലാസിലൂടെ പുറത്തേക്ക് നോക്കി. കണ്ണാടിപ്പാലങ്ങളും ആകാശമുട്ടുന്ന കെട്ടിടങ്ങളും മഞ്ഞിൽ മുങ്ങിപ്പൊങ്ങുന്നുണ്ട്. കാതറിന്റെ ഫോൺ ദീർഘമായി വൈബ്രേറ്റ് ചെയ്തുകൊണ്ടിരുന്നു. സ്ക്രീനിൽ 'അമ്മ' എന്ന പേര് തെളിഞ്ഞു നിൽക്കുന്നത് കണ്ടിട്ടും അവൾ ഇഗ്നോർ ചെയ്തു അത് പലവട്ടം ആവർത്തിച്ചു. അവൾ ഫോൺ സൈലന്റ് മോഡിലാക്കി ബാഗിലേക്ക് തിരുകി.
ജോലി കഴിഞ്ഞ് വീട്ടിലെത്തിയ രവി ആകെ തളർന്നിരുന്നു. റിമോട്ട് എടുത്ത് ടി.വി. ഓണാക്കി. തനിക്ക് ഏറെ ഇഷ്ടപ്പെട്ട 'വീണ്ടും ചില വീട്ടുകാര്യങ്ങൾ' സിനിമയിൽ തിലകൻ തകർത്തഭിനയിക്കുന്ന ഒരു രംഗം. ആ രംഗം കണ്ട നിമിഷം തന്നെ രവിയുടെ മനസ്സ് വർഷങ്ങൾ പിന്നിലേക്ക് സഞ്ചരിച്ചു—സ്വന്തം അച്ഛന്റെ ഓർമ്മകളിലേക്ക്. പ്രകൃതത്തിൽ കടുപ്പക്കാരനാ
ഭൂപടത്തിന്റെ നെടുകെയുള്ള വരയിൽ വിദ്യയുടെ തോട്ടം പകുത്തെടുത്തു. ഒരു വശത്ത് ചുമരുകൾ പാകിയ അക്ഷരപ്പുരകൾ കുട്ടികളെക്കാൾ കൂടുതൽ
“അവർ എട്ടു പേരായിരുന്നു. പ്ലസ് ടു വിദ്യാർഥികൾ. അന്ന് അവർ പതിനാലു കിലോമീറ്റർ അകലെയുള്ള പറേലിക്കാവ് ക്ഷേത്രത്തിൽ മിമിക്രി അവതരിപ്പിക്കാൻ പോയതായിരുന്നു. ഒരു ടൈം ഫില്ലർ. അത് കഴിഞ്ഞു ആ ക്ഷേത്രത്തിൽ പത്തുമണി മുതൽ ഒരു നാടകം ഉണ്ടായിരുന്നു. അതുവരെ ആളുകളെ പിടിച്ചിരിത്താനുള്ള ഒരു പരിപാടി. പരിപാടികഴിഞ്ഞ് അവർ തിരിച്ചു വരവേ വഴിയരുകിലെ ഒരു തട്ടുകടയിൽ നിന്ന് ഭക്ഷണം കഴിച്ചു. പിന്നെ എല്ലാവരും വീട്ടിലേക്കു പോയി. അതിലൊരുത്തൻ പിറ്റേന്ന് രാവിലെ മരിച്ചു കിടക്കുന്നതായാണ് വീട്ടുകാർ കണ്ടത്. അതാണ് കേസ്.”
ജനൽപ്പാളിയിലൂടെ നോക്കി നിൽക്കെ, ആകാശപ്പരപ്പിൽ കറുത്ത മേഘങ്ങൾ. കാറ്റിൻ്റെ മർമ്മരത്തിനൊപ്പം, ആദ്യത്തെ മഴത്തുള്ളി മണ്ണിൽ പതിച്ചു. ചൂടുപിടിച്ച ഭൂമിയുടെ മാറിൽ,
'ക്ഷുഭിത യൗവ്വന'ത്തിന് നടൻ സുകുമാരൻ്റെ മുഖമായിരുന്നു! പഴയ മാമൂലുകളെ ചോദ്യം ചെയ്തുകൊണ്ട് ധിക്കാരിയെപ്പോലെയാണ് സുകുമാരൻ കടന്നു വന്നത്.
പ്രേക്ഷക-നിരൂപക ശ്രദ്ധ നേടിയ 'ടിയാന്' എന്ന സിനിമയ്ക്ക് ശേഷം മുരളി ഗോപിയുടെ തിരക്കഥയില്‍ ജിയെന്‍ കൃഷ്ണകുമാര്‍ സംവിധാനം
കൊച്ചി വനിത തിയേറ്ററില്‍ നിന്ന് നൈറ്റ് ഫാള്‍: ദി കൊച്ചി ഇന്വേഷന് കണ്ടിറങ്ങുമ്പോള്‍ മനസ്സില്‍ ആദ്യം ഉദിച്ച ചോദ്യം ഇതായിരുന്നു