യുഎസ് സേന ഏർപ്പെടുത്തിയ ഉപരോധത്തിനു പിന്നാലെയാണ് ഈ പ്രഖ്യാപനം. ഇറാന്റെ സൈനിക ആസ്ഥാനമായ ഖതം അൽ അന്ബിയയും ഈ നിലപാട് നേരത്തെ വ്യക്തമാക്കിയിരുന്നു. കപ്പലുകൾ തടഞ്ഞു അവയുടെ വിവരങ്ങൾ ചോദിക്കുമെന്നു കൗൺസിൽ പറഞ്ഞു. കടന്നു പോകാനുള്ള പെർമിറ്റുകൾ നൽകും. സുരക്ഷയ്ക്കും പരിസ്ഥിതി ആവശ്യങ്ങൾക്കുമായി ഫീസ് ചുമത്തും.
മാർപാപ്പ പറഞ്ഞതു പോലെ, അദ്ദേഹത്തിന്റെ പങ്കു രാഷ്ട്രീയ നേതൃത്വത്തിൽ നിന്നു വ്യത്യസ്തമാണെന്നു കത്തോലിക്കാ സഭാംഗമായ വാൻസ് കുറിച്ചു. "മാർപാപ്പയ്ക്ക് നന്ദി. പാപ്പാ, അദ്ദേഹത്തിൽ നിന്നു പ്രതീക്ഷിക്കുന്നതു പോലെ, തിരുവചനമാണ് പഠിപ്പിക്കുന്നത്. അതുകൊണ്ടു സമകാലീന ധാർമിക വിഷയങ്ങളിൽ അദ്ദേഹം അഭിപ്രായം പറയുന്നത് സ്വാഭാവികം.
ഒരിക്കൽ അമിതമായി മദ്യപിച്ച അദ്ദേഹം പൂട്ടിയിട്ട മുറിയിൽ കുടുങ്ങിയെന്നും അതു സെക്യൂരിറ്റിക്കാർക്കു ബലം പ്രയോഗിച്ചു തുറക്കേണ്ടി വന്നുവെന്നും സാറാ ഫിറ്റ്‌സ്പാട്രിക് എഴുതിയ റിപ്പോർട്ടിലുണ്ട്. "എല്ലാം അച്ചടിച്ചോളൂ, കോടതിയിൽ കാണാം, ചെക്ക് ബുക് കൂടി കൊണ്ടുപോന്നോളൂ," പട്ടേൽ പറഞ്ഞു.
ചർച്ചകൾ നടക്കുന്നതിനിടയിലും, ഓയിൽ ടാങ്കറുകൾ ഉൾപ്പെടെയുള്ള ഇറാന്റെ വാണിജ്യ കപ്പലുകളിൽ യുഎസ് സേന പ്രവേശിച്ചു പിടിച്ചെടുക്കുക എന്ന നിർദേശമാണ് പരിഗണിക്കുന്നത്. ഹോർമുസ് കടലിടുക്കിൽ സംഘർഷം വർധിപ്പിച്ചു കൊണ്ട് ഇറാൻ സേന ശനിയാഴ്ച്ച നിരവധി കപ്പലുകൾക്കു നേരെ വെടിവയ്ക്കുകയും ആ കപ്പൽ പാത വിപ്ലവ സേന ഐ ആർ ജി സിയുടെ കർശനമായ നിയന്ത്രണത്തിലാണ് എന്നു പ്രഖ്യാപിക്കയും ചെയ്തിരുന്നു.
ഹോര്‍മുസ് കടലിടുക്കില്‍ ഇന്ത്യന്‍ കപ്പലുകള്‍ക്ക് നേരെ വെടിവെപ്പുണ്ടായതായി റിപ്പോര്‍ട്ട്. സംഭവത്തെ തുടര്‍ന്ന് ഇറാന്‍ അംബാസഡറെ വിളിച്ചുവരുത്തി ഇന്ത്യ പ്രതിഷേധമറിയിച്ചു.
