Image

എടിഎം തട്ടിപ്പ്: യുപിയില്‍ അറസ്റ്റിലായ മലയാളികള്‍ കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടു

Published on 20 October, 2019
എടിഎം തട്ടിപ്പ്: യുപിയില്‍ അറസ്റ്റിലായ മലയാളികള്‍ കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടു
കാസര്‍ഗോഡ്: എടിഎം നമ്ബര്‍ ചോര്‍ത്തി ലക്ഷങ്ങള്‍ തട്ടിയ കേസില്‍ അറസ്റ്റിലായ കാസര്‍ഗോഡ് സ്വദേശികളായ രണ്ട് പേര്‍ കാസര്‍ഗോട്ട് ഹോട്ടല്‍ മുറിയില്‍നിന്ന് ഉത്തര്‍പ്രദേശ് പോലീസിന്‍റെ കണ്ണുവെട്ടിച്ച്‌ രക്ഷപ്പെട്ടു. കളനാട് സ്വദേശികളായ അബ്ദുള്‍ റഹ്മാന്‍ ജംഷീദ് (25), അബ്ദുള്‍ റൈഫാദ് (25) എന്നിവരാണ് കൈയാമത്തോടെ രക്ഷപ്പെട്ടത്.

ഞായറാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം. ഇരുവരേയും ശനിയാഴ്ച രാത്രിയോടെയാണ് തെളിവെടുപ്പിനായി യുപി ഉന്നോവ സിഐ പാണ്ഡ്യ, എസ്‌ഐ അനില്‍ യാദവ് എന്നിവരും മറ്റു പോലീസുകാര്‍ക്കുമൊപ്പം കാറില്‍ കാസര്‍ഗോട്ട് കൊണ്ടുവന്നത്. രാത്രി 12 ഓടെ പുതിയ ബസ്‌സ്റ്റാന്‍ഡിന് സമീപത്തെ ഹോട്ടലില്‍ മുറിയെടുത്തു പാര്‍പ്പിച്ചതായിരുന്നു. രണ്ടു പോലീസുകാര്‍ക്കൊപ്പം ഒരു മുറിയിലാണ് പ്രതികളെ താമസിപ്പിച്ചിരുന്നത്.

പുലര്‍ച്ചെ രണ്ടോടെയാണ് പോലീസുകാര്‍ പ്രതികള്‍ രക്ഷപ്പെട്ടതായി മറ്റൊരു മുറിയില്‍ കിടന്നുറങ്ങുകയായിരുന്നു സിഐയെയും എസ്‌ഐയേയും അറിയിച്ചത്. ഉടന്‍തന്നെ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഹോട്ടലില്‍ സ്ഥാപിച്ച സിസിടിവി കാമറയില്‍ പ്രതികള്‍ കൈയാമത്തോടെ ഇറങ്ങിപ്പോകുന്ന ദൃശ്യം പതിഞ്ഞിട്ടുണ്ട്.

എടിഎം കൗണ്ടറുകളില്‍ കാമറ സ്ഥാപിച്ച്‌ പാസ്‌വേര്‍ഡുകള്‍ ചോര്‍ത്തിയശേഷം വ്യാജ എടിഎം കാര്‍ഡുകളുപയോഗിച്ച്‌ ലക്ഷങ്ങള്‍ തട്ടിയെടുത്തതായാണ് കേസ്. രക്ഷപ്പെട്ട പ്രതികള്‍ക്കൊപ്പം കാസര്‍ഗോഡ് മീപ്പുഗിരി ആര്‍ഡി നഗറിലെ മുഹമ്മദ് ബിലാല്‍, കുഡ്‌ലുവിലെ മുഹമ്മദ് സുഹൈല്‍, കളനാട്ടെ, യാസീന്‍ എന്നിവരെ കഴിഞ്ഞയാഴ്ച്ച യുപി ഉന്നാവോ പോലീസ് ഇന്‍സ്‌പെക്ടര്‍ ദിനേശ് ചന്ദ്രമിശ്രയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക