image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
  • HOME
  • OCEANIA
  • EUROPE
  • GULF
Emalayalee
  • PAYMENT
  • നവലോകം
  • ഫോമാ
  • FANS CLUB
ഉള്ളടക്കം
  • ഗള്‍ഫ്‌
  • യൂറോപ്
  • OCEANIA
  • നവലോകം
  • PAYMENT
  • എഴുത്തുകാര്‍
  • ഫൊകാന
  • ഫോമാ
  • മെഡിക്കല്‍ രംഗം
  • US
  • US-RELIGION
  • MAGAZINE
  • HELPLINE
  • നോവല്‍
  • സാഹിത്യം
  • അവലോകനം
  • ഫിലിം
  • ചിന്ത - മതം‌
  • ഹെല്‍ത്ത്‌
  • ചരമം
  • സ്പെഷ്യല്‍
  • VISA
  • MATRIMONIAL
  • ABOUT US

image

രക്തസാക്ഷി (ഗദ്യകവിത:ജോണ്‍ വേറ്റം)

kazhchapadu 11-Nov-2020 ജോണ്‍ വേറ്റം
kazhchapadu 11-Nov-2020
ജോണ്‍ വേറ്റം
Share
image
ജയില്‍മോചിതനായ നിരീശ്വരവാദി
സ്വയംചോദിച്ചു: എങ്ങോട്ട്‌പോകും? എന്ത് ചെയ്യും?

അനാഥനും, നിസ്സഹായനും, രോഗിയമാണ്,
കായികശേഷിയില്ല! ഭിഷാടനമോ നന്ന്?

image
image
ഉപജീവനത്തിന്റെ എളുപ്പവഴിയേത്?
ഉത്തമപാത മനസ്സില്‍ തെളിഞ്ഞുവന്നു.

കൈ നോക്കിയും ഫലം പറഞ്ഞും, ഏറെ നടന്.
കാഷായവസ്ത്രം ധരിച്ചു വ്യാജഭക്തനായി!

കപട സന്ന്യാസിയെന്ന കനത്തപരാതി-
കേട്ട്, ഇസലാമായെങ്കിലും-തൊഴില്‍പ്രശ്‌നം!

വീണ്ടും മതംമാറി, തീര്ത്ഥയാത്ര തുടങ്ങി,
വീറോടെ, സമയത്തിന്റെപിന്നില്‍, നടന്നു.

അനേകം അനുഷ്ഠാനങ്ങളും, ആചാരങ്ങളും,
ആത്മീയനിഷ്ഠകളും, പ്രതിഷ്ഠകളും കണ്ടു.

 വിജ്ഞാനമേറിയ വികാരങ്ങള്‍ ജ്വലിച്ചു.
വിശ്വാസിലോകത്തോട് പറയാന്‍ തിടുക്കം.

വഴിയോരത്ത്, ജനത്തിന്റെ മുന്നില്‍ നിന്നു,
വാചാലനായി, ജാഗ്രതയോടെ പ്രസംഗിച്ചു:

അഭ്യസ്തവിദ്യരേ, വിദ്യാസമ്പന്നരേ,
സഹോദരങ്ങളും സുഹൃത്തുക്കളുമേ,

ദൈവവും, നരക സ്വര്‍ഗ്ഗങ്ങളുമുണ്ടെന്ന്
നിങ്ങള്‍ വിളംബരംചെയ്യന്നത് ശരിയോ?

ഗതകാലചിന്തകരുടെ രചനകള്‍,
ദൈവവചനമെന്ന് കരുതുന്നു നിങ്ങള്‍.

ആ്ത്മാക്കള്‍ക്കെല്ലാം അന്തിമവിധിയുണ്ടെന്നും,
മരണാനന്തരജീവതമൊരു സത്യമെന്നും,

പുനര്‍ജനനമൊരു തുടര്‍ച്ചയെന്നും,
മനുഷ്യലോകത്തോട് മതങ്ങള്‍ പറഞ്ഞു.

പുനര്‍ജന്മമൊരു വിരോധാഭാസമത്രേ,
പഴങ്കാലം അജ്ഞര്‍ക്കേകിയൊരു വിശ്വാസം!

മതം മനുഷ്യനിര്‍മ്മിത സ്ഥാപനമാണ്,
അതിലേറെ കളങ്കിതകര്‍മ്മങ്ങളുണ്ട്.

മതം ജനങ്ങളെ ഇണക്കിചേര്‍ക്കന്നില്ല.
മതഭിന്നതയില്‍ നീതിയും സത്യവുമില്ല.

മതങ്ങള്‍ പക്ഷാപാതിത്വം വളര്‍ത്തുന്നു,
മനുഷ്യനെ ക്രൂരനും ആയുധവുമാക്കുന്നു.

മതഭിന്നതയിലൊട്ടും മനുഷത്വമില്ല,
സമഭാവനയും സാഹോദര്യവുമില്ല.

കൊടിമരത്തിലും, കൊലമരത്തിലും, ഒരു
ഗ്രന്ഥത്തിലും, ശില്പവേലയിലുമില്ല ദൈവം!

അരൂപിയും, ആത്മാവും, സര്‍വവ്യാപിയും,
സര്‍വ്വശക്തനും, സ്വയംഭൂവുമാണ് ദൈവം!

മനുഷ്യന്, ദൈവരൂപവും സാദൃശ്യവുമില്ല,
മനുഷ്യജീവിതത്തിന്നന്ത്യം മരണമത്രേ!

'പരിശുദ്ധനായ പിതാവ്' ദൈവമാകുന്നു!
സ്വര്‍ഗ്ഗത്തിനൊരു താക്കോലും താഴുമില്ല.

ആരാധനക്ക്, തല മുണ്ഡനം ചെയ്യണോ?
കിരീടവും, തലപ്പാവും, തൊപ്പിയും വേണോ?

അന്ധവിശ്വാസിക്കന്തകരണശുദ്ധിയില്ല,
അനുരഞ്ജനത്തിനും ആത്മീയശക്തിയില്ല.

അന്ധവിശ്വാസം ആന്തരസത്യമല്ല, മൂഢ-
മനസ്സിലന്ധതപരത്തും അജ്ഞത്വമത്രേ.

അവയവാരാധനയെത്ര അനര്‍നഥകം!
കബറിടദര്‍ശനത്തിലും 'മുക്തി' ശൂന്യം!

ദൈവവിശ്വാസി സ്വയം ബോധവത്ക്കരിക്കണം,
നന്മകളുടെ ഉറവും ഒഴുക്കുമാകണം.

ചളിമചൂഴും ചിന്തകളൊഴിഞ്ഞുപോകണം,
വിവേചനത്തിന്റെ വേദി പാടേ വെടിയണം.

ലോകമൊരു സുരക്ഷിതഭവനമാക്കാന്‍,
ഇടിക്കണം ഇരുട്ടുന്നന്ധവിശ്വാസങ്ങള്‍.

ഉണരണം, സ്വരുമയോടൊന്നിക്കേണം,
സമസൃഷ്ടിസ്‌നേഹത്തോടെ, ഈശനെവാഴ്ത്തണം.

ഞാനിന്നൊരു നേര്പറയും സത്യവിശ്വാസി,
വീണ്ടും ജനിച്ചൊരു നല്ല ഈശ്വരവിശ്വാസി!

കേട്ടുനിന്നവര്‍ക്ക് വിദ്വേഷവും വെറുപ്പും.
ആത്മാവുകളില്‍ അഗ്നിജ്വാല പടര്‍ന്നു.

തീവ്രവാദികള്‍ അന്തക്ഷോഭത്തോടെ പാഞ്ഞു,
പ്രാസംഗികനെ തല്ലി, ആരോ, കഴുത്തറത്തു!



image
Facebook Comments
Share
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
News in this section
തുളസീദളം (കവിത: രാജൻ കിണറ്റിങ്കര)
യാത്ര (കവിത: ദീപു ആര്‍.എസ്, ചടയമംഗലം)
യുവത്വം (കവിത: രേഖാ ഷാജി)
അമ്മയെന്ന നന്മ (കവിത: രാജു കാഞ്ഞിരങ്ങാട്)
ചെന്താമര (കവിത: ഉഷാ ആനന്ദ്)
കാരൂർ സോമന്റെ കുറ്റാന്വേഷണ നോവൽ 'കാര്യസ്ഥൻ' ഇ-മലയാളിയിൽ ഉടൻ...
ചുവപ്പോർമ്മകൾ (കവിത: ചന്ദ്രതാര)
വാക്കേ വാക്കേ കൂടെവിടെ (കവിത: വേണുനമ്പ്യാര്‍)
കുസൃതിക്കാറ്റ് (ജിസ പ്രമോദ് )
സിനിമാക്കൊട്ട (സണ്ണി മാളിയേക്കല്‍)
സ്വകാര്യത അപകടത്തില്‍; സര്‍ച്ച് ശീലങ്ങളില്‍ മാറ്റം വരുത്തിയേ തീരൂ (നിഷാദ് ബാലന്‍, ന്യൂജേഴ്സി)
ക്രൗഞ്ചപക്ഷികള്‍ (കവിത : രാജന്‍ കിണറ്റിങ്കര)
ഒന്ന് ചിരിക്കാം (കവിത: ജയശ്രീ രാജേഷ് നായര്‍)
നിങ്ങൾ നല്ല കേൾവിക്കാരാകൂ.. മക്കളെ ചേർത്ത് പിടിക്കൂ (സിനു കൃഷ്ണൻ)
ഒരുപെയിന്റ്പണിക്കാരന്റെലോകസഞ്ചാരങ്ങൾ; വായനാവഴിയിലെ വിസ്മയം (സൗമ്യ സച്ചിൻ)
'അടുക്കളപ്പണി ഒരു പണിയാണോ?' എന്ന് ചോദിക്കുന്നവര്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട സിനിമ (സൂരജ് കെ ആര്‍)
രഹസ്യ പ്രണയം (കവിത: പാർവതി പ്രവീൺ, മെരിലാൻഡ്)
കൂരിരുട്ടിനെ വെല്ലും നനുത്ത വെളിച്ചം (കവിത: സന്ധ്യ എം)
ഓർമ്മയ്ക്കായ് (കവിത: ജിസ പ്രമോദ്)
അപരന്റെ നൊമ്പരങ്ങൾ (കവിത : ഡോ.എസ്.രമ)

Pathrangal

  • Malayala Manorama
  • Mathrubhumi
  • Kerala Kaumudi
  • Deepika
  • Deshabhimani
  • Madhyamam
  • Janmabhumi

US Websites

  • Santhigram USA
  • Kerala Express
  • Joychen Puthukulam
  • Fokana
  • Fomaa
CONTACT ARCHIVE ABOUT US PRIVACY POLICY
image image

Copyright © 2020 emalayalee.com - All rights reserved.

Webmastered by MIPL, web hosting calicut