വാഷിങ്ടൺ: ട്രംപ് ഭരണകൂടത്തിലെ കരുത്തനായ എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേലിന്റെ സ്ഥാനചലനം സംബന്ധിച്ച അഭ്യൂഹങ്ങൾ ശക്തമാകുന്നു. കഴിഞ്ഞ ഏപ്രിൽ 10-ന് എഫ്ബിഐയുടെ കമ്പ്യൂട്ടർ സിസ്റ്റത്തിൽ ലോഗിൻ ചെയ്യാൻ കഴിയാതിരുന്നതിനെത്തുടർന്ന് താൻ പുറത്താക്കപ്പെട്ടോ എന്ന ഭീതിയിൽ പട്ടേൽ സുഹൃത്തുക്കളെയും സഹായികളെയും പരിഭ്രാന്തനായി വിളിച്ചതായി ‘ദ അറ്റ്ലാന്റിക്’ റിപ്പോർട്ട് ചെയ്തു. പിന്നീട് ഇത് സാങ്കേതിക തകരാറാണെന്ന് വ്യക്തമായെങ്കിലും, ഭരണകൂടത്തിനുള്ളിൽ അദ്ദേഹത്തിനുള്ള സ്വാധീനം കുറയുന്നതായാണ് സൂചനകൾ.
ന്യൂവാര്‍ക്ക് : 2026-ലെ ലോകകപ്പ് ഫുട്‌ബോള്‍ ഫൈനലിന് വേദിയാകുന്ന ന്യൂജേഴ്‌സിയില്‍ യാത്രാനിരക്കിനെച്ചൊല്ലി വന്‍ വിവാദം.
" സമ്പദ് വ്യവസ്ഥ കുതിപ്പിലാണ്, വരുമാനം വർധിക്കുന്നു, നിക്ഷേപവും. വിലക്കയറ്റത്തെ നമ്മൾ തോൽപിച്ചു," ട്രംപ് പറഞ്ഞു. "നമ്മുടെ തൊഴിലാളികൾ പുരോഗതി കാണുന്നു, അതിർത്തികൾ അടഞ്ഞു, ലോകമൊട്ടാകെ അമേരിക്ക ആദരിക്കപ്പെടുന്നു."
ഏറ്റവുമധികം സ്വാധീനമുള്ള ഇന്ത്യയുടെ പൗരനും നമ്മുടെ കാലഘട്ടത്തിലെ മഹാനായ ആധ്യാത്മിക ആചാര്യനുമാണ് സദ്‌ഗുരുവെന്നു ഡെലവെയർ ഉദ്യോഗസ്ഥന്മാർ പറഞ്ഞു. വൻ തോതിൽ വൃക്ഷങ്ങൾ വച്ചു പിടിപ്പിക്കയും മണ്ണു സംരക്ഷണ പദ്ധതികൾ നടപ്പാക്കുകയും ചെയ്തു ഗ്രാമമേഖലകളിൽ അദ്ദേഹം വലിയ സംഭാവന നൽകുന്നു.
തോക്ക് ഉപയോഗിക്കുന്നതിനെ എതിർക്കുന്നതാണ് രാമസ്വാമിയുടെ പൈതൃകത്തിലെ പശ്ചാത്തലമെന്നു പുഷ് ചൂണ്ടിക്കാട്ടി. അത് അസോസിയേഷന്റെ മൂല്യങ്ങളുമായി പൊരുത്തപ്പെടുന്നില്ല. രണ്ടാം ഭേദഗതിയെ രാമസ്വാമി ന്യായീകരിക്കുമെന്നു എന്താണ് ഉറപ്പെന്നു പുഷ് ചോദിക്കുന്നു.
ടൊറന്റോ: വിമാന ഇന്ധനവില കുതിച്ചുയരുന്ന പശ്ചാത്തലത്തിൽ ന്യൂയോർക്കിലെ പ്രമുഖ വിമാനത്താവളമായ ജോൺ എഫ്. കെന്നഡിയിലേക്ക് (JFK) നടത്തുന്ന സർവീസുകൾ എയർ കാനഡ നിർത്തിവെക്കുന്നു. ജൂൺ 1 മുതൽ ഒക്ടോബർ 25 വരെയാണ് ഈ നിയന്ത്രണം. റദ്ദാക്കുന്ന സർവീസുകൾ: ടൊറന്റോ, മോൺട്രിയൽ എന്നിവിടങ്ങളിൽ നിന്ന് ന്യൂയോർക്ക് ജെ.എഫ്.കെയിലേക്കുള്ള വിമാനങ്ങളാണ് റദ്ദാക്കുന്നത്. ഇറാൻ സംഘർഷത്തെത്തുടർന്ന് വിമാന ഇന്ധന വില ഏകദേശം ഇരട്ടിയായി വർദ്ധിച്ചതാണ് ഈ കടുത്ത തീരുമാനത്തിന് പിന്നിൽ. ഇന്ധനവില വർദ്ധിച്ചതോടെ പല റൂട്ടുകളും സാമ്പത്തികമായി ലാഭകരമല്ലാതായി എന്ന് എയർലൈൻ അധികൃതർ വ്യക്തമാക്കി.
