image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
  • HOME
  • OCEANIA
  • EUROPE
  • GULF
Emalayalee
  • PAYMENT
  • നവലോകം
  • ഫോമാ
  • FANS CLUB
ഉള്ളടക്കം
  • ഗള്‍ഫ്‌
  • യൂറോപ്
  • OCEANIA
  • നവലോകം
  • PAYMENT
  • എഴുത്തുകാര്‍
  • ഫൊകാന
  • ഫോമാ
  • മെഡിക്കല്‍ രംഗം
  • US
  • US-RELIGION
  • MAGAZINE
  • HELPLINE
  • നോവല്‍
  • സാഹിത്യം
  • അവലോകനം
  • ഫിലിം
  • ചിന്ത - മതം‌
  • ഹെല്‍ത്ത്‌
  • ചരമം
  • സ്പെഷ്യല്‍
  • CARTOON
  • VISA
  • MATRIMONIAL
  • ABOUT US

image

'കര്‍ഷകരുടെ പ്രശ്‌നം പരിഹരിക്കാനുള്ള പ്രാപ്തി നിങ്ങള്‍ക്കില്ല; തെറ്റായ എന്തെങ്കിലും നടന്നാല്‍ നാമെല്ലാം ഉത്തരവാദികളാകും': സുപ്രീംകോടതി

VARTHA 11-Jan-2021
VARTHA 11-Jan-2021
Share
image

കാര്‍ഷിക നിയമഭേദഗതി നടപ്പാക്കുന്നത് നിര്‍ത്തിവയക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് സുപ്രീംകോടതി.


നിയമഭേദഗതി തല്‍ക്കാലം നടപ്പാക്കരുതെന്ന് സുപ്രീംകോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടു. കര്‍ഷക സമരത്തിന്റെ പശ്ചാത്തലത്തില്‍ ഒരു കൂട്ടം ഹര്‍ജികളാണ് സുപ്രീംകോടതിയുടെ പരിഗണനയക്ക് വന്നത്. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ 3 അംഗ ബഞ്ചാണ് കേസ് പരിഗണിച്ചത്.


നിയമം നടപ്പാക്കിയ കേന്ദ്ര സര്‍ക്കാരിന്റെ നിലപാടില്‍ അതൃപ്തി പ്രകടിപ്പിച്ച കോടതി പല സംസ്ഥാനങ്ങളില്‍ നിന്നും ബില്ലിനെതിരെ രംഗത്ത് വന്നതും ചൂണ്ടിക്കാട്ടി. ഇത്രയും നാള്‍ നടന്ന ചര്‍ച്ചകള്‍ ഫലം കണ്ടില്ലെന്നും അതുകൊണ്ട് പ്രശ്‌ന പരിഹാരത്തിനുള്ള നിര്‍ദേശങ്ങള്‍ പരിഗണിക്കാന്‍ വിദഗ്ധ സമിതി രൂപീകരിക്കാമെന്ന സുപ്രീംകോടതി മുന്നോട്ട് വച്ചിട്ടുണ്ട്.


പറയേണ്ടി വന്നതില്‍ ഖേദമുണ്ട്. എങ്കിലും കേന്ദ്രസര്‍ക്കാര്‍ എന്ന നിലയില്‍ ഈ പ്രശ്‌നത്തിന് പരിഹാരം കാണാനുള്ള പ്രാപ്തി നിങ്ങള്‍ക്കില്ല. മതിയായ ചര്‍ച്ചകളില്ലാതെ നിങ്ങള്‍ നിയമങ്ങളുണ്ടാക്കിയതാണ് സമരത്തില്‍ കലാശിക്കാനിടയാക്കിയത്. അതുകൊണ്ട് നിങ്ങള്‍ തന്നെ സമരത്തിന് പരിഹാരം കാണണം- കര്‍ഷക നിയമങ്ങള്‍ തല്‍ക്കാലം നടപ്പാക്കരുതെന്ന് സുപ്രധാന നിര്‍ദേശം നല്‍കുന്നതിനിടെ അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാലിനോട് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ പറഞ്ഞ വാക്കുകളാണിവ.


രാജ്യതലസ്ഥാനത്ത് അതിശൈത്യത്തിലും കനത്തമഴയിലും തുടരുന്ന കര്‍ഷക സമരത്തെ കേന്ദ്രസര്‍ക്കാര്‍ കൈകാര്യം ചെയ്ത രീതിയും കോടതിയില്‍ വിമര്‍ശിക്കപ്പെട്ടു. 


എന്തെങ്കിലും തെറ്റായി നടന്നാല്‍ നാമോരോരുത്തരും ഉത്തരവാദികളായിരിക്കും എന്നു പറഞ്ഞ ചീഫ് ജസ്റ്റിസ്, തങ്ങളുടെ കൈകളില്‍ ആരുടെയും രക്തം പുരളാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും കൂട്ടിച്ചേര്‍ത്തു. കര്‍ഷക നിയമങ്ങള്‍ക്കെതിരെയുള്ളതും കര്‍ഷക പ്രതിഷേധങ്ങള്‍ക്കെതിരെയുള്ളതുമായ ഒരു കൂട്ടം ഹര്‍ജികള്‍ പരിഗണിക്കുകയായിരുന്നു കോടതി.


പ്രശ്‌നം പരിഹരിക്കുന്നതിന് കേന്ദ്രസര്‍ക്കാരിന് സാധിക്കുന്നില്ല എന്നു പറയേണ്ടിവരുന്നതില്‍ ഖേദമുണ്ട്. ആവശ്യമായ കൂടിയാലോചനകള്‍ ഇല്ലാതെ നിയമം ഉണ്ടാക്കിയതാണ് ഇത്തരമൊരു സമരത്തിലേയ്ക്ക് നയിച്ചത്. അതുകൊണ്ട് സര്‍ക്കാര്‍ പ്രശ്‌നം പരിഹരിച്ചേ മതിയാകൂ എന്നും കോടതി പറഞ്ഞു.


പ്രതിഷേധത്തിന് ഞങ്ങള്‍ എതിരല്ല. നിയമം സ്റ്റേ ചെയ്യുകയാണെങ്കില്‍ പ്രതിഷേധക്കാരുടെ ആശങ്ക ഉള്‍ക്കൊള്ളാന്‍ തയ്യാറാകുമോ എന്ന് കോടതി സര്‍ക്കാരിനോട് ചോദിച്ചു. 


സെപ്റ്റംബറില് കേന്ദ്രസര്ക്കാര് പാസാക്കിയ മൂന്ന് കാര്ഷിക നിയമങ്ങള്ക്കെതിരായ പ്രതിഷേധം തിങ്കളാഴ്ച 47-ാം ദിവസത്തിലേക്കാണ് കടന്നത്.


നിയമങ്ങള് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് കര്ഷകരുടെ ആശങ്കകള് പരിഹരിക്കാന് കമ്മിറ്റിയെ നിയമിക്കണമെന്നും അവരുടെ റിപ്പോര്ട്ട് വരുന്നതുവരെ നിയമങ്ങള് നടപ്പാക്കുന്നത് നീട്ടിവയ്ക്കണമെന്നും ഇല്ലെങ്കില് ഞങ്ങള്ക്കതു ചെയ്യേണ്ടിവരുമെന്നും രൂക്ഷമായ ഭാഷയില് കോടതി സര്ക്കാരിനു മുന്നറിയിപ്പു നല്കി. കോടതിയില് വാദം പുരോഗമിക്കുകയാണ്.




