കൊച്ചി: ഒാര്‍ത്തഡോക്സ്- യാക്കോബായ വിഭാഗങ്ങള്‍ തമ്മിലുള്ള പള്ളിത്തര്‍ക്കത്തില്‍ മധ്യസ്ഥത വഹിക്കാമെന്ന് ക്രൈസ്തവ സഭാ മേലധ്യക്ഷന്മാര്. ലത്തീന്‍ കത്തോലിക്ക ബിഷപ്പ് ഡോ. എം. സൂസൈപാക്യം, സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, മാര്‍ത്തോമ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് ജോസഫ് മാര്‍ത്തോമാ മെത്രാപോലീത്ത, സീറോ മലങ്കര സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ ബസേലിയോസ് ക്ലിമീസ് ബാവ, സി.എസ്.ഐ മധ്യകേരളാ ബിഷപ്പ് തോമസ് കെ. ഉമ്മന്‍ എന്നിവരാണ് മധ്യസ്ഥ ശ്രമം മുന്നോട്ടു വെച്ചത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഒാര്‍ത്തഡോക്സ്- യാക്കോബായ വിഭാഗങ്ങള്‍ കത്ത് അയച്ചു.
സഭാതര്‍ക്കം ദുഃഖകരമായ സംഭവമാണ്. ശവസംസ്കാരം, പള്ളി പ്രവേശനം എന്നിവ ഉള്‍പ്പെടെ വിഷയങ്ങളിലെതര്ക്കങ്ങള് ക്രൈസ്തവ സമൂഹത്തിന് വേദന ഉണ്ടാക്കുന്നു. സഭാ തര്‍ക്കം പരിഹരികരിക്കുന്നതിന് മധ്യസ്ഥത വഹിക്കാന്‍ തയാറാണെന്നും കത്തില്‍ വ്യക്തമാക്കുന്നു.
ക്രൈസ്തവ സഭാ മേലധ്യക്ഷന്മാരുടെ നിലപാടിനെ യാക്കോബായ സഭ സ്വാഗതം ചെയ്തു. കത്തിനോട് ഒാര്‍ത്തഡോക്സ് സഭാ പ്രതികരിച്ചിട്ടില്ല.
Patriarch group & church act.
Don’t let someone confuse you or mislead you into a false notion that church act will benefit the Patriarch group {PG}. see the reasons below.
After the verdict of the Supreme Court {SC} the PG has no legal existence. The Malankara church {MC} is the only legal church and all properties belong to MC. No one can & will stop the PG in participating in church activities as a member. The Vicar of each parish will be appointed by the Diocesan Bishop of the MC. The priests & bishops in the PG cannot function as clergy, they are just ordinary people.
All the churches were under the control of the MC, but the Patriarch of Syria established peaceful relations with MC and was going together. Divisions broke out again and some went to support the patriarch. PG had majority in some churches and they held the control of the parishes. Most of the priests & bishops of the PG are not qualified to be clergy so the MC won’t accept them. They paid large sums of money to gain those positions too. They need to collect back the bribe they paid from the ones they paid.
MC is a democratic independent church with a constitution. MC is in fact far ahead of the church act. Actually, all churches need to follow the governing style of the MC. In legal terms the PG is just a group of some rebels. The PG has no accounts and the rumour is a mafia group is in possession of all the wealth in private trusts. They are keeping the puthenkurish bava in front but he has no control over the mafia and in fact, he is a puppet.
So church act is not for a mafia group and there is no legality for the PG group to join Catholics. I used to represent the PG and I understood the Law & History so I don’t represent them anymore. The PG itself destroyed any chances of a peaceful settlement. Look at the way they use the foul language & their rowdiness, it is hard for a lawyer to advocate for them.
