image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
  • HOME
  • OCEANIA
  • EUROPE
  • GULF
Emalayalee
  • PAYMENT
  • നവലോകം
  • ഫോമാ
  • ഫൊകാന
ഉള്ളടക്കം
  • ഗള്‍ഫ്‌
  • യൂറോപ്
  • OCEANIA
  • നവലോകം
  • PAYMENT
  • എഴുത്തുകാര്‍
  • ഫൊകാന
  • ഫോമാ
  • മെഡിക്കല്‍ രംഗം
  • US
  • US-RELIGION
  • MAGAZINE
  • HELPLINE
  • നോവല്‍
  • സാഹിത്യം
  • അവലോകനം
  • ഫിലിം
  • ചിന്ത - മതം‌
  • ഹെല്‍ത്ത്‌
  • ചരമം
  • സ്പെഷ്യല്‍
  • VISA
  • MATRIMONIAL
  • ABOUT US

image

മാംസാഹാരികള്‍ വഞ്ചകരും കള്ളന്മാരുമെന്ന് പാഠപുസ്തകം

Health 18-Nov-2012
Health 18-Nov-2012
Share
ന്യൂഡല്‍ഹി: മാംസാഹാരം കഴിക്കുന്നവരെ മോശമായി ചിത്രീകരിക്കുന്ന സി.ബി.എസ്.ഇ. പാഠപുസ്തകത്തിനെതിരെ പ്രതിഷേധം ശക്തമായി. ആറാം ക്ലാസില്‍ രാജ്യത്തുടനീളം പഠിപ്പിക്കുന്ന 'ന്യൂ ഹെല്‍ത്ത് വേ (ഹെല്‍ത്ത്, ഹൈജീന്‍, ഫിസിയോളജി, സേഫ്റ്റി, സെക്‌സ് എജ്യുക്കേഷന്‍, ഗെയിംസ് ആന്‍ഡ് എക്‌സര്‍സൈസസ്) എന്ന പുസ്തകത്തിലാണ് മാംസാഹാരികളെ വഞ്ചകരും കളവു പറയുന്നവരും ലൈംഗികാതിക്രമങ്ങള്‍ നടത്തുന്നവരുമായി ചിത്രീകരിക്കുന്നത്.

പ്രസാധകരായ എസ്. ചന്ദ് പുറത്തിറിക്കിയ പുസ്തകത്തിന്റെ 'ഡു വീ നീഡ് ഫെ്‌ളഷ് ഫുഡ്' എന്ന ഭാഗത്ത് 56-ാം പേജിലാണ് വിവാദ പരാമര്‍ശമുള്ളത്. 'അവര്‍ വഞ്ചിക്കുകയും കളവു പറയുകയും ചെയ്യുന്നു. വാഗ്ദാനങ്ങള്‍ മറക്കുന്നവരും സത്യസന്ധതയില്ലാത്തവരും ചീത്തവാക്കുകള്‍ പ്രയോഗിക്കുന്നവരുമാണ്. മോഷണം നടത്തുകയും ശണ്ഠ കൂടുകയും ലൈംഗിക അക്രമങ്ങള്‍ നടത്തുന്നവരുമാണ്' - പുസ്തകം പറയുന്നു.

image
image
മാംസാഹാരം മനുഷ്യര്‍ക്ക് ആവശ്യമില്ലെന്നും ദൈവം സസ്യാഹാരികളായാണ് ആദത്തിനെയും അവ്വയെയും സൃഷ്ടിച്ചതെന്നും ദൈവം അവര്‍ക്ക് പഴങ്ങളും പരിപ്പും പച്ചക്കറികളുമാണ് കൊടുത്തതെന്നും പുസ്തകത്തില്‍ പറയുന്നു. മാംസാഹാരത്തിനുള്ള ചേരുവകള്‍ ഉണ്ടാക്കുന്നത് പാഴ്‌വസ്തുക്കള്‍ ഉപയോഗിച്ചാണെന്നും പരാമര്‍ശമുണ്ട്. സസ്യാഹാര ശീലത്തിനുവേണ്ടി വാദിക്കുന്നതാണ് പുസ്തകം.
'സസ്യാഹാരം കഴിക്കുന്നവര്‍ക്ക് മറ്റുള്ളവരെക്കാള്‍ ആയുസ്സ് കൂടും.

