`എന്റെയീ കൈ മുടിഞ്ഞു പോകട്ടെ!` അടുക്കള യില്‍ നിന്നും സഹധര്‍മ്മിണി സ്വയം
ശപിക്കുത് കേട്ടാണ് മണ്ഡലം പ്രസിഡന്റ് അകത്തേക്കു ചെന്നത്. `എന്താ സൗ, ഈ വിധം
കുദ്ധയായി ശാപങ്ങള്‍ ചൊരിയുന്നത്?'
`പൊയ്‌ക്കൊണം.എന്നെക്കൊണ്ട് പാപം
ചെയ്യിച്ചിത് നിങ്ങളൊരുത്തനാണ്! വോട്ടു ചെയ്യാനില്ലെന്ന പറഞ്ഞിരുന്ന എന്നെ
കുത്തിയിളക്കി വിട്ടില്ലേ, യമകണ്ഡകാ...