image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
  • HOME
  • OCEANIA
  • EUROPE
  • GULF
Emalayalee
  • PAYMENT
  • നവലോകം
  • ഫോമാ
  • FANS CLUB
ഉള്ളടക്കം
  • ഗള്‍ഫ്‌
  • യൂറോപ്
  • OCEANIA
  • നവലോകം
  • PAYMENT
  • എഴുത്തുകാര്‍
  • ഫൊകാന
  • ഫോമാ
  • മെഡിക്കല്‍ രംഗം
  • US
  • US-RELIGION
  • MAGAZINE
  • HELPLINE
  • നോവല്‍
  • സാഹിത്യം
  • അവലോകനം
  • ഫിലിം
  • ചിന്ത - മതം‌
  • ഹെല്‍ത്ത്‌
  • ചരമം
  • സ്പെഷ്യല്‍
  • CARTOON
  • VISA
  • MATRIMONIAL
  • ABOUT US

image

മലയാളത്തിനു സാര്‍വ്വദേശീയ വികാസമോ ! (പ്രൊഫ. എ.കെ..ബി. പിള്ള)

SAHITHYAM 10-Jun-2012 മൊയ്തീന്‍ പുത്തന്‍ചിറ
SAHITHYAM 10-Jun-2012
മൊയ്തീന്‍ പുത്തന്‍ചിറ
Share
image
മലയാളം നിലനില്‍ക്കുമോ? ഈ ചോദ്യത്തിന് അതീതമായി മലയാളം സാര്‍വ്വദേശീയ പ്രമുഖമായ ഒരു ഭാഷയാക്കിത്തീര്‍ക്കാനുള്ള പരിപാടിയാണ് ലോകപ്രശസ്തനായ സാഹിത്യ-സാംസ്‌ക്കാരിക പണ്ഡിതനും, മാനവവികാസ ശാസ്ത്രജ്ഞനുമായ പ്രൊഫ. എ.കെ. ബാലകൃഷ്ണ പിള്ള (എ.കെ.ബി. പിള്ള) തിരുവനന്തപുരത്ത് പ്രൊ. എന്‍. കൃഷ്ണ പിള്ള ഫൗണ്ടേഷന്‍ ഹാളില്‍, സാഹിത്യകാരന്മാരുടേയും മറ്റു ബുദ്ധിജീവികളുടേയും ഒരു സദസ്സില്‍ അവതരിപ്പിച്ചത്.

ഫൗണ്ടേഷന്‍ പ്രസിഡന്റ് ജ്ഞാനപീഠം ജേതാവ് മഹാകവി ഓ.എന്‍.വി. കുറുപ്പ് യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പ്രശസ്ത ജീവചരിത്രകാരനായ ഡോ. എഴുമറ്റൂര്‍ രാജരാജവര്‍മ്മ പ്രൊഫ. എ.കെ. ബി. പിള്ളയെ സദസ്സിന് പരിചയപ്പെടുത്തി. മലയാള ഭാഷയ്ക്കും സംസ്‌ക്കാരത്തിനും വേണ്ടി എ.കെ..ബി.യുടെ പ്രവര്‍ത്തനങ്ങളെ ഇരുവരും ശ്ലാഖിച്ചു.

ലോകമാനമുള്ള മലയാളികളുടെ സാംസ്‌ക്കാരികമായ ഉദ്ഗ്രഥനം മലയാള ഭാഷയ്ക്ക് ആവശ്യമാണെന്നാണ് പ്രൊഫ. എ.കെ.ബി.യുടെ ഒരു പ്രധാന അവകാശവാദം. അമേരിക്കയിലെ മലയാളി സ്ഥാപനങ്ങളിലെ ഭാഷാ പ്രവര്‍ത്തനങ്ങളെ അദ്ദേഹം സ്തുതിച്ചു. കേരള ഭാഷാ സംസ്‌ക്കാരത്തെപ്പറ്റിയുള്ള അഗാഥവും അപഗ്രഥനാപരവുമായ കാഴ്ചപ്പാടുകളും അദ്ദേഹം വ്യക്തമാക്കി. കേരളീയര്‍ ഇന്ന് കടുത്ത സാംസ്‌ക്കാരിക വിദേന്ദ്രീകരണം അനുഭവിക്കുന്നു. അതിന്റെ കാരണം ഇന്നും തുടരുന്ന സാമ്രാജ്യത്വ സ്വഭാവങ്ങളും സര്‍വ്വലോക മുതലാളിത്വത്തിന്റെ ശക്തിയായ സ്വാധീനം കൊണ്ടു രൂക്ഷമായിത്തീരുന്ന 'പുതുഭൗതിക ഭോഗ' സംസ്‌ക്കാരമാണെന്നാണ് പ്രൊഫ. എ.കെ.ബി.യുടെ അഭിപ്രായം.

വീട്ടിലും സമൂഹത്തിലും വ്യാപാരകേന്ദ്രങ്ങളിലുമെല്ലാം മംഗ്ലീഷും ഇംഗ്ലീഷും വിപുലമാകുന്നു. സര്‍ക്കാര്‍ തലങ്ങളിലും പ്രാഥമിക വിദ്യാഭ്യാസത്തിലും മലയാളം നിര്‍ബ്ബന്ധമാക്കിയ സര്‍ക്കാര്‍ നടപടികള്‍ സ്തുത്യര്‍ഹമാണ്. ഈ നടപടികള്‍ക്കതീതമായി മലയാളികളുടെ ജീവിതത്തിനു മുഴുവന്‍ സുഭിക്ഷത നല്‍കത്തക്കവിധം മലയാളത്തിന്റെ വളര്‍ച്ചയ്ക്ക് ആവശ്യമായ സമഗ്രമായ പ്രക്രിയകള്‍ തേടേണ്ടിയിരിക്കുന്നു എന്ന് എ.കെ. ബി. അഭിപ്രായപ്പെട്ടു.

കേരളത്തിന്റെ സാമ്പത്തികമായ വളര്‍ച്ചയിലൂടെയും സാംസ്‌ക്കാരികോത്ഥാനത്തിലൂടെയും മാത്രമേ മലയാളം വികസിക്കുകയുള്ളൂ എന്ന് സ്‌പെയിന്‍, സ്വീഡന്‍, ഇംഗ്ലണ്ട് തുടങ്ങിയ രാജ്യങ്ങളിലെ ഭാഷാപോഷണ പരിപാടികളുമായി താരതമ്യം ചെയ്തുകൊണ്ടും മാനവശാസ്ത്രത്തിന്റെ (Anthropology) വെളിച്ചത്തിലും പ്രൊഫ. എ.കെ.ബി. പിള്ള പ്രസ്താവിച്ചു. ആയുര്‍വ്വേദവും കഥകളിയും കേരളത്തിന്റെ ആരോഗ്യപോഷകമായ ആഹാരങ്ങളും മറ്റും മലയാളത്തിലൂടെ കേരളത്തിലും മറുനാടുകളിലും പ്രോത്സാഹിപ്പിക്കപ്പെടണം. എം.ബി.എ., പി.എച്ച്.ഡി., എം.ഡി. തുടങ്ങിയ ഉന്നത ബിരുദങ്ങള്‍ക്ക് രണ്ടു മലയാള പ്രബന്ധങ്ങളെങ്കിലും നിര്‍ബ്ബന്ധമാക്കണം.ചൈനക്കാര്‍ തങ്ങളുടെ നാടന്‍ വൈദ്യത്തെ അംഗീകരിക്കുന്നതുപോലെ കേരളത്തിലെ ഡോക്ടര്‍മാരും ആയുര്‍വ്വേദം പഠിക്കണം.ഭാവിയില്‍ രൂപം കൊള്ളുവാന്‍ പോകുന്ന മലയാള സര്‍വ്വകലാശാല ഈ കാര്യങ്ങളെക്കുറിച്ചുള്ള ഗവേഷണത്തിലും കര്‍മ്മപരിപാടികളിലും ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് പ്രൊഫ. എ.കെ.ബി. ചൂണ്ടിക്കാട്ടി.

ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ്, മലയാള മനോരമ സംഘടിപ്പിച്ച സാഹിത്യകാരന്മാരുടെ ഒരു യോഗത്തില്‍ പ്രൊഫ. എ.കെ.ബി. അവതരിപ്പിച്ച മുഖ്യ വിഷയം മനുഷ്യന്റെ മാനസികവും ബുദ്ധിപരവുമായ വികാസത്തിന് മാതൃഭാഷയ്ക്കുള്ള പ്രധാന പങ്കിനെപ്പറ്റിയായിരുന്നു. മലയാളത്തില്‍ നിന്നും കേരള സംസ്‌ക്കാരത്തില്‍ നിന്നുമുള്ള വികേന്ദ്രീകരണം, അക്രമവാസനയുള്‍പ്പടെ കേരളീയരുടെ ശിഥിലമായ ഇന്നത്തെ മാനസികാവസ്ഥയ്ക്കു കാരണമാണ്.

ഭാഷയും സംസ്‌ക്കാരവും ഉള്‍പ്പടെയുള്ള മനുഷ്യവികാസ കാര്യങ്ങളില്‍ ലോകമാകെ പല പണ്ഡിത സദസ്സുകളിലും പ്രൊഫ. എ.കെ.ബി. പിള്ള പ്രഭാഷകനാണ്. പ്രമുഖരായ പല ബുദ്ധിജീവികളുമൊത്ത് ''സാര്‍വ്വദേശീയ മലയാള വികാസ സമിതി'' എന്നൊരു പ്രസ്ഥാനം അദ്ദേഹം സംഘടിപ്പിച്ചു വരുന്നു.


image
Facebook Comments
Share
Comments.
image
വിദ്യാധരൻ
2013-10-23 04:18:16
മലയാള ഭാഷയെ ശ്രേഷ്ഠ ഭാഷയാക്കുന്നതിൽ ആര് നടത്തുന്ന ശ്രമവും ശ്ലാഘനീയം തന്നെ. അങ്ങനെ ഒരു ശ്രമം ആതമാർതമായി നടക്കുന്നുണ്ടോ എന്നതു ഒരു ചോദ്യമായി നിലകൊള്ളുന്നു. ഭാഷയും സംസ്ക്കാരവും ഇഴ ചേർന്ന് കിടക്കുന്നു എങ്കിലും കാലത്തിന്റെ മാറ്റങ്ങൾക്കു അനുസരിച്ച് ഭാഷയും മാറികൊണ്ടിരിക്കുന്നു. ആഗോളവത്ക്കരണവും അതിനോടോട്ടി നില്ക്കുന്ന അഭിവൃദ്ധിയും ഏവരും നെഞ്ചോട്‌ ചേർത്തു പിടിച്ചിരിക്കുന്നു. കാരണം ഭൗദികമായാ ഉയർച്ചയിൽ എല്ലാവരും കണ്ണ് നട്ടിരിക്കുന്നതുകൊണ്ട്. കേരളത്തിൽ ഭാഷ മഗ്ലീഷു ആകുന്നെങ്കിൽ അതിനു കാരണം ആഗോളവത്ക്കരണം തന്നെ. പ്രവാസികൾ മലയാള ഭാഷയെ കൊളംമാക്കുന്നെങ്കിൽ അതിനു കാരണം, മുതലാള വ്യവസ്ഥതിയിൽ കേരള ജനത കണ്ടെത്താൻ ശ്രമിക്കുന്ന സുഖം പ്രവാസികൾ അവർ ജീവിക്കുന്ന ഇടങ്ങളിൽ കണ്ടെത്തിയതുകൊണ്ടും ഇനിയും പേരും പെരുമയും മാത്രം നേടാൻ ഉള്ളതുകൊണ്ടും പ്രവാസികൾ എഴുത്തിന്റെ മേഖലയിലേക്ക് ചേക്കേറിയിരിക്കുകയാണ്. നൂറ്റാണ്ടുകളായി ഋഷിവര്യന്മാരും ആചാര്യന്മാരും തപസ്സു ചെയ്യുതും മനനം ചെയ്യുതും മാനവരാശിയുടെ സംസ്ക്കരണത്തിനും ന്മക്കുമായി സംസ്ക്കരിച്ചെടുത്തു  അദ്ധ്യാത്മികത ഉൾക്കൊണ്ട ഭാഷയെ കരിമ്പിൻ കാലായിൽ ആന കയറിയതുപോലെ കയറി ഒരുകൂട്ടർ നശിപ്പിക്കുകയാണ്. ഇവർക്ക് ഭാഷയോടുള്ള സ്നേഹം അല്ല ഒരു കവി, സാഹിത്യകാരാൻ, കഥാകൃത്ത്‌ എന്നൊക്കെ കേൾക്കാനുള്ള ഒടുങ്ങാത്ത അത്യാർത്തിയാണ്‌.  ഓരോത്തുരു പടച്ചുവിടുന്ന കഥ കവിതയൊക്കെ അതിനു സാക്ഷിയാണ്.  ഇതിനെ പ്രോത്സാഹിപ്പിക്കാൻ അങ്ങോട്ടും ഇങ്ങോട്ടും കൊള്ളാം കൊള്ളാം എന്ന് യാതൊരു ഇളിഭ്യതയും ഇല്ലാത ഈ പോത്തച്ചന്മാർ തട്ടിവിടും. പ്രോഫെസർ പിള്ളയുടെ ആത്മാർതതക്കു കൂപ്പുകൈ. പക്ഷേ മലയാള ഭാഷയുടെ കാവൽക്കാർ എന്നൊക്കെ വീമ്പിളക്കി നടക്കുന്ന സ്വദേശമലയാളിക്കോ വിദേശമലയാളിക്കോ മലയാള ഭാഷയെ ലോകതലത്തിൽ എത്തിക്കാൻ കഴിയും എന്ന്  തോന്നുന്നില്ല. അതിനു ഭാഷയോട് ആതമാർത്തമായ സ്നേഹവും വിനയവും കൂടിയേ തീരു.  എങ്കിലും അങ്ങയുടെ ശ്രമത്തിനു സർവ്വഭാവുകങ്ങളും നേരുന്നു.


