image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
  • HOME
  • OCEANIA
  • EUROPE
  • GULF
Emalayalee
  • PAYMENT
  • നവലോകം
  • ഫോമാ
  • FANS CLUB
ഉള്ളടക്കം
  • ഗള്‍ഫ്‌
  • യൂറോപ്
  • OCEANIA
  • നവലോകം
  • PAYMENT
  • എഴുത്തുകാര്‍
  • ഫൊകാന
  • ഫോമാ
  • മെഡിക്കല്‍ രംഗം
  • US
  • US-RELIGION
  • MAGAZINE
  • HELPLINE
  • നോവല്‍
  • സാഹിത്യം
  • അവലോകനം
  • ഫിലിം
  • ചിന്ത - മതം‌
  • ഹെല്‍ത്ത്‌
  • ചരമം
  • സ്പെഷ്യല്‍
  • VISA
  • MATRIMONIAL
  • ABOUT US

image

ഡി. വിനയചന്ദ്രന്‍ കവിതയും ജീവിതവും ഒന്നായി കണ്ട മനുഷ്യസ്‌നേഹി: ഡോ.എം.വി. പിള്ള

SAHITHYAM 24-Nov-2019
SAHITHYAM 24-Nov-2019
Share
image
കവി ഡി. വിനയചന്ദ്രന് സ്വന്തം ജീവിതവും കവി എന്ന നിലയിലുള്ള സര്‍ഗ്ഗ ജീവിതവും രണ്ടായിരുന്നില്ല എന്നു കവിയുടെ സഹപാഠിയും പ്രസിദ്ധ ഭിഷഗ്വരനും സാഹിത്യകാരനുമായ ഡോ. എം.വി പിള്ള. ഡാളസില്‍ നടന്ന ലിറ്റററി അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കയുടെ (ലാന) പതിനൊന്നാമത് സമ്മേളനത്തില്‍ ഡി. വിനയചന്ദ്രന്‍ അനുസ്മരണ ചടങ്ങില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു ഡോ. എം.വി പിള്ള.

യൂണിവേഴ്‌സിറ്റി കോളജില്‍ ഒരേ ക്ലാസില്‍, ഒരേ ബെഞ്ചില്‍ ഇരുന്നു പഠിച്ച രണ്ടു പേരും കവിതാ രചനാ മത്സരത്തില്‍ പങ്കെടുക്കുകയും ഒന്നും രണ്ടും സമ്മാനങ്ങള്‍ നേടുകയും ചെയ്തത് അദ്ദേഹം അനുസ്മരിച്ചു. മലയാളത്തിലെ ആധുനിക കവിതയുടെ വക്താക്കളില്‍ ഒരാളായ ഡി. വിനയചന്ദ്രന്‍, കീഴടക്കപ്പെട്ട പ്രകൃതിക്കും മനുഷ്യനും വേണ്ടി നിരന്തരം പാടിക്കൊണ്ടേയിരുന്നു. തന്റേതായ ശൈലിയില്‍ കവിതകളെഴുതുകയും തന്റേതായ രീതിയില്‍ അരങ്ങുകളില്‍ ഉറക്കെ കവിത ചൊല്ലുകയും ചെയ്ത വിനയചന്ദ്രന് മുന്‍ മാതൃകകള്‍ ഉണ്ടായിരുന്നില്ല. സ്വന്തം കാലത്തിന്റെ  ശബ്ദവും പ്രത്യാശയും ചിന്തയും പ്രതിക്ഷേധവും നിറഞ്ഞതായിരുന്നു അദ്ദേഹത്തിന്റെ കവിതകള്‍. മലയാള സാഹിത്യ ചരിത്രത്തില്‍ ഡി. വിനയചന്ദ്രന്‍ ഒരു ഒറ്റപ്പെട്ട വ്യക്തിത്വമായി എന്നും നിലനില്‍ക്കുമെന്നു ഡോ. എം.വി പിള്ള പറഞ്ഞു.

image
image
തുടര്‍ന്ന് ഡി. വിനയചന്ദ്രന്റെ 'വീട്ടിലേക്കുള്ള വഴി' എന്ന കവിത ചൊല്ലിയ കെ.കെ. ജോണ്‍സണ്‍ കവിയുമായുണ്ടായിരുന്ന സൗഹൃദവും അദ്ദേഹത്തോടൊത്തുള്ള യാത്രകളുടേയും സൗഹൃദകൂട്ടായ്മകളുടേയും അനുഭവങ്ങള്‍ അനുസ്മരിച്ചു. ചെറുകഥാകൃത്ത് കെ.വി. പ്രവീണ്‍, ഹരിദാസ് സി.ടി എന്നിവരും വിനയചന്ദ്രന്റെ കവിതകള്‍ അവതരിപ്പിച്ചു.



image
Facebook Comments
Share
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
News in this section
സന്യാസി (തൊടുപുഴ കെ ശങ്കർ, മുംബൈ)
അറുത്തു മാറ്റാം അടുക്കള ( കവിത : ആൻസി സാജൻ )
കറുത്ത ചുണ്ടുകളുള്ള പെൺകുട്ടി (കഥ: പുഷ്പമ്മ ചാണ്ടി )
ബാസ്റ്റാഡ് (കഥ: സാം നിലമ്പള്ളില്‍)
നിധി (ചെറുകഥ: സാംജീവ്)
പാമ്പും കോണിയും - നിർമ്മല - നോവൽ - 29
നീലച്ചിറകുള്ള മൂക്കുത്തികൾ 48 - സന റബ്സ്
ലക്ഷ്മൺ ഝൂളയും ഗുഡിയയുടെ ബിദായിയും ( കഥ: ശാന്തിനി ടോം )
പ്രവാസിയെ പ്രണയിക്കുക (കവിത: പി. സി. മാത്യു)
ബ്ലഡി മേരി (കഥ: ജോബി മുക്കാടൻ)
ഗ്രീന്‍ കാര്‍ഡ് (നോവല്‍- അദ്ധ്യായം 19: തെക്കേമുറി)
ജോസഫ് എബ്രാഹാമിന്റെ ചെറുകഥകളിലെ വലിയ കഥകൾ (പുസ്തകനിരൂപണം: സുധീർ പണിക്കവീട്ടിൽ)
അരികിൽ , നീയില്ലാതെ ( കവിത : പുഷ്പമ്മ ചാണ്ടി )
ചരിത്രത്താളില്‍ കയ്യൊപ്പിട്ട് (കവിത: മാര്‍ഗരറ്റ് ജോസഫ്)
കളവ് കൊണ്ട് എല്‍ക്കുന്ന മുറിവ് (സന്ധ്യ എം)
പാമ്പും കോണിയും - നിർമ്മല - നോവൽ 28
നീലച്ചിറകുള്ള മൂക്കുത്തികൾ 47 - സന റബ്സ്
ചങ്കിൽ കുടുങ്ങി മരിച്ച വാക്ക് (കവിത-അശ്വതി ജോഷി)
Return from the Ashes (Sreedevi Krishnan)
കടൽ ചിന്തകൾ (ബിന്ദു ടിജി )

Pathrangal

  • Malayala Manorama
  • Mathrubhumi
  • Kerala Kaumudi
  • Deepika
  • Deshabhimani
  • Madhyamam
  • Janmabhumi

US Websites

  • Santhigram USA
  • Kerala Express
  • Joychen Puthukulam
  • Fokana
  • Fomaa
CONTACT ARCHIVE ABOUT US PRIVACY POLICY
image image

Copyright © 2020 emalayalee.com - All rights reserved.

Webmastered by MIPL, web hosting calicut