image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
  • HOME
  • OCEANIA
  • EUROPE
  • GULF
Emalayalee
  • PAYMENT
  • നവലോകം
  • ഫോമാ
  • FANS CLUB
ഉള്ളടക്കം
  • ഗള്‍ഫ്‌
  • യൂറോപ്
  • OCEANIA
  • നവലോകം
  • PAYMENT
  • എഴുത്തുകാര്‍
  • ഫൊകാന
  • ഫോമാ
  • മെഡിക്കല്‍ രംഗം
  • US
  • US-RELIGION
  • MAGAZINE
  • HELPLINE
  • നോവല്‍
  • സാഹിത്യം
  • അവലോകനം
  • ഫിലിം
  • ചിന്ത - മതം‌
  • ഹെല്‍ത്ത്‌
  • ചരമം
  • സ്പെഷ്യല്‍
  • VISA
  • MATRIMONIAL
  • ABOUT US

image

വാരിധി തന്നിൽ തിരമാലകൾ എന്ന പോലെ ( രാമായണ ചിന്തകൾ-9: ജയശ്രീ രാധാകൃഷ്ണൻ)

kazhchapadu 23-Jul-2020
kazhchapadu 23-Jul-2020
Share
image
അദ്ധ്യാത്മ രാമായണം കിളിപ്പാട്ട്.
ശാരിക പൈതൽ ചൊല്ലിയത് പകർത്തി യെഴുതി എന്ന മട്ടിലാണ് അദ്ധ്യാത്മ രാമായണം കിളിപ്പാട്ട് എഴുത്തച്ഛൻ രചിച്ചിരിക്കുന്നത് അല്ലെങ്കിൽ സമർപ്പിച്ചിരിക്കുന്നത്. ഒരു കൊച്ചു പെൺ തത്ത ആണ് ശാരിക പൈതൽ. ഈ ശാരിക പൈതൽ ആണ് ശ്രീരാമചരിതം അനസ്യൂതം ചൊല്ലുന്നത്. ആരാണ് ഈ ശാരിക പൈതൽ? എഴുത്തച്ഛൻ തന്റെ അവസാനിക്കാത്ത വാക് പ്രവാഹത്തിന് കൂട്ടു പിടിച്ച വാഗ്ദേവതയുടെ തത്തയാണോ അതോ സാക്ഷാൽ വേദവ്യാസ പുത്രൻ ശുക ബ്രഹ്മർഷി യുടെ തത്തയോ? അതോ വെറുതെ പറഞ്ഞതാണോ?എന്തായാലും വാരിധി തന്നിൽ തിരമാലകൾ എന്ന പോലെ ലക്ഷണമൊത്ത പദാവലി ആണ് രാമായണത്തിൽ കാണാൻ കഴിയുക .
image
image

ഒരു പ്രതിഭാധനൻ തന്നെ അദ്ദേഹം . തുഞ്ചത്ത് ഗുരുനാഥനു പ്രണാമം. എല്ലാ രാജ്യങ്ങളിലും പ്രചാരത്തിലിരിക്കുന്ന പുരാവൃത്തങ്ങൾ ആണ് കാലാന്തരത്തിൽ കവികളുടെ ശില്പ ചാതുരി യിൽ ഇതിഹാസങ്ങൾ ആയി പരിണമിക്കുന്നത്. രാമചരിതത്തിന്റെ കാര്യവും അങ്ങനെതന്നെ. ക്രിസ്തുവർഷം രണ്ടാം ശതകം വാൽമീകി രാമായണം രചിച്ചപ്പോൾ കവിയുടെ ശില്പ ചാതുര്യം കഥയെ അത്യാകർഷകം ആക്കിത്തീർത്തു. രാമായണത്തിലെ കഥാപാത്രങ്ങൾ അന്നത്തെ കാലസ്ഥിതി അനുസരിച്ച് ഉത്തമ മാതൃകകൾ ആയിരുന്നു. അതുകൊണ്ട് തന്നെയാണ് ആദി കാവ്യത്തിന് ഭാരതത്തിൽ പ്രചാരം ലഭിച്ചതും, ജനങ്ങളുടെ ജീവിത മണ്ഡലങ്ങളിൽ സ്വാധീനം ചെലുത്താൻ സാധിക്കുകയും ചെയ്തത്.

പിന്നീട് വന്ന കവികൾക്ക്, രാമകഥ കാവ്യ നിർമ്മാണത്തിനുള്ള അക്ഷയഖനി ആയിത്തീർന്നു. നിരവധി കാവ്യങ്ങൾ, തർജ്ജമകൾ നാടകങ്ങൾ മുതലായവ പ്രാദേശിക ഭാഷകളിൽ കൂടി രചിക്കപ്പെട്ടു. വാല്മീകി ശ്രീരാമനെ ഒരു ഉത്തമപുരുഷൻ ആയി അവതരിപ്പിക്കുകയും, ഇടയ്ക്കൊക്കെ അവതാരപുരുഷൻ ആണെന്നുള്ള സൂചന നൽകുകയും ചെയ്തിരുന്നു. എന്നാൽ പിന്നീടുവന്ന വിവിധ ഭക്തി ശാഖകളിൽ പെട്ട കവികൾ ശ്രീരാമന് മനോധർമ്മ പരമായി ഒരു അവതാരപുരുഷൻ സ്ഥാനം കല്പിച്ചു നൽകുകയും കഥാഗതിയിൽ ചില്ലറ മാറ്റങ്ങൾ വരുത്തുകയുണ്ടായി. തനിക്കു സിദ്ധിച്ച ആധ്യാത്മിക സംസ്കാരത്തിനനുസരിച്ച് തത്വചിന്തകൾക്കും, ഭക്തിക്കും പ്രാമുഖ്യം നൽകിയാണ് എഴുത്തച്ഛൻ രാമായണ തർജ്ജിമ നിർവഹിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ എഴുത്തച്ഛന്റെ രാമായണത്തിൽ ഈശ്വര നാമാവലികൾക്കും, സ്തുതികൾക്കും ഇഷ്ടംപോലെ ദൃഷ്ടാന്തങ്ങളുണ്ട്.

തമിഴിൽ കിളിയെകൊണ്ട് പാടിക്കുക എന്നൊരു സമ്പ്രദായം നിലവിലുണ്ടായിരുന്നു. തമിഴ് നല്ല പരിചയമുണ്ടായിരുന്നു എഴുത്തച്ഛൻ ആ രീതി അവലംബിച്ചത് ആകാനുള്ള സാധ്യതയും ഉണ്ട് . മലയാളത്തിൽ രാമായണത്തിന് അത്ഭുതാവഹമായ പ്രചാരം സിദ്ധിക്കുന്നതിന് എഴുത്തച്ഛന്റെ കിളിപ്പാട്ടുകൾ ക്കുള്ള ഗാനാ ത്മകത ഒരു പ്രധാന കാര്യമാണ് എന്ന് എടുത്തു പറയണം .


Facebook Comments
Share
Comments.
image
ANIL KUMAR
2020-07-24 06:00:18
അടിപൊളി എഴുത്തു
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
News in this section
വാക്കേ വാക്കേ കൂടെവിടെ (കവിത: വേണുനമ്പ്യാര്‍)
കുസൃതിക്കാറ്റ് (ജിസ പ്രമോദ് )
സിനിമാക്കൊട്ട (സണ്ണി മാളിയേക്കല്‍)
സ്വകാര്യത അപകടത്തില്‍; സര്‍ച്ച് ശീലങ്ങളില്‍ മാറ്റം വരുത്തിയേ തീരൂ (നിഷാദ് ബാലന്‍, ന്യൂജേഴ്സി)
ക്രൗഞ്ചപക്ഷികള്‍ (കവിത : രാജന്‍ കിണറ്റിങ്കര)
ഒന്ന് ചിരിക്കാം (കവിത: ജയശ്രീ രാജേഷ് നായര്‍)
നിങ്ങൾ നല്ല കേൾവിക്കാരാകൂ.. മക്കളെ ചേർത്ത് പിടിക്കൂ (സിനു കൃഷ്ണൻ)
ഒരുപെയിന്റ്പണിക്കാരന്റെലോകസഞ്ചാരങ്ങൾ; വായനാവഴിയിലെ വിസ്മയം (സൗമ്യ സച്ചിൻ)
'അടുക്കളപ്പണി ഒരു പണിയാണോ?' എന്ന് ചോദിക്കുന്നവര്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട സിനിമ (സൂരജ് കെ ആര്‍)
രഹസ്യ പ്രണയം (കവിത: പാർവതി പ്രവീൺ, മെരിലാൻഡ്)
കൂരിരുട്ടിനെ വെല്ലും നനുത്ത വെളിച്ചം (കവിത: സന്ധ്യ എം)
ഓർമ്മയ്ക്കായ് (കവിത: ജിസ പ്രമോദ്)
അപരന്റെ നൊമ്പരങ്ങൾ (കവിത : ഡോ.എസ്.രമ)
മുക്കുറ്റിയും രണ്ടു മക്കളും (കവിത : വേണുനമ്പ്യാര്‍)
ചിതലരിക്കാത്ത ചിലത് (അർച്ചന ഇന്ദിര ശങ്കർ)
ഓര്‍മ്മപ്പിശകുകള്‍ (കവിത: രാജന്‍ കിണറ്റിങ്കര)
പൂമരം ( കവിത: സുഷമ നെടൂളി )
ലാവണ്യത്തിന്റെ തികവ്- ക്ലിയോപാട്ര (ചരിത്ര കഥ: കാരൂര്‍ സോമന്‍)
വാർത്തകളുടെ പ്രതാപകാലം : മുരളീ കൈമൾ
ജീവിച്ചിരിക്കുന്നവർ (കഥ: ജിസ പ്രമോദ്)

Pathrangal

  • Malayala Manorama
  • Mathrubhumi
  • Kerala Kaumudi
  • Deepika
  • Deshabhimani
  • Madhyamam
  • Janmabhumi

US Websites

  • Santhigram USA
  • Kerala Express
  • Joychen Puthukulam
  • Fokana
  • Fomaa
CONTACT ARCHIVE ABOUT US PRIVACY POLICY
image image

Copyright © 2020 emalayalee.com - All rights reserved.

Webmastered by MIPL, web hosting calicut