image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
  • HOME
  • OCEANIA
  • EUROPE
  • GULF
Emalayalee
  • PAYMENT
  • നവലോകം
  • ഫോമാ
  • FANS CLUB
ഉള്ളടക്കം
  • ഗള്‍ഫ്‌
  • യൂറോപ്
  • OCEANIA
  • നവലോകം
  • PAYMENT
  • എഴുത്തുകാര്‍
  • ഫൊകാന
  • ഫോമാ
  • മെഡിക്കല്‍ രംഗം
  • US
  • US-RELIGION
  • MAGAZINE
  • HELPLINE
  • നോവല്‍
  • സാഹിത്യം
  • അവലോകനം
  • ഫിലിം
  • ചിന്ത - മതം‌
  • ഹെല്‍ത്ത്‌
  • ചരമം
  • സ്പെഷ്യല്‍
  • CARTOON
  • VISA
  • MATRIMONIAL
  • ABOUT US

image

ദുഷ്യന്തന്‍ (കവിത: തമ്പി ആന്റണി)

SAHITHYAM 04-Apr-2018
SAHITHYAM 04-Apr-2018
Share
image
അവള്‍
ഇന്‍ബോക്‌സില്‍ വന്നിട്ട്
“ഓര്‍ക്കുന്നില്ലേ
നമ്മള്‍ ഒന്നിച്ചു “

ഓ അന്ന് ആ പൂനിലാവുള്ള
ഹേമന്ത രാത്രിയില്‍
അവന്‍ പറഞ്ഞു

അവള്‍ വികാരപരവശയായി
“അല്ലയോദുഷ്യന്തമഹാരാജാവേ..”

അവന്‍
“അല്ലയോ മുനികുമാരി ..
എങ്ങനെ മറക്കും
മാലിനിനദിയുടെ തീര്‍ത്ത്
നിന്റെ കാലില്‍ ദര്‍ഭമുന ..”

മണ്ണാങ്കട്ട
ദര്‍ഭമുനയല്ല ഗര്‍ഭമുന
അതും പൊരിവെയിലത്തു
ആ പാറത്തോടിന്റെ കരക്ക്
ദേഹത്ത് മുഴുവനും
കുപ്പിച്ചില്ലല്ലേ കുത്തികയറിയത്
ഒക്കെ മറന്നു
പരമ ദുഷ്ടന്‍ ദുഷ്യന്തന്‍
അവന്‍ ഓടി ..


Facebook Comments
Share
Comments.
image
Antony Thekkek
2018-06-24 18:51:49
Thank you for the positive comments. It’s very encouraging 
Thampy Antony 
image
ഡോ.ശശിധരൻ
2018-04-05 22:38:23
വള്ളത്തോളിന്റെ കവിതയല്ല ഇവിടെ സംവാദം ചെയുന്നത് .തമ്പി ആന്റണിയുടെ കവിതയാണ്. (ഡോ.ശശിധരൻ)
image
വിദ്യാധരൻ
2018-04-05 21:12:02
ഉണ്ടായിരുന്നെങ്കിൽ ഡോക്ട്ർ ശശിധരൻ കണ്ട 
അഗാധന്തർഭാവങ്ങളൊക്കെ ഈ കവിതയിൽ 
നന്നായിരുന്നേനെ കവിത രസിക്കുമായിരുന്നു 
ശാകുന്തളംപ്പോൽ വായിപ്പവർക്കൊക്കെയും 


ശാകുന്തളത്തിലെ ചില കവിതാ ശകലങ്ങൾ 

'കല്യാണംഗി ചിലയടി നട-
        ന്നിട്ട് പിന്നീടകസ്‌മാൽ 
പുല്ലിൻറഗ്രം പദഭുവി തറ -
       ചെന്നപ്പോൽ നിന്നുകൊണ്ടാൾ ;
ചൊല്ലാമല്ലോ തരുതതിയതിൻ 
      ശാഖയിൽകൊണ്ടുടക്കീ-
ട്ടല്ലെന്നാലും മരവുരി വിടീ -
      ക്കുന്നപോൽ പിന്തരിഞ്ഞാൾ' ( വലിയ കോയിത്തമ്പുരാൻ )

"കൊണ്ടൽവേണിയൊരു  രണ്ടുനാലടി നടന്നതി-
             ലതിനു മുമ്പുതാൻ 
കൊണ്ടു ദർഭമുന കാലിലൊന്നു വെറുതെ നടി -
             ച്ചു നിലകൊണ്ടിതെ 
കണ്ഠവും ബത തിരിച്ചു നോക്കിയവൾ വല്ക്കലാ -
            ഞ്ചലമിലച്ചലിൽ 
കൊണ്ടുടക്കുമൊരു മട്ട്  കാട്ടി വിടുവിച്ചിടു-
             ന്ന കപടത്തൊടെ"  (രാജരാജവർമ്മ കോയിത്തമ്പുരാൻ )

                   അധരം തളിർപോലരുണം
     മൃദുതരവിടപത്തിനൊക്കുമേ കൈകൾ;
                 മലർപോലെ അവയവങ്ങളിൽ
     മുതിരുന്നു മനോഞ്ജമായ താരുണ്യം (ശാകുന്തളം -വള്ളത്തോൾ )


"ലോലാപാംഗേഷിതൻ നീ പല തവണ തൊടു -
            ന്നൂ വിറക്കൊള്ളുവോളെ 
ച്ചാലേ ചെന്നാലപിപ്പൂ ചെവിയിൽ മൃദുനിഗൂ-
            ഡോക്‌തി ചൊല്ലുന്നപോലെ;
കൈരണ്ടും കൊണ്ടു തട്ടുന്നവളുടെ രതിസ-
           ത്തായ ചുണ്ടാസ്വാദിപ്പൂ-
നേരന്വേഷിക്കയാൽ വഞ്ചിതർ മദുകാരമേ,
           ഞങ്ങൾ; നീ താൻ കൃതാർത്ഥൻ !" (വള്ളത്തോൾ )
                   
ഈ ഭാവങ്ങളും രചനാ വൈഭവങ്ങളുമാണ്  ആധുനിക കവിതകളിൽ കാണാൻ കഴിയാത്തത് .  മേൽപ്പറഞ്ഞ   കവിതാ ശകലങ്ങൾ വായിക്കുന്നവർക്ക് മറ്റൊരു വ്യാഖാനത്തിന്റെ ആവശ്യം ഇല്ല .  

image
andrew
2018-04-05 15:36:59

A beautiful piece of Art, you were very successful in bringing out Nature’s way of primary instincts and the later effect of  ‘Natures way’ when the conscience of civilization and morality hits the ever escaping tendency of humans especially men.

Enrich e- Malayalee.

image
ഡോ.ശശിധരൻ
2018-04-05 14:27:08

എത്ര മനോഹരമായാണ് ശ്രീ.തമ്പി ആന്റണി അഗാധമായ അന്തർഭാവങ്ങളോടുകൂടി  കഠിനമായ മനുഷ്യന്റെ കാമചിന്തയെ  ധർമ്മ ചിന്തയിലേക്കു നയിച്ച് സമന്വയിച്ചിരിക്കുന്നത്.ആണുങ്ങൾ അവസരം കിട്ടിയാൽ ആരെയും കാമസംതൃപ്തിക്കുവേണ്ടി ഉപയോഗിച്ചു തന്ത്രപൂർവം അവിടുനിന്നും കടന്നു കളയുന്നു .അന്ന് ദുഷ്യന്തൻ അപ്രകാരം ചെയ്തു കടന്നു കളഞ്ഞിട്ടും പിന്നീട് തന്റെ അങ്ങേയറ്റത്തെ ദുഃഖം കൊണ്ടും സഹിഷ്‌ണതകൊണ്ടും ശകുന്തളയെ തന്റെ പരിശുദ്ധമായ രാജകീയമായ ജീവിതത്തിലേക്ക് തെറ്റ് മനസ്സിലാക്കി തിരിച്ചുകൊണ്ടുവരുന്നു. ശകുന്തളയുടെയും ദുഷ്യന്തന്റെയും കാമത്തിന് ഒരു ആത്മനിയന്ത്രണമുണ്ടായിരുന്നു. ഇന്ന് കാമശമനം കഴിഞ്ഞാൽ ഏതെങ്കിലും രീതിയിൽ സ്ത്രീയെ ഇല്ലായ്‌മ ചെയ്യാൻ പുരുഷൻ ശ്രമിക്കുന്നു. അന്നും ഇന്നും കാണുന്ന കാമ സംസ്കാരത്തെ ,കാമ വ്യത്യാസത്തെ  വളരെ വിചാരവിവേകത്തോടെ ശ്രീ. തമ്പി ആന്റണി ഈ കൊച്ചു കവിതയിലൂടെ യുക്തിപൂർവം സമന്വയിപ്പിച്ചു അവതരിപ്പിച്ചിരിക്കുന്നു .

(ഡോ.ശശിധരൻ)


image
വിദ്യാധരൻ
2018-04-05 12:31:37
ആരും ആരേക്കാൾ ഉന്നതനല്ലതോർക്കണം  
ആരാഞ്ഞിടാത്ത ഗുണങ്ങളുണ്ടു നിന്നിലും 
ആരായുകയിലത് കണ്ടെത്താം നിശ്ചയമെന്ന 
കാര്യം മനസ്സിലാക്കുക വായനക്കാരാ നീ 
കുത്തി നോവിക്കുക എഴുത്തുകാരെ ഇടിയ്ക്കിടെ 
കുത്തുവാക്കാൽ വിമർശനങ്ങളാൽ 
തത്വം പ്രസംഗിക്കും തത്ത്വചിന്തകരുടെ 
സത്വം പുറത്തുവരും സമ്മർദ്ദം ഏറുമ്പോൾ 
കണ്ടിടാം അവരുടെ തനിനിറം വ്യക്തമായി 
ശുണ്ഠിയുള്ളവർ അഹംഭാവികൾ  കുബുദ്ധികൾ 
തിരിയുന്നു  പ്രപഞ്ചം  സ്വന്ത തലയിലെന്നു 
കരുതുന്നു പമ്പര വിഡ്ഡികൾ ഉദ്ദണ്ഡർ 
വമ്പരെന്ന് നീ കരുതുന്നവർ ഒക്കെയും 
കൊമ്പുകുത്തും നിന്നെ നീ അറിയുമ്പോൾ 

image
Vayanakaran,Houston.
2018-04-05 06:44:26
some of the writers here show their big face and refuse to acknowledge comments. They call Editor and tell him to remove comments. Those people should not post their trash articles on this blog.
Thampy Antony is a great personality and welcome comments. We need articles like this. Not the ones from self-proclaimed egoists who ran out of talents to write Kavitha . No one wants to read those trash. We need writers like Thampy Antony
image
ശകുന്തള
2018-04-04 23:36:33
ദുഷിച്ചു നാറുന്ന കയ്യിലിരിപ്പ് 
പേര് ദുഷ്യന്തൻ !
നിന്നെ വിടമാട്ടെ 
അന്ന് നീ എന്തെല്ലാം പറഞ്ഞാണ് പറ്റിച്ചത്? 
ഇപ്പോൾ ഒന്നും അറിയില്ല പോലും! 
ഡി എൻ എ ടെസ്റ്റിലൂടെ 
ഞാൻ തെളിയിക്കും 
കൊച്ചിന്റെ തന്ത 
നീ തന്നെ എന്ന് 
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
News in this section
ആരും കേൾക്കാത്ത നിലവിളികൾ: കഥ; മിനി സുരേഷ്
സംബോധനം (കവിത: വേണുനമ്പ്യാര്‍)
വരുന്നു ഞങ്ങള്‍ കര്‍ഷക അതിജീവന രണാങ്കണത്തില്‍ (എ.സി. ജോര്‍ജ്ജ്)
കാര്യസ്ഥന്‍ (നോവല്‍ -അധ്യായം -4: കാരൂര്‍ സോമന്‍)
മായാത്ത കറുപ്പ് (കവിത - ബിന്ദു ടിജി)
ഒരു കഥയില്ലാക്കഥ. (കഥ : രമണി അമ്മാൾ )
അടുത്തടുത്ത വീടുകളിൽ ( കവിത : ആൻസി സാജൻ )
വെറുതെ ഒരുസ്വപ്നം ( കഥ : സൂസൻ പാലാത്ര )
മാതൃഭാഷാദിനം (കവിത: രേഖാ ഷാജി മുംബൈ)
ബുദ്ധന്റെ കൂടുമാറ്റം (കവിത: വേണുനമ്പ്യാർ)
നീലച്ചിറകുള്ള മൂക്കുത്തികൾ -- 53 - സന റബ്സ്
ഗർഭപാത്രം (കഥ : പാർവതി പ്രവീൺ ,മെരിലാൻഡ്)
പാമ്പും കോണിയും - നിർമ്മല - നോവൽ - 34
തനയ ദുഃഖം ( കവിത : സിസിലി. ബി (മീര) )
വിഷവൃക്ഷം (ചെറുകഥ-സാംജീവ്)
താമസൻ (കവിത: ഉഷാ ആനന്ദ്)
ഐക്കനും വർക്കിയും (കഥ-കെ. ആർ. രാജേഷ്‌)
കേരള സാഹിത്യ അക്കാഡമി സമഗ്ര സംഭാവന പുരസ്കാരം റോസ്മേരിക്ക് : ആൻസി സാജൻ
മാസ്ക്കുകൾ പറയാത്തത് (കഥ : ശ്രീജ പ്രവീൺ)
സ്‌നേഹത്തിന്‍ മഞ്ജീര ശിഞ്ജിതങ്ങള്‍ (കവിത: മാര്‍ഗരറ്റ് ജോസഫ്)

Pathrangal

  • Malayala Manorama
  • Mathrubhumi
  • Kerala Kaumudi
  • Deepika
  • Deshabhimani
  • Madhyamam
  • Janmabhumi

US Websites

  • Santhigram USA
  • Kerala Express
  • Joychen Puthukulam
  • Fokana
  • Fomaa
CONTACT ARCHIVE ABOUT US PRIVACY POLICY
image image

Copyright © 2020 emalayalee.com - All rights reserved.

Webmastered by MIPL, web hosting calicut