Image

ഇറാനിൽ പ്രതിഷേധിച്ച യുവതിയെ തൂക്കിക്കൊല്ലും (പിപിഎം)

Published on 16 April, 2026
ഇറാനിൽ പ്രതിഷേധിച്ച യുവതിയെ തൂക്കിക്കൊല്ലും (പിപിഎം)

ഇറാനിൽ പുരോഹിത ഭരണകൂടത്തിനെതിരെ പ്രതിഷേധ പ്രകടനത്തിൽ പങ്കെടുത്ത ബീറ്റാ ഹെമ്മട്ടി എന്ന യുവതിയെ തൂക്കിക്കൊല്ലും. ഇതാദ്യമായാണ് ജനവരിയിൽ നടന്ന പ്രതിഷേധങ്ങളുടെ പേരിൽ ഒരു സ്ത്രീയെ വധിക്കുന്നത്.

സ്‌ഫോടക വസ്തുക്കളും ആയുധങ്ങളും ഉപയോഗിച്ചു എന്നതുൾപ്പെടെ നിരവധി കുറ്റങ്ങൾ അവരുടെ മേൽ ചുമത്തിയിട്ടുണ്ട്.

ഹെമ്മട്ടിയുടെ ഭർത്താവ് മുഹമ്മദ്‌റേസ മജീദ് അസലിനേയും  (34) അവരുടെ അപ്പാർട്മെന്റിൽ താമസിച്ചിരുന്ന മറ്റു രണ്ടു പേരെയും വധശിക്ഷയ്ക്കു വിധിച്ചിരുന്നു. എല്ലാവരുടെയും വസ്തുവകകൾ കണ്ടുകെട്ടിയിട്ടുമുണ്ട്. ശത്രു രാജ്യമായ യുഎസ് ഉൾപ്പടെയുള്ള ഗ്രൂപ്പുകൾ സംഘടിപ്പിച്ചതാണ് പ്രതിഷേധമെന്നു ഭരണകൂടം ആരോപിച്ചു.

Iran to hang woman over riots

 

 

Join WhatsApp News
®️റെജീസ് നെടുങ്ങാ ഡ ppally 2026-04-16 10:15:48
💥🔥അവൾക്ക് അങ്ങനെ തന്നെ വരണം. സർക്കാരിനെതിരേ പ്രതിഷേധിച്ചത് നമുക്ക് ക്ഷമിക്കാം, എന്നാൽ ഇത്‌ Case വേറേ Level. ‼️ പുരോഹിത ഭരണകൂടത്തിനെതിരെയാണ് പ്രതിഷേധം. അതായത് ദൈവത്തിന് എതിരേ. നിസ്സാരകുറ്റമാണോ അവൾ ചെയ്തിരിക്കുന്നത്??? അവൾ ദൈവത്തിന്റെ ശത്രുവായി മാറി . സാത്താന്യ രാജ്യങ്ങളുമായി കൂട്ട് കൂടി ദൈവത്തിനെതിരെയാണ് പ്രതിഷേധിച്ചത്. തൂക്കി കൊല്ലുക തന്നെ വേണം. ജനാധിപത്യം തുലയട്ടേ, Theo-Crazy പുലരട്ടേ. 💪💪💪. ദൈവത്തിന്റെ ശത്രുക്കൾക്കെല്ലാം ഇതു തന്നെ ഗതി. 🔺 റെജീസ് JOHN
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക