പൂഞ്ച്: ഇന്ത്യാ- പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക്കിസ്ഥാന്‍
വീണ്ടും ഇന്ത്യന്‍ സൈനീകനെ വെടിവെച്ച് കൊലപ്പെടുത്തി. ഇന്ത്യ-പാക്
നിയന്ത്രണരേഖയിലെ പൂഞ്ചില്‍ പാക് സൈന്യം നടത്തിയ വെടിവയ്‌പില്‍ ഒരു ഇന്ത്യന്‍
സൈനികന്‍ കൊല്ലപ്പെട്ടു. സുബേദാര്‍ ബച്ചന്‍ സിംഗാണ് മരിച്ചത്.
ഒരാഴ്‌ചയ്‌ക്കുള്ളില്‍ ഇതു മൂന്നാം തവണയാണ് പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍
ലംഘിക്കുന്നത്.
വെടിവയ്‌പിനെ തുടര്‍ന്ന് ഇന്ത്യന്‍ സൈന്യവും ശക്തമായി
തിരിച്ചടിക്കുന്നുണ്‌ട്. പൂഞ്ച് മേഖലയില്‍ ഇപ്പോഴും ശക്തമായ വെടിവയ്‌പ്
നടക്കുന്നതായാണ് റിപ്പോര്‍ട്ട്.
ഇന്ത്യയുടെ പ്രതിരോധ മന്ത്രി ശ്രീമാൻ ആന്റണി അവർകൾ ഇതിനെ വളരെ പൈശാചീകമായും മൃഗീയമായും അപലപിച്ചു. ഇനിയും ഇങ്ങനെ പാകിസ്താൻ ചെയ്‌താൽ അവരോടു ഇനിയും മേലാൽ മിണ്ടാതിരിക്കുക തുടങ്ങിയ കടുത്ത നടപടികൾ എടുക്കേണ്ടി വരും എന്ന് അദ്ദേഹം തീർത്തു പറഞ്ഞു..
PTI2013-06-08 06:08:22
പാക്കിസ്ഥാനെതിരെ ആന്റണി വിട്ട വാണം ഇടയ്ക്കു വച്ച് ചീറ്റി പോയി. പാക്കിസ്ഥാന്റെ ഒരു കൊതുക് ആന്റണിയെ കടിക്കുകയും പ്രതിരോധശക്തി തീരെ ഇല്ലാത്തതിനാൽ അദ്ദേഹം ബോധംകെട്ടു വീഴുകയും ചെയ്യുത്
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല