എന്തിന് എഴുതുന്നെന്ന് എഴുത്തുകാരന് തന്നോടുതന്നെ
ചോദിക്കുമ്പോള്‍ കിട്ടുന്ന ഉത്തരം, തന്റെ എഴുത്തിന്റെ ലക്ഷ്യം പരോക്ഷമായി
പ്രഖ്യാപിക്കുന്നു. പലപ്പോഴും വ്യക്തമായ ലക്ഷ്യം
പ്രത്യക്ഷീഭവിക്കണമെന്നില്ല.....
സിനിമെയയും നാടകത്തേയും യും ശാസ്്രതീയ സംഗീതെത്തേയും കുറിച്ച്
നിരൂപണവും അവേലാകനവും നടത്തിയപ്പോഴും
സാഹിതീഭാഷയിൽ നിരന്തരം കത്തിടപാടുകൾ നടത്തിയപ്പോൾ
കഥയും കവിതയും കഥാകവിതയും കവിതാകഥയും േലഖനവും
വിതച്ചു വിളയിക്കാൻ ശ്രമിച്ചപ്പോഴും
നിങ്ങൾ സമൂഹത്തിൽ നിന്ന് മാറി നിന്നല്ല എഴുതിയെതെന്നു മനസിലാക്കാൻ വായനക്കാർക്ക് ഏഴാം ഇന്ദ്രിയത്തിന്റെ ആവശ്യം ഇല്ല.
" ആഗോള വലയിൽ അനുഭവങ്ങൾ ഖനനം ചയ്ത്
സൂര്യവെളിച്ചത്തിനായി വാക്കുകൾ ഊടും പാവും തീർത്ത് മനനം
ചെയ്യുന്ന നെയ്യുത്തുവേല" തന്നെയാണ് എഴുത്ത് എന്നതിന് ലോക സാഹിത്യം സാക്ഷി
കാലത്തുണർന്നു നോക്കുമ്പോൾ ഓർക്കാൻ കഴിയുന്ന രാസ സ്വപനങ്ങളും
രാസവ്പ്നവും, മായാവിലാസ ഗേഹത്തിൽ ഉതിർക്കുന്ന ദിവാസവ്പ്നവും, ചേർത്ത് സൃഷി നടത്തുമ്പോൾ, ആ സൃഷ്ടികളെ ഞങ്ങൾ വായനക്കാർ നെഞ്ചിലേറ്റും
പക്ഷെ മറപ്പുരയിൽ ഇരുന്നു ദുർഗന്ധം വമിക്കുന്ന ആശയങ്ങൾ ചേർത്തു സൃഷ്ട്ടിക്കുന്ന സൃഷ്ടികളെയും അതിന്റെ സൃഷ്ടാക്കാളേയും , തേടിപ്പിടിച്ചു ഉന്മൂലനാശം വരുത്തുന്നതിന് വായനാക്കാർ ശക്തർ തന്നെ എന്ന് മറപ്പുരക്കകത്ത് ഒളിഞ്ഞിരിക്കുന്നവർ അറിഞ്ഞിരിക്കുന്നത് നല്ലത്
നിങ്ങളുടെ എഴുത്തുകളിൽ സാമൂഹ്യ പ്രതിബദ്ധതയുടെ ധ്വനിയുണ്ട്. ആ ധ്വനി എന്ന് ഞങ്ങളുടെ സ്രോതപടലങ്ങളിൽ വീഴാതിരിക്കുന്നോ അന്ന് നിങ്ങളും നിങ്ങളുടെ സാഹിത്യവും'മൃതമാകും എന്ന വിചാരം നല്ലതു തന്നെ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല