അജിമോള്‍ സാല്‍ഫോര്‍ഡ് സര്‍വകലാശാലയിലെ പ്രൊഫ. പോള ഓര്മണ്ടിയുമൊത്ത്.
മാഞ്ചസ്റ്റര്‍ റോയല്‍ ഇന്‍ഫര്‍മറിയുടെ മുമ്പില്‍.
ലണ്ടനിലെ ഡബിള്‍ഡക്കര്‍ ബസിന്റെ പശ്ചാത്തലത്തില്‍.
എം.എസ്സി നഴ്സിംഗ് ബിരുദം വാങ്ങിയപ്പോള്‍.
പ്രദീപും മക്കളുമൊത്ത്.
ഐ.ടി.വി. അഭിമുഖം.
മാതാപിതാക്കള്‍ ബ്രിട്ടന് സന്ദര്‍ശിച്ചപ്പോള്‍.
കോട്ടയത്തെ മെഡിക്കല്‍ കോളജ് വകുപ്പുമേധാവി ഡോ. കെ.പി. ജയകുമാര്‍.
`ബ്രിട്ടീഷ് വര്‍ത്തമാനം' കോട്ടയത്ത് പ്രകാശനം ചെയ്തപ്പോള്‍.
ഫാ. ഡേവിസ് ചിറമ്മല്‍, പി.ജി. പദ്മനാഭനില്നിന്ന് പുസ്തകം സ്വീകരിക്കുന്നു.
>വൃക്ക ദാനം നല്കുന്നതിലൂടെയുള്ള നേട്ടങ്ങൾ എന്തെല്ലാമെന്നു കേരളത്തിലെ ജനങ്ങളെ പഠിപ്പിച്ചു. കണ്ണും കരളും ഒക്കെ ഭീതി കൂടാതെ ദാനം ചെയ്യാൻ ഒരു വലിയ സമൂഹത്തിനു ഇപ്പോൾ കഴിയുന്നു. അഞ്ചു ലക്ഷമല്ല്യോ ചിറ്റിലപ്പള്ളി കൊച്ചൌസേപ്പ് പുതുതായി വൃക്ക നല്‍കുന്നവർക്ക് സമ്മാനം കൊടുക്കുന്നത് (വീഗാർഡു-യുഗാർഡു) കൂടാതെ 'ബ്രിട്ടീഷു വർത്തമാനം' കോട്ടയത്ത് പ്രകാശനവും ചെയ്തു! കലക്കി...
ഇനിയിപ്പോൾ കേരളത്തിൽ ആരെങ്കിലും വൃക്കകൾ ഒരോന്നു വീതം ദാനം നല്കാൻ തയ്യാറാവാതെയിരിക്കു ന്നുവെങ്കിൽ വിവരദൊഷമെന്നെ പറയാനാവൂ...!
ഇന്ത്യാ ഗവർമെന്ടു അവാർഡും സമ്മാനവും ഈ സേവനത്തിനു നല്കാത്തതെന്തു?