ആയിരത്തി തൊള്ളായിരത്തി എഴുപത്തിയഞ്ചാം ആണ്ട്, ഉസിയാന്‍കുട്ടിയുടെ കട നോക്കുകുത്തി പോലെ ആ നാല്‍ക്കവലയുടെ ഹൃദയഭാഗത്തേക്ക് തള്ളി, പൊങ്ങന്‍ ചന്ദ്രന്റെ മുന്നോട്ട് ഉന്തിയ പല്ലുപോല്‍!
ഉസിയാന്‍കുട്ടി സാധാരണ ഗര്‍ജ്ജിക്കാറില്ല. രോഷാകുലനാകില്ല, സ്‌നേഹിക്കില്ല. ഐശ്ചിക വിഷയം ഓരോ നിമിഷവും എങ്ങനെ സമ്പത്ത് വലിച്ചുകൂട്ടാം എന്നാണ്....
കൂടുതല്‍ വായിക്കാന്‍ പി.ഡി.എഫ് ലിങ്കില്‍ ക്ലിക്കുചെയ്യുക...