image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
  • HOME
  • OCEANIA
  • EUROPE
  • GULF
Emalayalee
  • PAYMENT
  • നവലോകം
  • ഫോമാ
  • FANS CLUB
ഉള്ളടക്കം
  • ഗള്‍ഫ്‌
  • യൂറോപ്
  • OCEANIA
  • നവലോകം
  • PAYMENT
  • എഴുത്തുകാര്‍
  • ഫൊകാന
  • ഫോമാ
  • മെഡിക്കല്‍ രംഗം
  • US
  • US-RELIGION
  • MAGAZINE
  • HELPLINE
  • നോവല്‍
  • സാഹിത്യം
  • അവലോകനം
  • ഫിലിം
  • ചിന്ത - മതം‌
  • ഹെല്‍ത്ത്‌
  • ചരമം
  • സ്പെഷ്യല്‍
  • CARTOON
  • VISA
  • MATRIMONIAL
  • ABOUT US

image

കണ്ണാടിജ്ജന്നല്‍ (കവിത: ചെറിയാന്‍ കെ ചെറിയാന്‍)

AMERICA 20-Oct-2013
AMERICA 20-Oct-2013
Share
image
അടച്ച ജാലകത്തിന്റെ
കണ്ണാടില്ലു പൊട്ടവേ
അതിലൂടെ വരുന്നല്ലോ
കാറ്റിന്‍ സൗരഭസൗഹൃദം !

ആരാവാം, നിങ്ങളാരാവാം,
കീസൃതിക്കരുമാടികള്‍
കല്ലാലിന്നു തകര്‍ത്തൂ മേ
ഹൃദയത്തിന്റെ ജാലകം ?

കല്ലെറിഞ്ഞു കളിക്കാനേ
നിങ്ങള്‍ക്കേറുന്നു കൗതുകം !
തല്ലുകൂടി രസിക്കാനേ
നിങ്ങള്‍ക്കിന്നീള്ളിലാഗ്രഹം !

നീലാകാശപ്പരപ്പിന്മേല്‍
സൂര്യഗോളകപമ്പരം
കറങ്ങുന്നൂ പകല്‍തോറും
ചെന്നീടീവിനീരുട്ടീവാന്‍ !

വര്‍ഷകാലം പറപ്പിക്കും
മീകില്‍ക്കീറുകളൊക്കെയീം
നീലപ്പട്ടങ്ങളല്ലല്ലീ ?
ചെല്ലീവിന്‍ നൂല്‍ പിടിക്കീവാന്‍ !

എന്നിട്ടുമെന്തിനേ നിങ്ങള്‍
കീരുത്തംകെട്ട കുട്ടികള്‍
കല്ലെറിഞ്ഞുതകര്‍ത്തൂ മേ
ഹൃദയത്തിന്റെ ജാലകം ?

പഴീതിന്‍ പിറകില്‍ ചെന്നി-
ട്ടൊളികണ്ണു തൊടീത്തതും
ഓടി നിങ്ങള്‍ മറഞ്ഞല്ലോ
കീസൃതിക്കരുമാടികള്‍.

ആരാണുടന്നത`ന്ന'ല്ലെ-
ന്നാരായാന്‍ വെമ്പലേറവേ
അരുതെന്നീ വിലക്കുന്നൂ
മന്ദമാരുതസൗരഭം.

`ചുമ്മാതിരിക്കുകെ'ന്നല്ലീ
മണ്ണാത്തിക്കിളി തന്‍ സ്വരം ?
`വേണേല്‍ വാലു കടിച്ചോളൂ,
ഹസിപ്പൂ വാലിളക്കികള്‍.

എങ്കിലും നിങ്ങളെത്തേടാന്‍,
തീടയ്‌ക്കിട്ടൊന്നു പോടുവാന്‍
ദംഭിനാല്‍ വെള്ളി കെട്ടിച്ച
ചൂരല്‍ പേറിയിറങ്ങീവന്‍.

കൊടീംങ്കാറ്റു കണക്കേറെ-
പ്പിടഞ്ഞു നടകൊള്ളവേ
അത്ഭുതാര്‍ദ്രതയാര്‍ന്നെന്നെ
നോക്കിനില്‍ക്കും വസീന്ധര.

വഴി തെറ്റിക്കുവാന്‍ വേണ്ടി
പ്പാത പാരം വളഞ്ഞുപോം;
ചരലും കല്ലുമെന്‍ നേര്‍ക്കായ്‌
നില്‍ക്കും നിശിതനിശ്ചലം.

കിളുന്നു കുട്ടികള്‍ നിങ്ങള്‍
പേടിപൂണ്ട മുഖത്തൊടേ
ചെമ്പരുത്തിപ്പടര്‍പ്പിന്റെ
പിന്നില്‍ പാത്തു പതുങ്ങിടും.

ഞാന്‍ വിദൂരത്തീ കണ്‍നട്ടാ-
പ്പാതയൂടെ നടക്കവേ,
നിങ്ങളാശ്വാസനിശ്വാസം
തൂകി മിണ്ടാതെ നില്‍ക്കവേ,

അണ്ണാന്‍ കിടാങ്ങളെന്‍ നേര്‍ക്കായ്‌
കണ്‍ മിഴിച്ചുറ്റു നോക്കിടീം,
ചാടിത്തിരിഞ്ഞു പായുമ്പോള്‍
വാലാല്‍ മാടി വിളിച്ചിടും.

`പോരൂ, തണ്ണീര്‍ കുടിച്ചിട്ടു
പോകാം', ചോലകളാര്‍ത്തിടീം.
`വെയിലാറീട്ടു പൊയ്‌ക്കൂടേ?'
ചോദിക്കീം വമ്പനാല്‍ത്തണല്‍.

നെറ്റിത്തടത്തിലൊന്നൊന്നായ്‌
ഉരുളും വേര്‍പ്പുതുള്ളികള്‍
ചാലായ്‌ മാറീന്ന നേരത്തീ
ഞാനാല്‍ത്തറയിലെത്തിടും.

പച്ചപ്പുല്ലുകളെമ്പാടും
മെത്തപ്പായ വിരിച്ചതില്‍
ഞാനീടന്‍ കൈകള്‍ പിന്‍ കുത്തി
ക്കാലും നീട്ടിയിരിക്കവേ,

വീശാന്‍ വിശറിയും കാട്ടി
ക്കുടപ്പനകളാഞ്ഞിടീം.
അടയ്‌ക്കാമരമോര്‍മ്മിക്കും:
`മീറുക്കാറുള്ളതല്ലയോ?

എത്ര നാളെത്രനാള്‍ കൂടി
വന്നതാണീ വിരുന്നിനായ്‌ !
അമ്പരപ്പാര്‍ന്നുലഞ്ഞിടും
അന്തര്‍മ്മുഖവിഭാവന:

`ഇത്ര നാളി,ത്രനാളും ഞാന്‍
കഴിഞ്ഞതിരുളില്‍ സ്വയം;
ഹൃത്താമെന്‍ ജാലകത്തിന്റെ
പിന്നില്‍ മൂഢമനാരതം.

ഏതോ മൂകവിഷാദത്തിന്‍
മടി പറ്റിക്കിടക്കയാല്‍,
ഏതോ വ്യര്‍ത്ഥഭയത്താലുള്‍-
ക്കണ്‍കള്‍ പൂട്ടിപ്പിടയ്‌ക്കയാല്‍,

ചെറുപ്പം തൊട്ടെന്നെ മാറ-
ത്തേന്തിപ്പോറ്റിയൊരമ്മയെ,
ധരിത്രിയെ, മറന്നൂ ഞാന്‍,
പൊറീക്കീക, പൊറുക്കുക!

പുഞ്ചിരിക്കാന്‍ പഠിപ്പിച്ച
പുലരിത്തുടുഭംഗിയെ
വഞ്ചനക്കണ്‍കളാല്‍ നോക്കീ,
പൊറുക്കുക, പൊറുക്കുക!

എന്തിനായെ,ന്തിനായേവം,
നന്ദി കെട്ട മനസ്സോടേ
എന്നെപ്പുണര്‍ന്നീ ഞാനെന്നും
എന്നില്‍ത്തന്നേ കഴിഞ്ഞുപോയ്‌ !

തൂമയില്‍ കൈ കോര്‍ത്തുനില്‍പൂ
സൗഹൃദാര്‍ദ്രം ചരാചരം;
അന്യനായതു ഞാന്‍ മാത്രം
വന്ദ്യമാം തറവാടിതില്‍ !

തപ്‌തമാമൊരു നിശ്വാസാ-
ലീള്ളം വിങ്ങിപ്പിടയ്‌ക്കിലും
അന്‍പൊടെന്‍ കവിളില്‍ത്തട്ടി-
പ്പുല്‍കും കാറ്റിന്റെ കയ്യുകള്‍.

ചിന്തയില്‍ കുങ്കുമം ചാര്‍ത്തും
സന്ധ്യ, താരാസീമങ്ങളെ
അംബരം കുമ്പിളില്‍ നീട്ടും
സഹതാപസ്‌മിതത്തൊടേ.

കിടാങ്ങള്‍ നിങ്ങളെപ്പോറ്റു-
മമ്മയാമീ വസുന്ധര
പെറ്റതാണെന്നെയും പക്ഷേ
ഞാനിന്നന്യന്‍ അനാശ്രയന്‍.

തെറ്റിതെന്റേതെന്നറിഞ്ഞോ-
രപരാധവിമൂകത
മീറ്റിനില്‍ക്കും മാപ്പിരന്നെന്‍
മാറില്‍, മന്നിന്നീദാരത

തമസ്സാം തന്നുടുപുട-
ത്തുമ്പാലെന്നെപ്പൊതിഞ്ഞിടും;
വനപുഷ്‌പസുഗന്ധത്താല്‍
നിശ്വസിച്ചു പീണര്‍ന്നിടും !

അപ്പൊഴെന്‍ഹൃദയാന്ധ്യത്തി-
ലനവദ്യാനുഭൂതികള്‍
സത്യബോധോദയത്താലേ
ചൊരിയും ദിവ്യസൂക്തികള്‍:

`എന്തിനാരെപ്പഴിക്കേണം?
എന്തിനേ കലഹിക്കണം?
കീറ്റമറ്റവനേകട്ടേ
കുറ്റവാളിക്കു ശിക്ഷകള്‍...'

മീഗ്‌ദ്ധമീയാശയത്തിന്റെ
വികാസപരിരംഭണാല്‍
ബുദ്ധനായിത്തിരിന്നെത്തി
മുറിയില്‍ച്ചൈന്നു കേറി ഞാന്‍

തകര്‍ന്ന ജാലകത്തിന്റെ
കണ്ണാടിപ്പഴുതൂടവേ
നുകര്‍ന്നിടും നുകര്‍ന്നീടും
കാറ്റിന്‍ സൗരഭസൗഹൃദം !


image Read More
image
Facebook Comments
Share
Comments.
image
Fr. Shebaly
2013-10-20 19:09:13
കിടാങ്ങൾ നിങ്ങളെപ്പോറ്റു­
മമ്മയാമീ വസുന്ധര
പെറ്റതാണെന്നെയും പക്ഷേ
ഞാനിന്നന്യൻ അനാശ്രയൻ.

എന്തിനാരെപ്പഴിക്കേണം?
എന്തിനേ കലഹിക്കണം?
കുറ്റമറ്റവനേകട്ടേ
കുറ്റവാളിക്കു ശിക്ഷകൾ...`

ചെറിയാൻ സാർ,

വായനക്കാരന്റെ മനസിൽ ഒരു നൊമ്പരക്കാറ്റായി ഈ കവിതയും ഇതിലെ വരികളും.

