പതിവ് രീതികൾ അപ്രസക്തമാക്കിക്കൊണ്ട് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനെ വിമാനത്താവളത്തിൽ നിന്ന് നേരിട്ടെത്തി സ്വീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരു അടുത്ത സുഹൃത്ത് വീട്ടിൽ വരുമ്പോൾ
ജൂലൈ-ഓഗസ്റ്റ് മാസങ്ങളില്‍ നടന്ന പ്രതിഷേധങ്ങള്‍ക്കിടെ മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങള്‍ ചെയ്തതിന് വാജെദിനെതിരെ ഫയല്‍ ചെയ്ത കേസിലാണ് വിധി. അന്നത്തെ ഇൻഫർമേഷൻ ആൻഡ്
യുവതിയെ ബലാത്സംഗം ചെയ്യുകയും ഗർഭഛിദ്രത്തിന് പ്രേരിപ്പിക്കുകയും ചെയ്ത കേസിൽ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ മുൻകൂർ ജാമ്യം നിരസിച്ചതോടെ, കേസിൽ വാദിച്ച പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ടി. ഗീനാകുമാരിയെക്കുറിച്ചുള്ള തിരച്ചിലിലാണ് മലയാളി സൈബർലോകം.
നെടുപുഴയില്‍ കമ്പി വടികൊണ്ടു തലയ്ക്കടിയേറ്റ് കര്‍ഷകന്‍ മരിച്ചു. വടൂക്കര സ്വദേശി സന്തോഷ് (54) ആണ് മരിച്ചത്. കോള്‍ പാടത്തെ അതിര്‍ത്തി തര്‍ക്കവുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ അയല്‍വാസിയായ
ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യം നിഷേധിച്ചതിനെ തുടർന്ന് കോൺഗ്രസിൽ നിന്ന് പുറത്താക്കപ്പെട്ട രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയുടെ രാജി കേരളം ഒന്നടങ്കം ആവശ്യപ്പെടുന്നതാണെന്ന് സി.പി.ഐ.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പ്രതികരിച്ചു.
കേരളത്തില്‍ ഈയടുത്തകാലത്ത് വളര്‍ന്നുവന്ന യുവനേതാക്കളില്‍ ഏറെ ശ്രദ്ധേയനായിരുന്നു രാഹുല്‍ മാങ്കൂട്ടത്തില്‍. രാഷ്ട്രീയത്തില്‍ പാരമ്പര്യമോ, കുടുംബപരമായി രാഷ്ട്രീയ ഗുരുക്കന്മാരോ ഒന്നും ഇല്ലായിരുന്ന
വംശനാശഭീഷണി നേരിടുന്നതും കോടികൾ വിലമതിക്കുന്നതുമായ 11 അപൂർവയിനം പക്ഷികളുമായി ദമ്പതികൾ നെടുമ്പാശേരി വിമാനത്താവളത്തിൽ വെച്ച് കസ്റ്റംസ് പിടിയിലായി.
ഫ്ലൈറ്റ് റഡാർ 24 ൽ നിന്നുള്ള ഡാറ്റയുടെ അടിസ്ഥാനത്തിൽ, യുഎഇയിലെ ഷാർജയിൽ നിന്ന് പറന്നുയർന്ന് ഹൈദരാബാദിലേക്ക് പോകുകയായിരുന്നു വിമാനം. എന്നാൽ, ബോംബ് ഭീഷണി കണ്ടെത്തിയതിനെത്തുടർന്ന് വിമാനം ആകാശത്ത് വെച്ച് വഴിതിരിച്ചുവിടുകയും മുംബൈയിൽ ലാൻഡ് ചെയ്യുകയും ചെയ്തു
2017-ൽ യു.എസിൽ ഇന്ത്യക്കാരായ യുവതിയെയും മകനെയും കൊലപ്പെടുത്തിയ കേസിൽ പ്രതിയെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് 50,000 ഡോളർ പാരിതോഷികം പ്രഖ്യാപിച്ച് എഫ്.ബി.ഐ.
ബലാത്സംഗ കേസില്‍ പ്രതിയായ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍എയെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തതായി സൂചന. രാഹുലിനെ അന്വേഷണ സംഘം ഉടൻ കാസർഗോഡ് ഹോസ്ദുർഗ്
ഹെൽമറ്റ് ധരിക്കാതെ അമിതവേഗത്തിൽ ബൈക്കോടിച്ച സൂറത്തിലെ യുവ വ്ലോഗർ പ്രിൻസ് പട്ടേലിന് ദാരുണാന്ത്യം.
കേന്ദ്രസർക്കാർ വിദ്യാഭ്യാസ പദ്ധതിയായ പിഎം ശ്രീ കരാർ ഒപ്പിടാൻ മധ്യസ്ഥം വഹിച്ചെന്ന കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ പ്രസ്താവന തള്ളി ജോൺ ബ്രിട്ടാസ് എംപി. കരാറിൽ ഒപ്പ് വയ്ക്കുന്നത് സംസ്ഥാന
പി.എം. ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് സി.പി.എം. എം.പി. ജോൺ ബ്രിട്ടാസിനെതിരെ കേന്ദ്രമന്ത്രി സുരേഷ് ഗോപി രൂക്ഷമായ വിമർശനവുമായി രംഗത്തെത്തി.
ബലാത്സംഗക്കേസിൽ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് കോൺഗ്രസിൽ നിന്ന് പുറത്താക്കപ്പെട്ട രാഹുൽ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷ പ്രതികരണവുമായി സി.പി.എം. നേതാവ് പി.പി. ദിവ്യ രംഗത്ത്.
പ്രസാർ ഭാരതി ചെയർമാൻ നവനീത് കുമാർ സെഹ്ഗാൾ രാജിവെച്ചു. കാലാവധി പൂർത്തിയാക്കാൻ ഒന്നരവർഷം ബാക്കി നിൽക്കെയാണ് അദ്ദേഹം അപ്രതീക്ഷിതമായി സ്ഥാനം ഒഴിഞ്ഞത്. രാജിക്ക് പിന്നിലെ കാരണം അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.
ബലാത്സംഗ കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയെ കാസർകോട് ഹൊസ്ദുർഗ് കോടതിയിൽ ഹാജരാക്കുമെന്ന സൂചനയെ തുടർന്ന് കോടതി പരിസരം കനത്ത പോലീസ് സുരക്ഷയിൽ. ഡിവൈഎസ്പി സുരേഷ് ബാബുവിൻ്റെ നേതൃത്വത്തിലാണ് വൻ പോലീസ് സന്നാഹം കോടതിയിൽ വിന്യസിച്ചിരിക്കുന്നത്.
രാഹുലിനെതിരെ തനിക്ക് ക്രിമിനല്‍ സ്വഭാവമുളള പരാതികള്‍ ലഭിച്ചില്ലെന്നും ഷാഫി
വടക്കാഞ്ചേരി നഗരസഭയിൽ കൈക്കൂലി വാങ്ങുന്നതിനിടെ ക്ലീൻ സിറ്റി മാനേജർ ഉൾപ്പെടെ രണ്ട് ജീവനക്കാരെ വിജിലൻസ് പിടികൂടി.
ഇനി രാഹുല്‍ എംഎല്‍എ സ്ഥാനം രാജിവെക്കുന്നതും വെക്കാതിരിക്കുന്നതുമൊക്കെ അദ്ദേഹത്തിന്റെ തീരുമാനമാണ്. എന്ത് തീരുമാനമെടുത്താലും കുഴപ്പമില്ല. ഇനി പാര്‍ട്ടിക്ക് യാതൊരു ബാധ്യതയുമില്ല. ഇനി ഒന്ന് രണ്ട് മാസം മാത്രമാണ് ബാക്കിയുള്ളത്.