പച്ചക്കറികള്‍, സോയാബീന്‍, ധാന്യങ്ങള്‍ എന്നിവ കഴിക്കുന്നവര്‍ക്ക് കരുത്തും ഊര്‍ജവും നൂറ്റാണ്ടുകളോളം നിലനിര്‍ത്താനാവും.'- പുസ്തകത്തില്‍ പറയുന്നു. എസ്‌കിമോകള്‍ അല്പായുസ്സുകാരും അലസരും ആയിരിക്കാന്‍ കാരണം അവരുടെ മാംസാഹാര ശീലമാണെന്നും ജപ്പാന്‍കാര്‍ സസ്യാഹാരം കഴിക്കുന്നതിനാല്‍ ദീര്‍ഘകാലം ജീവിക്കുന്നുവെന്നും ഇതില്‍ പറയുന്നു.

പെണ്‍കുട്ടികള്‍ ചീത്തപ്പേര് കേള്‍പ്പിക്കാതെ 18 വയസ്സിനും 25 വയസ്സിനും ഇടയില്‍ വിവാഹിതരാകണമെന്നുമാണ് മറ്റൊരു വിവാദ പരാമര്‍ശം. തമിഴ്‌നാട്ടിലെ ഹൊസൂരിലെ ഒരു സ്‌കൂളില്‍ പ്രിന്‍സിപ്പലായിരുന്ന ഡേവിഡ് എസ്. പോഡ്ഡാര്‍ ആണ് പുസ്തകമെഴുതിയത്.
സംഭവം ചര്‍ച്ചയായതോടെ പുസ്തകം തിരഞ്ഞെടുക്കുന്നത് തങ്ങളല്ലെന്ന് പറഞ്ഞ് സി.ബി.എസ്.ഇ. കൈകഴുകി.

''എട്ടാം ക്ലാസുവരെയുള്ള പുസ്തകങ്ങള്‍ എന്‍.സി.ഇ.ആര്‍.ടി.യുടെ സിലബസനുസരിച്ച് തിരഞ്ഞെടുക്കുന്നത് അതത് സ്‌കൂളുകളാണ്. അതിനുമുകളിലുള്ള പുസ്തകങ്ങളേ ഞങ്ങള്‍ ശുപാര്‍ശ ചെയ്യുന്നുള്ളൂ''-സി.ബി.എസ്.ഇ. അധ്യക്ഷന്‍ വിനോദ് ജോഷി പ്രതികരിച്ചു. അതേസമയം പുസ്തകം ഉടന്‍ പിന്‍വലിക്കുമെന്നും പുതുക്കിയ ഉള്ളടക്കത്തോടെ പുറത്തിറക്കുമെന്നും എസ്. ചന്ദ് പബ്ലിക്കേഷന്‍ മാനേജിങ് ഡയറക്ടര്‍ ഹിമാംശു ഗുപ്ത പറഞ്ഞു.

സംഭവം നിര്‍ഭാഗ്യകരമാണെന്നും പാഠ പുസ്തകങ്ങളില്‍ വിഭാഗീയമായ പരാമര്‍ശങ്ങള്‍ വരാതെ നോക്കണമെന്നും കേന്ദ്ര മാനവ വിഭവശേഷി മന്ത്രി പള്ളം രാജു പറഞ്ഞു. എന്‍.സി.ഇ.ആര്‍.ടി.യെപ്പോലെ സംസ്ഥാനസര്‍ക്കാറുകളും പുസ്തകങ്ങളുടെ ഉള്ളടക്കത്തെക്കുറിച്ച് ബോധവാന്മാരായിരിക്കണം. സംഭവത്തെക്കുറിച്ച് എന്‍.സി.ഇ.ആര്‍.ടി.യോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
അക്കാദമിക് രംഗത്തുള്ളവരും ഇതിനെതിരെ രംഗത്തുവന്നിട്ടുണ്ട്. 'കുട്ടികളില്‍ വിഷം കുത്തിവെക്കുന്നതാണ് ഇത്. സര്‍ക്കാര്‍ കൈകഴുകുകയല്ല വേണ്ടത്.

ഇതിനെതിരെ നടപടിയെടുക്കാനുള്ള തന്‍േറടം കാണിക്കണം'- ജാമിയ മില്ലിയ സര്‍വകലാശാലയിലെ വിദ്യാഭ്യാസ വിഭാഗം അധ്യാപികയായ ജാനകി രാജന്‍ ആവശ്യപ്പെട്ടു. 2005-ല്‍ പാഠപുസ്തകങ്ങള്‍ സ്വകാര്യ പ്രസാധകരെ ഏല്പിക്കുന്നതിനെതിരെ ജാനകി രാജന്‍ ഉള്‍പ്പെട്ട അക്കാദമിക് കമ്മിറ്റി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. നേരത്തേ, ഒമ്പതാം ക്ലാസ് ചരിത്രപാഠ പുസ്തകത്തില്‍ നാടാര്‍ സമുദായത്തെ അധിക്ഷേപിക്കുന്ന രീതിയില്‍ പരാമര്‍ശം വന്നതിനെതിരെ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന് കത്തെഴുതിയിട്ടുണ്ട്.
Mathrubhumi


Facebook Comments
Share
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
News in this section
വാക്‌സിന്‍ പാര്‍ശ്വഫലംമൂലം നോര്‍വേയില്‍ 23 പേര്‍ മരിച്ചു
ക്ഷീണം, ഉറക്കക്കുറവ്, ബലഹീനത; കോവിഡ് മുക്തരില്‍ ഇവയും
ശൈത്യകാലത്ത് കോവിഡ് പിടിപെട്ടാല്‍ ഹൃദയാഘാതവും പക്ഷാഘാതവും ഉണ്ടാകുമെന്ന്
ഡിസീസ് 10 വരുന്നു, കോവിഡിനേക്കാള്‍ മാരകം
കോവിഡിന്റെ 120 പുതിയ വകഭേദങ്ങള്‍ കണ്ടെത്തി, അതി ജാഗ്രത വേണമെന്ന്
കോവിഡ് കാലത്ത് ഉറക്കത്തിന്റെ പ്രധാന്യം മറക്കരുത്
കോവിഡിന്റെ പുതിയ വകഭേദം 56 ശതമാനം അധിക രോഗവ്യാപന ശേഷിയുള്ളത്
തലച്ചോര്‍ കാര്‍ന്ന് തിന്നുന്ന അമീബ, അമേരിക്കയില്‍ പടരുന്നു
ഷിഗെല്ല കുടലിനെ ബാധിക്കും
ചിരി ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യത്തിന് സുപ്രധാനമെന്ന് ഗവേഷകര്‍
കോവിഡ് മുക്തരില്‍ കാഴ്ച നശിപ്പിക്കുന്ന അപൂര്‍വ ഫംഗസ് ബാധ കണ്ടെത്തി
ലണ്ടനില്‍ ആഞ്ഞടിക്കുന്നത് രൂപമാറ്റം വന്ന വൈറസ്
കോവിഡ് വാക്‌സിന്‍: രണ്ട് ഡോസ്, 21 ദിവസത്തെ ഇടവേള; ഏഴു ദിവസത്തിനുള്ളില്‍ ഫലപ്രാപ്തി
നെല്ലിക്ക സ്ഥിരമായി കഴിക്കുന്നവര്‍ സൂക്ഷിക്കുക, വൃക്കയുടെ പ്രവര്‍ത്തനം തടസ്സപ്പെട്ടേക്കും
കോവിഡ് വാക്‌സിന്‍: ജീവനക്കാര്‍ക്ക് നിര്‍ബന്ധിത വാക്‌സിനേഷന് ആലോചന
സംസ്ഥാനത്ത് 4875 പേര്‍ക്ക് കൂടി കോവിഡ്, 35 മരണം
സ്പുട്‌നിക് 5 വാക്‌സീന്‍ മൂന്നാം ഘട്ട പരീക്ഷണം അബുദാബിയില്‍ ആരംഭിച്ചു
24 മണിക്കൂറില്‍ വൈറസിനെ തടയുന്ന മറ്റൊരു ആന്റിവൈറല്‍ മരുന്ന് കണ്ടെത്തി
നഖത്തിനടിയിലെ കറുത്ത പാടുകള്‍ കാന്‍സര്‍ സൂചന
തലവേദന, ഗന്ധം നഷ്ടമാകല്‍ എന്നിവ കുട്ടികളിലെ കോവിഡ് ലക്ഷണങ്ങള്‍

Pathrangal

  • Malayala Manorama
  • Mathrubhumi
  • Kerala Kaumudi
  • Deepika
  • Deshabhimani
  • Madhyamam
  • Janmabhumi

US Websites

  • Santhigram USA
  • Kerala Express
  • Joychen Puthukulam
  • Fokana
  • Fomaa
CONTACT ARCHIVE ABOUT US PRIVACY POLICY
image image

Copyright © 2020 emalayalee.com - All rights reserved.

Webmastered by MIPL, web hosting calicut