തോമാശ്ലീഹാ ഇന്ത്യയിൽ വന്നില്ലെങ്കിൽ കേരളത്തിൽ
എങ്ങനെ ക്രിസ്ത്യാനി ഉണ്ടായി എന്ന് പറയാനുള്ള
ബാധ്യത തനിക്കുണ്ട്.ആകാശത്തുനിന്നും പറന്നിറങ്ങി
വന്നെന്നാണോ താൻ പറഞ്ഞുവരുന്നത്.പോർട്ടുഗീസുകാർ
വന്നപ്പോൾ ക്രിസ്ത്യാനി ഉണ്ടായിരുന്നു.സിറിയൻ
കുടിയേറ്റം നടന്നപ്പോൾ ക്രിസ്ത്യാനി ഉണ്ടായിരുന്നു
കേരളത്തിൽ.AD 189/199 കാലത്തു അലക്സാണ്ടറിയയിൽ
നിന്നും പന്തനിസ് എന്ന സഞ്ചാരി കേരളത്തിൽ
വന്നപ്പോൾ ക്രിസ്ത്യാനികളെ കണ്ടതായി
രേഖപ്പെടുത്തിയിട്ടുണ്ട്.ആ ക്രിസ്ത്യാനികൾ
എവിടെനിന്നും വന്നു.സത്യം മനസ്സിലാക്കാതെ
എന്തെങ്കിലും എഴുതിയിട്ട് കാര്യമില്ല.1970 കളിൽ
സഭയുടെ പള്ളികൾ കൈയ്യേറിയവരെ നിയമത്തിന്റെ
പിൻബലത്തിൽ ഒഴിപ്പിപ്പിച്ചു യഥാർത്ഥ അവകാശികൾ
കയറുന്നു.അതിൽ എന്താണ് തെറ്റ്.പരദേശ
അടിമത്വത്തിന്റെ കാലം കഴിഞ്ഞുപോയി.
മോശം വാക്കാണെന്ന് കരുതുന്നില്ല.ബഹുമാനം
നേടിയെടുക്കേണ്ടതാണ് അല്ലതെ അടിച്ചേൽപ്പിക്കുവാൻ
പറ്റുന്നതല്ല.തോമാശ്ളീഹാ വന്നു ബ്രാഹ്മണരെ
ക്രിസ്ത്യാനി ആക്കി എന്ന് ഞാൻ പറഞ്ഞില്ല.
തോമാശ്ളീഹാ വന്നപ്പോൾ കേരളത്തിൽ
ഉണ്ടായിരുന്നവരെ ക്രിസ്ത്യാനി ആക്കി.അതിൽ എല്ലാ
ജാതിക്കാരും കാണും.മുൻപ് എന്തായിരുന്നു എന്നല്ല
ഇപ്പോൾ എന്താകുന്നു എന്നതാണ് പ്രാധാന്യം.ഒരുവൻ
ക്രിസ്തുവിലായാൽ പുതിയ സൃഷ്ടിയാകുന്നു.
കുരിശിന്റെ പ്രാധാന്യം എന്ന് തുണ്ടങ്ങിയെന്നു
ബൈബിൾ വായിച്ചാൽ മനസ്സിലാകും.പള്ളിയും കുരിശും
സ്ഥാപിക്കാൻ സ്വാതന്ദ്ര്യം ഇല്ലാതിരുന്ന കാലത്തു
ഗുഹകളിലും മറ്റും ആരാധന നടത്തിവന്നു.സ്വാതന്ദ്ര്യം
കിട്ടിയപ്പോൾ പരസ്യമായി ആരാധിക്കാൻ തുടങ്ങി.
അതുകൊണ്ട് കുരിശിന്റെ പ്രാധാന്യം പിന്നീട് ഉണ്ടായി
എന്നു പറയുന്നത് വിവരക്കേടാണ്.വീണ്ടും പറയുന്നു
"തനിക്ക്" അന്ത്യോക്യൻ അടിമയായി ഇരിക്കാൻ
അവകാശം ഉണ്ട്.എന്നാൽ മറ്റുള്ളവരും അന്ത്യോക്യൻ
അടിമയാകണം എന്ന് പറഞ്ഞാൽ നടപ്പില്ല.ഞങ്ങൾ
21 ആം നൂറ്റാണ്ടിൽ ജീവിക്കുന്നവരാണ്.
വാഴിച്ചതു അന്ത്യോഖ്യാ പാത്രിയർകീസ് ആണെന്ന്
പറയുന്ന ട്രൂ ക്രിസ്ത്യൻ,അന്ത്യോക്യയിൽ പൗരോഹിത്യ
പിന്തുടർച്ച ഇല്ലാതായപ്പോൾ സഹായിച്ചത് കോപ്റ്റിക്
CHURCH ആണെന്നകാര്യം അറിയാമോ? യാക്കോബ്
ബുർദ്ദാനക്ക് പട്ടം കൊടുത്തതിന്റെ പേരിൽ കോപ്റ്റിക്
സഭയുടെ കീഴിൽ ആണോ അന്ത്യോഖ്യാ
നിലകൊള്ളുന്നത്.റഷ്യൻ സഭ പിന്തുടരുന്നത് ഗ്രീക്ക്
സഭയുടെ ആരാധനയാണ്.അതിന്റെ പേരിൽ ഗ്രീക്ക്
സഭയുടെ കീഴിൽ ആണോ റഷ്യൻ സഭ. ഔഗേൻ
ബാവയെ വാഴിച്ചപ്പോൾ പാത്രിയർക്കിസ് പങ്കെടുത്തു.
പങ്കെടുത്തവരിൽ ഒരാൾ മാത്രമാണ് പാത്രിയർക്കിസ്.
രണ്ടും മൂന്നും ബാവാമാരെ വഴിച്ചപ്പോൾ
പാത്രിയർക്കിസ് ഇല്ലായിരുന്നു.മാത്യൂസ് പ്രഥമൻ,മാത്യൂസ് ദ്വിദിയൻ,ദിദിമോസ് പ്രഥമൻ,പൗലോസ് ദ്വിദിയൻ എന്നീ ബാവാമാരെ
വഴിച്ചപ്പോഴും പാട്രിയാർക്കിസ് ഇല്ലായിരുന്നു.പാത്രിയര്കിസ് ഉണ്ടെങ്കിലും ഇല്ലെങ്കിലും പ്രശനമില്ല.
പത്രോസ് ശ്ലീഹാ സിംഹാസനം ചുമന്നുകൊണ്ടാണോ
റോമിൽ പോയത്?തോമാശ്ലീഹാ കുരിശും ചുമന്നു
വരേണ്ട കാര്യമില്ല.വന്നു കഴിഞ്ഞു ഉണ്ടാക്കാവുന്നതേ
ഉള്ളു."എടോ തനിക്കു"വായിക്കാൻ അറിയാമെങ്കിൽ
സുപ്രീം കോർട്ട് ഓർഡർ ഒന്ന് വായിച്ചു നോക്ക്.
എന്നിട്ടു പറ പള്ളി ആരുടേതാണെന്ന്.വിധി വന്നു
കഴിഞ്ഞാണോ ചർച്ച.അതിനുമുൻപ്"താൻ"എവിടെ
ആയിരുന്നു.കേരളത്തെ കലാപ ഭൂമി ആക്കുന്നത്
"തന്റെ" ഗുണ്ടാ പ്രഥമനും കൂട്ടരും ആണ്.മലങ്കര
വര്‍ഗീസിന്റെ കൊലയാളികൾ.
പോയിട്ടില്ല.എഴുപതുകളിൽ സഭയിലെ രണ്ട് അച്ചന്മാർ
സഭ അറിയാതെ വിദേശത്തു പോയി പട്ടം ഏറ്റു
മലങ്കരയിൽ സമാന്തര ഭരണം തുടങ്ങി.
ഗുണ്ടായിസത്തിൽക്കൂടിയും രാഷ്ട്രീയ പിന്‍ബലത്തിലും
സഭയിലെ പള്ളികൾ കൈയ്യേറി.ഓർത്തഡോൿസ് കാർ
അവിടെ ചെറുത്തുനില്പിനു് പോയില്ല.പകരം നീതി
പീഠത്തെ സമീപിച്ചു.അനേക വര്‍ഷം കേസ് നടത്തി .
അവസാനം സുപ്രീം കോടതി അനുകൂലമായി വിധിച്ചു.
അത് നടപ്പാക്കാനാണ് ശ്രമിക്കുന്നത്.അതിലെന്താണ്
തെറ്റ്