Facebook Comments
Share
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
News in this section
''സാഹോദര്യവും സമാധാനവും പുലരട്ടെ''; മാര്‍പാപ്പയുടെ ഇറാഖിലെ ചരിത്ര സന്ദര്‍ശനം അവസാനിച്ചു
കുഞ്ഞ് കറുത്തതാകുമോയെന്ന് രാജകുടുംബം ഭയന്നിരുന്നു: ഒപ്രാ വിന്‍ഫ്രിയോട് മേഗൻ
സമാധാനമാണ് ഭാവി നന്‍മയ്ക്കുള്ള വാക്സിൻ: ഫ്രാൻസിസ് മാർപാപ്പ
സംസ്ഥാനത്ത് 1412 പേര്‍ക്ക് കൂടി കോവിഡ് ബാധിച്ചു, 39,046 സാമ്പിളുകളാണ് പരിശോധിച്ചു
സംസ്ഥാനത്ത് 48,960 ഡോസ് വാക്‌സിനുകള്‍ കൂടിയെത്തി
ബ്രിട്ടനില്‍ കോവിഡ് ബാധിച്ച് ഒരു മലയാളി സ്ത്രീ കുടി മരിച്ചു
കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി, നടന്‍ ശ്രീനിവാസന്‍, സംവിധായകന്‍ സിദ്ദിഖ് എന്നിവര്‍ ട്വന്റി20യില്‍; സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു
മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ഉള്‍പ്പടെ സംവരണ കേസുകളിലെ വിധികള്‍ പുനപരിശോധിക്കാന്‍ സുപ്രീംകോടതി
പ്രതിയോട് വിവാഹം കഴിക്കാമോ എന്ന് ചോദിച്ചിട്ടില്ല, പ്രചരിച്ചത് തെറ്റായ വാര്‍ത്ത : ചീഫ് ജസ്റ്റിസ് ബോബ്‌ഡെ
ചെന്നിത്തലയുടെ പഞ്ചായത്തില്‍ കോണ്‍ഗ്രസ് പിന്തുണയോടെ എല്‍ഡിഎഫിന് ജയം
പുഷ്പഗിരി മെഡിക്കൽ കോളജ് ആശുപത്രിക്ക് അഭിനന്ദനം''-ബിന്ദു ജയകുമാർ, തിരുവല്ല നഗരസഭാ ചെയർ പേഴ്സൺ
എസ്‌എസ്‌എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റി വയ്ക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍
സ്റ്റാലിന്‍ തന്‍റെ ആശയങ്ങളും പദ്ധതികളും തട്ടിയെടുക്കുന്നു: കമല്‍ഹാസന്‍
തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്: കാര്‍ഡ് ഒന്നിന് ആയിരം രൂപ; ഡിഎംകെ തിരഞ്ഞെടുപ്പ് പ്രകടനപത്രിക പുറത്തുവിട്ടു
തന്നോട് എന്തിനാണ് ഇത്രയും ദേഷ്യമെന്ന് മമതയോട് മോദി
ഒന്നും ഒളിച്ചുവയ്‌ക്കാനില്ല, തെറ്റ്‌ ചെയ്‌തിട്ടുണ്ടെങ്കില്‍ പുറത്തുവരും; ഐ.ടി റെയ്‌ഡില്‍ താപ്‌സി പന്നു
ടെസ്റ്റ് പരമ്ബര വിജയം :ഇന്ത്യയെ അഭിനന്ദിച്ചും ആതിഥ്യമര്യാദയ്‌ക്ക് നന്ദി അറിയിച്ചും ജോ റൂട്ട്
സഞ്ജു സാംസണ്‍‍ ഇനി കേരളത്തിന്‍റെ തെരഞ്ഞെടുപ്പ് ഐക്കണ്‍; ഇ ശ്രീധരനെ ഒഴിവാക്കി
ഭവന വായ്പാ പലിശ നിരക്ക് കുറച്ച്‌ കൂടുതല്‍ ബാങ്കുകള്‍
അംബാനിയുടെ വീടിനു സമീപം കാറില്‍ സ്‌ഫോടക വസ്തു; അന്വേഷണം എന്‍ഐഎയ്ക്ക്

Pathrangal

  • Malayala Manorama
  • Mathrubhumi
  • Kerala Kaumudi
  • Deepika
  • Deshabhimani
  • Madhyamam
  • Janmabhumi

US Websites

  • Santhigram USA
  • Kerala Express
  • Joychen Puthukulam
  • Fokana
  • Fomaa
CONTACT ARCHIVE ABOUT US PRIVACY POLICY
image image

Copyright © 2020 emalayalee.com - All rights reserved.

Webmastered by MIPL, web hosting calicut