"ഞാൻ പോയേക്കും. കരാർ ഒപ്പിടുന്നത് ഇസ്ലാമാബാദിൽ വച്ചാണെങ്കിൽ ഞാൻ പോയേക്കും. അവർക്കു ഞാൻ ചെല്ലണമെന്ന് ആഗ്രഹമുണ്ട്." പാക്കിസ്ഥാൻ മഹത്തായ പങ്കാണ് വഹിക്കുന്നതെന്നും ട്രംപ് പറഞ്ഞു.
ഖത്തർ എമിർ ഷെയ്ഖ് തമിം ബിൻ ഹമദ് അൽ താണിയും തുർക്കി പ്രസിഡന്റ് റെസിപ് ഉർദൂഗാനും പാക്ക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫുമായി ചർച്ച നടത്തി. പാക്കിസ്ഥാൻ നടത്തുന്ന സമാധാന ശ്രമങ്ങളെ കുറിച്ചായിരുന്നു ചർച്ചയെന്നു ഖത്തറിന്റെ 'അൽ ജസീറ' ടെലിവിഷൻ പറഞ്ഞു.
"വെടിനിർത്തൽ യുഎസ് ഡ്രൈവിംഗ് സീറ്റിൽ ഇരുന്നു സാധ്യമാക്കിയതാണ്, ഇസ്രയേൽ ഇനി ലെബനനിൽ ബോംബിംഗ് നടത്തില്ല," ട്രംപ് ട്രൂത് സോഷ്യലിൽ പറഞ്ഞു. ഹിസ്‌ബൊള്ളയെ തീർക്കാൻ ഇനിയും പലതും ചെയ്യാനുണ്ടെന്നാണ് നെതന്യാഹു പറഞ്ഞത്.
ഇറാൻ ഹോർമുസ് കടലിടുക്ക് തുറന്നു കൊടുത്തു എന്ന ട്രംപിന്റെ പ്രസ്താവനയും ബാഗെയ് തള്ളി. "ഹോർമുസ് കടലിടുക്ക് വാണിജ്യ കപ്പലുകൾക്കു പൂർണമായി തുറന്നിരിക്കും എന്നു വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചി പറഞ്ഞതു വെടിനിർത്തൽ നിലവിലിരിക്കുമ്പോഴുള്ള അവസ്ഥയെ കുറിച്ചാണ്. അല്ലാതെ പുതിയൊരു നയതന്ത്ര പാത ഇറാൻ തുറന്നിട്ടില്ല."
ഹോര്‍മുസ് കടലിടുക്ക് ഇപ്പോള്‍ പൂര്‍ണ്ണമായും തുറന്നിരിക്കുകയാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. ലെബനനും ഇസ്രായേലും തമ്മില്‍ 10 ദിവസത്തെ വെടിനിര്‍ത്തല്‍ കരാര്‍ ഉണ്ടായതായി വ്യാഴാഴ്ച ട്രംപ് പ്രഖ്യാപിച്ചു. എന്നിരുന്നാലും, യുദ്ധം അവസാനിപ്പിക്കാന്‍ ഇറാന്‍ വാഷിംഗ്ടണുമായി ഒരു കരാറിലെത്തുന്നത് വരെ ഇറാനെതിരെയുള്ള യുഎസ് ഉപരോധം 'പൂര്‍ണ്ണ ശക്തിയോടെ തുടരുമെന്ന്' അദ്ദേഹം വ്യക്തമാക്കി.
പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായുള്ള വാക്പോര് മുറുകുന്നതിനിടെ, ലോകനേതാക്കൾക്കെതിരെ രൂക്ഷവിമർശനവുമായി ലിയോ പതിന്നാലാമൻ മാർപാപ്പ. ആഫ്രിക്കൻ
ഇറാന്റെ തീരുമാനത്തെ അഭിനന്ദിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്
ബി 2 ബോംബറുകൾ കൊണ്ട് ആക്രമിച്ചാണ് അവരുടെ ആണവ പദ്ധതി പൊടിയാക്കിയതെന്നു ട്രംപ് വിശദീകരിച്ചു. "ഇറാൻ അണ്വായുധം ഉണ്ടാക്കുന്നതു തടയുക എന്നത് എന്റെ ഭരണകൂടത്തിന്റെ ഏറ്റവും ഉയർന്ന മുൻഗണനയാണ്.
ബോൾ റൂം ദേശരക്ഷയ്ക്കു അത്യാവശ്യമാണെന്നും ട്രംപ് ചൂണ്ടിക്കാട്ടി. എന്നാൽ അതേ വാദമാണ് കോടതി തള്ളിയത്. ജഡ്‌ജ് റിച്ചാർഡ് ലിയോൺ ട്രംപിനോടു കോൺഗ്രസിന്റെ അനുമതി തേടാനും ആവശ്യപ്പെട്ടു.
അണ്വായുധങ്ങളുടെ കാര്യത്തിൽ മാർപ്പാപ്പയുമായി അഭിപ്രായ വ്യത്യാസമുണ്ട്. "അത് എന്റെ അവകാശമാണ്." ശരിയെന്നു തോന്നുന്നത് തനിക്കു ചെയ്‌തേ തീരൂ എന്നു ട്രംപ് പറഞ്ഞു.
ന്യൂജേഴ്സി: ന്യൂജേഴ്സിയിലെ 11-ാം കോണ്‍ഗ്രഷണല്‍ ഡിസ്ട്രിക്റ്റിലേക്ക് നടന്ന പ്രത്യേക തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി അനലീലിയ മെജിയ വിജയിച്ചു.
വാഷിംഗ്ടണ്‍ : ഇറാന്‍ യുദ്ധവുമായി ബന്ധപ്പെട്ട് ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പയുമായുള്ള വാഗ്വാദം മുറുകുന്നതിനിടെ, കത്തോലിക്കാ സന്നദ്ധ സംഘടനകള്‍ക്ക്
പശ്ചിമേഷ്യൻ സംഘർഷങ്ങൾക്ക് അയവുവരുത്തി ഇസ്രയേലും ലെബനനും പത്ത് ദിവസത്തെ വെടിനിർത്തലിന് ധാരണയായി. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപാണ് സമാധാന ചർച്ചകൾക്ക് വഴിതുറക്കുന്ന ഈ നിർണ്ണായക പ്രഖ്യാപനം നടത്തിയത്.
കലിഫോർണിയയിൽ സാക്ഷരതാ പ്രശ്നം പരിഹരിക്കുമെന്നു വാഗ്‌ദാനം ചെയ്യുന്ന ധില്ലൻ അതെങ്ങിനെ സാധിക്കുമെന്ന് അവർ ചോദിക്കുന്നു. എന്നാൽ ഇന്റർനെറ്റിൽ തന്നെ അതിനു ചിലർ നൽകുന്ന മറുപടി, വിലകൾ കുറയ്ക്കാൻ ധില്ലൻ അവതരിപ്പിക്കുന്ന പരിപാടികൾ ശ്രദ്ധിക്കണം എന്നാണ്.
ഇരുപതു വർഷമായി ടെക്സസ് കോടതിയിൽ ഹിന്ദി-പഞ്ചാബി-ഉർദു പരിഭാഷയ്ക്കു ലൈസൻസുള്ള ബത്ര രാജ്യത്തു അനധികൃതമായാണ് ജീവിക്കുന്നതെന്നു ആരോപിച്ചാണ് യൂണിഫോമോ ബാഡ്‌ജോ ഇല്ലാത്ത ചിലർ ചേർന്ന് അവരെ അറസ്റ്റ് ചെയ്തത്.
യുഎസിനു നഷ്ടമായതിൽ ഏറ്റവും വിലപിടിച്ച വ്യോമാക്രമണ സംവിധാനങ്ങളിൽ ഉൾപ്പെട്ട ട്രൈറ്റോൺ ഡ്രോണുകളും അവാക്‌സ്, എഫ്-35 ജെറ്റുകളും ഉൾപ്പെടുന്നു. ഏപ്രിൽ മധ്യത്തോടെ 39 വിമാനങ്ങൾ നഷ്ടമായിരുന്നു.
ഡെമോക്രാറ്റിക് സെനറ്റർ ജോൺ ഫെറ്റർമാൻ എതിർപക്ഷത്തു ചേർന്നു നിന്നപ്പോൾ റിപ്പബ്ലിക്കൻ റാൻഡ് പോൾ ഡെമോക്രാറ്റുകളുടെ പക്ഷത്തു നിന്നു. ഈ വോട്ടുകൾ ആവർത്തിക്കുമെന്നു ഡെമോക്രാറ്റിക് നേതാവ് ചക് ഷൂമർ പറഞ്ഞു.
സ്‌ഫോടക വസ്തുക്കളും ആയുധങ്ങളും ഉപയോഗിച്ചു എന്നതുൾപ്പെടെ നിരവധി കുറ്റങ്ങൾ അവരുടെ മേൽ ചുമത്തിയിട്ടുണ്ട്. ഹെമ്മട്ടിയുടെ ഭർത്താവ് മുഹമ്മദ്‌റേസ മജീദ് അസലിനേയും (34) അവരുടെ അപ്പാർട്മെന്റിൽ താമസിച്ചിരുന്ന മറ്റു രണ്ടു പേരെയും വധശിക്ഷയ്ക്കു വിധിച്ചിരുന്നു.
അമേരിക്കയിലെ എച്ച്1ബി (H-1B) വിസ സംവിധാനത്തിൽ വ്യാപകമായ തട്ടിപ്പുകൾ നടക്കുന്നുണ്ടെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസ്. വ്യാജ വിസകളും അഭയാർഥി കേസുകളും നിയന്ത്രിക്കുന്നതിൽ ട്രംപ് ഭരണകൂടം വലിയ വിജയം കൈവരിച്ചതായും
“ദൈവം വിനീതരുടെയും ചെറിയവരുടെയും കൂടെയാണ്. അവരോടൊപ്പം അദ്ദേഹം സ്നേഹത്തിന്റെയും സമാധാനത്തിന്റെയും സാമ്രാജ്യം നിർമിക്കുന്നു. എവിടെ സ്നേഹവും സേവനവും ഉണ്ടോ, അവിടെ ദൈവമുണ്ട്.” ട്രംപിനെ നേരിട്ടു പരാമർശിക്കുന്നില്ലെങ്കിലും സന്ദേശം വ്യക്തമാണ്.
യുദ്ധം ആരംഭിക്കുന്നതിനു മുൻപുള്ള നിലവാരത്തിൽ നിന്നു 2% ഉയർന്നാണ് ഇൻഡക്‌സ് നിൽക്കുന്നത്. നഷ്ടങ്ങളെല്ലാം നികത്തിയതായി കാണുന്നു. ചർച്ചകൾക്കു ശ്രമം നടക്കുമ്പോൾ യുദ്ധം അവസാനിക്കാറായി എന്നു പ്രസിഡന്റ് ട്രംപ് പറഞ്ഞതാണ് സ്റ്റോക്ക് മാർക്കറ്റുകൾക്കു ഉത്തേജനമായത്.
രണ്ടാം വട്ട ചർച്ചയിൽ വിഷയമാവുന്ന കാര്യങ്ങളെ കുറിച്ചുള്ള യുഎസ് സന്ദേശം മുനീറും പാക്ക് വിദേശകാര്യ മന്ത്രി മുഹ്സിൻ നക്വിയും ഇറാനു കൈമാറിയെന്നു നയതന്ത്ര വൃത്തങ്ങൾ പറഞ്ഞു. രണ്ടാം വട്ട ചർച്ചയ്ക്കു ഔദ്യോഗിക തീരുമാനം ആയിട്ടില്ലെന്ന് ഇറാൻ സ്‌പീക്കറുടെ വക്താവ് ഇസ്മയിൽ ബാഗെയ് ബുധനാഴ്ച്ച പറഞ്ഞു.
പോപ്പ് ലിയോ പതിനാലാമനെതിരെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്തിയ വിമർശനത്തിനു പിന്നാലെ പരസ്പരം തള്ളിപ്പറഞ്ഞ് ഉറ്റസുഹൃത്തുക്കളായിരുന്ന ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനിയും ഡൊണാൾഡ് ട്രംപും.
അതേസമയം, യുഎസ് സെൻട്രൽ കമാൻഡ് ഇറാനിയൻ തുറമുഖങ്ങളിൽ ഉപരോധം ഏർപ്പെടുത്തി. ഇതോടെ മേഖലയിലെ പ്രധാന സമുദ്രപാതകളുടെ നിയന്ത്രണം യുഎസ് സേന ഏറ്റെടുത്തു. 36 മണിക്കൂറിനുള്ളിൽ ഇറാനുമായുള്ള സമുദ്ര വ്യാപാരം പൂർണ്ണമായും നിർത്തിവെച്ചതായി യുഎസ് അറിയിച്ചു
അമേരിക്കയുമായുള്ള സമാധാന ചർച്ചകൾക്കായി പാകിസ്ഥാനിലെത്തിയ ഇറാൻ ഉന്നതതല സംഘം മടങ്ങിയത് കനത്ത സുരക്ഷാ ഭീഷണിക്കിടെയെന്ന് റിപ്പോർട്ടുകൾ. ഇസ്ലാമാബാദിൽ നടന്ന ചർച്ചകൾക്ക് ശേഷം മടങ്ങിയ സംഘം തങ്ങളുടെ വിമാനം വെടി
ഇറാനുമായി ചർച്ച നടത്തി പ്രശ്നങ്ങൾ പരിഹരിക്കണമെന്ന പാപ്പയുടെ ആഹ്വാനത്തിനു മറുപടിയായി, ഇറാൻ ഭരണകൂടം നിരപരാധികളായ 42,000 പ്രതിഷേധക്കാരെ കൊലപ്പെടുത്തിയെന്നു ട്രംപ് ചൂണ്ടിക്കാട്ടി. "ആരെങ്കിലും പോപ്പ് ലിയോയോട് ദയവായി ഇക്കാര്യം പറയണം. അങ്ങിനെയൊരു രാജ്യം ആണവ ബോംബ് ഉണ്ടാക്കുന്നത് അനുവദിക്കാൻ പറ്റില്ല.
ചർച്ചകൾ ഫലപ്രദമാണെന്നു വാൻസ് പറഞ്ഞു. എന്നാൽ ട്രംപ് കൂടുതൽ വിശാലമായ കരാറാണ് ഉദ്ദേശിക്കുന്നത്. "വെടിനിർത്തൽ ഫലപ്രദമായി. ഇനി യുദ്ധവിരാമം നടപ്പാക്കാൻ ലളിതമായ വ്യവസ്ഥയാണ് ട്രംപ് വച്ചിട്ടുള്ളത്. ഇറാൻ അണ്വായുധം ഉണ്ടാക്കരുത്.
വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിൽ അമേരിക്കൻ നാവിക ഉപരോധത്തിന് പിന്നാലെ ഇറാന്റെ സമുദ്രവ്യാപാരം പൂർണ്ണമായും നിലച്ചിരിക്കുകയാണെന്ന് യുഎസ് സെൻട്രൽ കമാൻഡിന് വിവരം ലഭിച്ചെന്ന് റിപ്പോർട്ട്. ഉപരോധം ശക്തിപ്പെടുത്തിയതോടെ ഇറാനിലേക്കും തിരിച്ചുമുള്ള കടൽഗതാഗതത്തിൽ വലിയ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്.
കഴിഞ്ഞ വർഷം ഒരു പൊതുയോഗത്തിൽ നിന്ന് ഒരു സ്ത്രീയെ തെറ്റായ രീതിയിൽ പുറത്താക്കി എന്ന പരാതിയെത്തുടർന്നാണ് കെ.പി. ജോർജിനെ സസ്പെൻഡ് ചെയ്തത്. വരാനിരിക്കുന്ന നവംബർ തിരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയാണ് ഡാനിയൽ വോങ്.