എന്റെ ചെറുപ്പത്തിൽ പ്രൊഫ.കെ.എം.തരകന്റെ സാഹിത്യ സംവാദങ്ങളിലെ ഒരു കഥാപാത്രമായി  ഞങ്ങളെ ഏറെ കൊതിപ്പിച്ച മഹാ കവി ചെറിയാൻ കെ. ചെറിയാൻ സാറിന്‌ ഒരാരാധകന്റെ നമോവാകം

ഫാ. ഷേബാലി


Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
News in this section
ലോക സംഗീതത്തിലെ മലയാളീ നാമം വിജയ ഭാസ്കർ മേനോൻ അന്തരിച്ചു
വാക്‌സിൻ : ട്രംപിന് തന്നെ അതിന്റെ ക്രെഡിറ്റ് (ബി ജോൺ കുന്തറ)
ദൃശ്യത്തിന്റെ രണ്ടാം ഭാഗം പോലെ ഏഴാമത് ഐ ഫോൺ (ശ്രീകുമാർ ഉണ്ണിത്താൻ)
ഭാര്‍ഗവി അമ്മയുടെ നിര്യാണത്തില്‍ വെസ്റ്റ്‌ചെസ്റ്റര്‍ മലയാളീ അസോസിയേഷന്‍ അനുശോചനം രേഖപ്പെടുത്തി
കോവിഡിനെ നാം പിടിച്ചു കെട്ടിയോ?  രോഗബാധ കുറയുന്നു  
ക്‌നാനായ കത്തോലിക്കാ അസോസിയേഷനും, ദേവാലയവും സംയുക്തമായി പ്രോപ്പര്‍ട്ടി റീ ഫൈനാന്‍സിംഗ് നടത്തി
സ്റ്റിമുലസ് ചെക്ക്, ഓ.സി.ഐ. കാർഡ് (അമേരിക്കൻ തരികിട-124 മാർച്ച് 6)
സ്ത്രീകള്‍ ഇന്നും പോരാട്ട ഭൂമിയില്‍ (വനിതാദിന സ്‌പെഷല്‍: ദീപ ബിബീഷ് നായര്‍)
ദേവി എൻ്റെ കരുത്തുറ്റ കൂട്ടുകാരി.. (ഇരിക്കട്ടെ, സ്ത്രീക്കും ഒരു ദിനം-ഉയരുന്ന ശബ്ദം - 32 ജോളി അടിമത്ര)
ന്യൂയോര്‍ക്കില്‍ ഇന്ത്യന്‍ ഭക്ഷണശാലക്ക് തുടക്കമിട്ട് പ്രിയങ്ക ചോപ്ര
നൊറീൻ ഹസ്സൻ - ന്യൂ യോർക്ക് ഫെഡറൽ റിസർവ് ബാങ്ക് ആദ്യ വൈസ് പ്രസിഡന്റ്
1.9 ട്രില്യൺ സ്റ്റിമുലസ് പാക്കേജ് ബിൽ ചരിത്ര വിജയമെന്ന് ബൈഡൻ
സസ്‌പെൻഡഡ് കോഫി: നമുക്കും മാതൃകയാക്കാം
ബിഗ്ഗ് ബോസും മലയാളിയുടെ സദാചാര ബോധവും
വിനോദിനിയും സന്തോഷ് ഈപ്പന്റെ ആറാമത്തെ ഐഫോണും !! (ഷോളി കുമ്പിളുവേലി)
കാര്‍ട്ടൂണ്‍: സിംസണ്‍
കോവിഡ് പരിശോധനയ്ക്ക് വിധേയരാകുന്ന അമേരിക്കക്കാർ കുറയുന്നു
1.9  ട്രില്യൺ സഹായ ബിൽ പാസായി; 1400 ഡോളർ ഉടൻ ; മുഴുവൻ തുക കിട്ടാൻ  ചെയ്യേണ്ടത് 
ഫൊക്കാന ഇന്റര്‍നാഷണല്‍ വനിതാ ദിനാഘോഷം 'സ്‌നേഹ സാന്ത്വനം' മാര്‍ച്ച് 13 ന്
ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ കോമോയുടെ കോവിഡ് അധികാരങ്ങൾ പിൻവലിക്കുന്നു

Pathrangal

  • Malayala Manorama
  • Mathrubhumi
  • Kerala Kaumudi
  • Deepika
  • Deshabhimani
  • Madhyamam
  • Janmabhumi

US Websites

  • Santhigram USA
  • Kerala Express
  • Joychen Puthukulam
  • Fokana
  • Fomaa
CONTACT ARCHIVE ABOUT US PRIVACY POLICY
image image

Copyright © 2020 emalayalee.com - All rights reserved.

Webmastered by MIPL, web hosting calicut