ലൈംഗിക പീഡന പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്യുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് പ്രതിഭാഗം ഉപഹർജി സമർപ്പിച്ചു. രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്ന തിരുവനന്തപുരം സെഷൻസ് കോടതിയിലാണ് അടിയന്തരമായി ഹർജി നൽകിയിരിക്കുന്നത്. അറസ്റ്റ് ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിലാണ്, നിലവിലുള്ള ജാമ്യഹർജി
പ്രശസ്തമായ ക്രോസ്‌വേഡ് ബുക്ക് അവാർഡ് ഇത്തവണ മൂന്ന് മലയാളി എഴുത്തുകാർക്ക് ലഭിച്ചു. മനോജ് കുറൂർ, മനു എസ്. പിള്ള, ജെ. ദേവിക എന്നിവരാണ് വിവിധ വിഭാഗങ്ങളിലായി പുരസ്‌കാരത്തിന് അർഹരായത്.
ബലാത്സംഗ കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിലിന്റെ ഡ്രൈവർ അറസ്റ്റിൽ. രാഹുലിനെ ബെംഗളൂരുവിൽ എത്തിച്ച ഡ്രൈവർ ആണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിലായത്. ഇയാൾക്ക് കോൺഗ്രസുമായോ
യുവ നേതാവ് രാഹുൽ മാങ്കൂട്ടത്തിലിന് മുൻകൂർ ജാമ്യം നിഷേധിച്ച സെഷൻസ് കോടതി വിധിയിൽ സന്തോഷം അറിയിച്ച് പീഡന പരാതി നൽകിയ അതിജീവിത.
vയെമന്‍ തടഞ്ഞുവച്ച മലയാളി അനില്‍കുമാര്‍ രവീന്ദ്രനെ മോചിപ്പിച്ചു. ആലപ്പുഴ കായംകുളം സ്വദേശിയാണ്. അനില്‍കുമാര്‍ രവീന്ദ്രനെ മസ്‌കറ്റില്‍ എത്തിച്ചയായും ഉടന്‍ ഇന്ത്യയിലേക്ക് മടങ്ങുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
തന്റെ അപ്പസ്തോലികയാത്രയുടെ അവസാന ദിനമായ ഡിസംബർ 2 ചൊവ്വാഴ്ച്ച രാവിലെ എട്ടുമണിക്ക് മുൻപായി അപ്പസ്തോലിക നൂൺഷ്യേച്ചറിൽ നിന്ന് വിടപറഞ്ഞിറങ്ങിയ പാപ്പാ,, അവിടെനിന്ന് കുരിശിന്റെ ഫ്രാൻസിസ്കൻ സഹോദരിമാർ നടത്തുന്ന ജൽ ദിബിലുള്ള "കുരിശിന്റെ ആശുപത്രിയിൽ" (Hospital of the Cross) എത്തിയതും
പാകിസ്ഥാൻ ആസ്ഥാനമായുള്ള ഭീകരസംഘടനയായ ജെയ്‌ഷ്-ഇ-മുഹമ്മദിൻ്റെ (ജെഇഎം) വനിതാ വിഭാഗത്തിൽ 5,000-ത്തിലധികം പേരെ റിക്രൂട്ട് ചെയ്തതായി തലവൻ മസൂദ് അസ്ഹർ വെളിപ്പെടുത്തി.
കല്ലറയിലോ മണ്ണിലോ മൃതദേഹം അടക്കം ചെയ്യാനാവില്ലെന്ന നിയമതടസ്സം മറികടക്കുന്നതിനായി, തേവലക്കര അരിനല്ലൂർ മുട്ടം വിശുദ്ധ ദേവസഹായം പിള്ള പള്ളി ക്രൈസ്തവ മതാചാരപ്രകാരമുള്ള സംസ്കാര രീതിയിൽ ശ്രദ്ധേയമായ മാറ്റം വരുത്തി.
രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെയാണ് കോണ്‍ഗ്രസ് കടുത്ത നടപടിയിലേക്ക് കടന്നത്
യുവതിയുമായുള്ള ചാറ്റിന്റെ പൂര്‍ണ്ണരൂപമടക്കം പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിച്ചു
തനിക്ക് രാഹുലുമായി ബന്ധമില്ലെന്നും അവിടെ എത്തിക്കുക മാത്രമായിരുന്നു ദൗത്യമെന്നുമാണ് ഡ്രൈവര്‍ പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്
ഇക്കാര്യം ഷാഫി പറമ്പിലിനെ അറിയിച്ചപ്പോഴുള്ള അദ്ദേഹത്തിന്റെ മൗനം പരിഹാസമായി തോന്നി എന്നും എംഎ ഷഹനാസ്
യുവതിയുടെ പരാതി പൂര്‍ണ്ണമായിട്ടും വ്യാജമാണെന്നും സിപിഎമ്മും ബിജെപിയും തമ്മിലുള്ള ഗൂഢാലോചനയുടെ ഭാഗമായി കെട്ടിച്ചമച്ചതാണെന്നുമാണ് രാഹുലിന്റെ അഭിഭാഷകന്‍ വാദിച്ചത്
സ്ഥാപനങ്ങള്‍, സ്‌കൂളുകള്‍, കോളജുകള്‍, വാണിജ്യ സ്ഥാപനങ്ങള്‍, ഹോട്ടലുകള്‍, കരാറുകാര്‍, നിര്‍മാണ സ്ഥാപനങ്ങള്‍, ബില്‍ഡര്‍മാര്‍, കടയുടമകള്‍, മറ്റ് ബിസിനസ് ഓപ്പറേറ്റര്‍മാര്‍ എന്നിവരോടാണ് ഡി കെ ശിവകുമാറിന്റെ അഭ്യര്‍ഥന
ഡിസിസി പ്രസിഡന്റ് പ്രവീണ്‍ കുമാറിന്റെ നിര്‍ദേശപ്രകാരമാണ് ഇത്തരമൊരു തീരുമാനമെന്നും സ്ത്രീകള്‍ക്കുവേണ്ടി പ്രതികരിച്ചതിന്റെ പേരില്‍ പദവികള്‍ നഷ്ടപ്പെടുകയാണെങ്കില്‍ അതില്‍ സന്തോഷമേയുള്ളൂവെന്നും ഉന്നയിച്ച കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുമെന്നും ഷഹനാസ് വ്യക്തമാക്കി
രാഹുല്‍ കോടതിയില്‍ കീഴടങ്ങുമെന്ന അഭ്യൂഹവും ശക്തമാണ്
ഡീസല്‍ ഒഴിച്ച് തീ കൊളുത്തിയതാണോ എന്നതടക്കം പൊലീസ് അന്വേഷിച്ച് വരികയാണ്
സുഹൃത്തിന്റെ സഹായത്തോടെയാണ് കഴിഞ്ഞ ദിവസം അയല്‍സംസ്ഥാനത്തുള്ള യുവതി കെപിസിസിക്ക് പരാതി അയച്ചത്
ഇന്നലെ രാഹുലിന്റെ ആവശ്യപ്രകാരം, അടച്ചിട്ട മുറിയില്‍ ഒന്നരമണിക്കൂറോളം വാദം നടന്നു
കാറിന്റെ മുന്‍വശത്ത് നിന്ന് പുക ഉയരുന്നത് കണ്ട് തീര്‍ഥാടകര്‍ അതിവേഗം പുറത്തുകടന്നത് കൊണ്ടാണ് വന്‍ അപകടം ഒഴിവായത്
വെമ്പായം സ്വദേശി സത്യരാജിനാണ് അഞ്ച് വര്‍ഷം കഠിന തടവും 25,000 രൂപ പിഴയും ചുമത്തിയത്