കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതല്‍ പേരെ ചോദ്യം ചെയ്യാനൊരുങ്ങി പോലീസ്. മുഖ്യപ്രതി ജോളിയുടെ ഫോണ്‍ രേഖകള്‍ പരിശോധിച്ച പോലീസ് ചോദ്യം ചെയ്യേണ്ടവരുടെ പട്ടികയില്‍ ഇവരെയെല്ലാം ഉള്‍പ്പെടുത്തിയതായാണ് വിവരം.
ജോളി ഏറ്റവുമധികം വിളിച്ത് ബിഎസ്‌എന്‍എല്‍ ജീവനക്കാരനയാണന്ന് കണ്ടെത്തിയിട്ടുണ്ട്.സിപിഎം, കോണ്‍ഗ്രസ്, മുസ്ലീംലീഗ് നേതാക്കളയും തഹസില്‍ദാരേയും പലതവണ വിളിച്ചിട്ടുണ്ട്.