രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചത് 22 പേരാണെന്നാണ് ആഭ്യന്തരമന്ത്രാലയം അറിയിച്ചത് . കൂടാതെ, 90 പേരെ കാണാതാവുകയും 1,65,000 പേർ ഭവനരഹിതരാവുകയും ചെയ്തു. സൈന്യവും രക്ഷാപ്രവർത്തനത്തിനായി രംഗത്തുണ്ട്. വ്യാപക കൃഷിനാശമാണ് ഒരു മാസമായി തുടരുന്ന മഴക്കെടുതിയിലും ഉരുള്‍പൊട്ടലിലുമായി ഉണ്ടായിരിക്കുന്നത്.