image
lyelepklxx
2013-10-21 01:21:39
In an open letter to Jeffries on her blog, she writes, only thing you done through your comments is reinforce the unoriginal concept that fat women are social failures, valueless and undesirable. You can easily spy on the latest collection of A and can pick the things of your own choice. He was editor of the book James Baldwin Now and coeditor of the fiction anthology Black Like Us: A Century of Lesbian, Gay, and BiSexual African American Fiction. Being well dressed is not really about wearing inventions it is about knowing yourself and also styles that seem to be best for you inspite of the latest trends. lyelepklxx http://beulah123.exteen.com/
image
iruritpn
2013-10-20 23:04:08
competitors if you want to smart fellowship is simply one of the lord's motivation inside extremely tough models. beauty products? Abercrombie Fitch does not distribute its spring lines, summer lines, fall lines and winter lines ahead of schedule. too. Using the increase of fame, it becomes essential for a company to defend myself against down to launching something more important and unique. Go to your nearest Abercrombie and Fitch outlet and pick up some new stuff from the store and adorn yourself. I still skinny, but now I don look so good.) I noticed some very obvious and interesting things about which girls were attracted to me and which typically were not. iruritpn http://www.baldacchini.altervista.org/?p=2585
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
News in this section
ആരും കേൾക്കാത്ത നിലവിളികൾ: കഥ; മിനി സുരേഷ്
സംബോധനം (കവിത: വേണുനമ്പ്യാര്‍)
വരുന്നു ഞങ്ങള്‍ കര്‍ഷക അതിജീവന രണാങ്കണത്തില്‍ (എ.സി. ജോര്‍ജ്ജ്)
കാര്യസ്ഥന്‍ (നോവല്‍ -അധ്യായം -4: കാരൂര്‍ സോമന്‍)
മായാത്ത കറുപ്പ് (കവിത - ബിന്ദു ടിജി)
ഒരു കഥയില്ലാക്കഥ. (കഥ : രമണി അമ്മാൾ )
അടുത്തടുത്ത വീടുകളിൽ ( കവിത : ആൻസി സാജൻ )
വെറുതെ ഒരുസ്വപ്നം ( കഥ : സൂസൻ പാലാത്ര )
മാതൃഭാഷാദിനം (കവിത: രേഖാ ഷാജി മുംബൈ)
ബുദ്ധന്റെ കൂടുമാറ്റം (കവിത: വേണുനമ്പ്യാർ)
നീലച്ചിറകുള്ള മൂക്കുത്തികൾ -- 53 - സന റബ്സ്
ഗർഭപാത്രം (കഥ : പാർവതി പ്രവീൺ ,മെരിലാൻഡ്)
പാമ്പും കോണിയും - നിർമ്മല - നോവൽ - 34
തനയ ദുഃഖം ( കവിത : സിസിലി. ബി (മീര) )
വിഷവൃക്ഷം (ചെറുകഥ-സാംജീവ്)
താമസൻ (കവിത: ഉഷാ ആനന്ദ്)
ഐക്കനും വർക്കിയും (കഥ-കെ. ആർ. രാജേഷ്‌)
കേരള സാഹിത്യ അക്കാഡമി സമഗ്ര സംഭാവന പുരസ്കാരം റോസ്മേരിക്ക് : ആൻസി സാജൻ
മാസ്ക്കുകൾ പറയാത്തത് (കഥ : ശ്രീജ പ്രവീൺ)
സ്‌നേഹത്തിന്‍ മഞ്ജീര ശിഞ്ജിതങ്ങള്‍ (കവിത: മാര്‍ഗരറ്റ് ജോസഫ്)

Pathrangal

  • Malayala Manorama
  • Mathrubhumi
  • Kerala Kaumudi
  • Deepika
  • Deshabhimani
  • Madhyamam
  • Janmabhumi

US Websites

  • Santhigram USA
  • Kerala Express
  • Joychen Puthukulam
  • Fokana
  • Fomaa
CONTACT ARCHIVE ABOUT US PRIVACY POLICY
image image

Copyright © 2020 emalayalee.com - All rights reserved.

Webmastered by MIPL, web hosting calicut