ക്രിസ്തുവോ മാലാഖയോ (കവിത: പ്രൊഫസ്സര്‍ കുഞ്ഞാപ്പു, D.Sc., Ph.D)
SAHITHYAM
19-Feb-2018
SAHITHYAM
19-Feb-2018

ഒരു പ്രഭാതത്തില്‍ മാര്‍ദ്ദവത മറന്ന ദൈവം
നരനാരദനെ കാത്ത് ധ്യാനനിരതയിലായിരുന്നു.
നരനാരദനെ കാത്ത് ധ്യാനനിരതയിലായിരുന്നു.
പരമാത്മന്റെ ദൃഢഗാഢത
മര്‍ത്ത്യജീവനാഡിയില്‍ അരിക്കുന്നതു കണ്ട
ശരീരശാസ്ത്രവിശാരദനായ ചെകുത്താന്‍......
>>>കൂടുതല്‍ വായിക്കുക
Facebook Comments
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
പിന്നെ അത് അമേരിക്കൻ മലയാളികൾക്ക് അവസാനവാക്കാണ്. അതുകൊണ്ട്
ചർച്ച അവസാനിപ്പിക്കാം. ഇനിയിപ്പോൾ
ന്യുയോർക്കിലെ സർഗ്ഗവേദിയും, വിചാരവേദിയും,ഹ്യുസ്റ്റണിലെ സാഹിത്യസംഘടനകളും അങ്ങനെ അമേരിക്കയിലെ മറ്റു സംസ്ഥാനങ്ങളിലെ സാഹിത്യകാരും ഒരു തീരുമാനത്തിൽ എത്തട്ടെ
അയച്ചു ഞാനൊരു കവിതയെന്നാൽ'
മനസ്സിലാകുന്നില്ലതെവിടെ പോയിയെന്ന്
കനിവ് തോന്നി എഡിറ്ററെയത്
പുറത്തു വിടണം ജനം വിധിച്ചിടട്ടെ
അസഭ്യമായ വാക്കുകൾ എന്റേതല്ല
എടുത്തതാണ് 'ക്രിസ്തുവോ മാലാഖ'
കവിതയിൽ നിന്നതേപടി മാറ്റിടാതെ
ക്രിസ്തുവിനെ സൗന്ദര്യധാമമാക്കി
വസ്ത്രം പറിച്ചു നിറുത്തി ഹാ ! എന്ത് കഷ്ടം
സാധ്യതയുണ്ടിതൊരു വിവാദമാവാൻ
കൂടാതെ ദൈവ പടയാളികൾ ഇളക്കിടാനും
'ഇടതു വിരലാൽ സംഭോഗ മുദ്ര
വലുത് കയ്യാൽ സ്വയഭോഗ മുദ്ര'
ആരുണ്ടിവിടെ ഈ മുദ്രകൾ കാട്ടിടത്തോർ?
ആവശ്യമാണത് ഇടയ്ക്കിടെ കുഴപ്പമില്ല
പാവമാ ക്രിസ്തുവും മാലാഖയും
മനുഷ്യരല്ലേ നമ്മളെപ്പോൽ !
ഇരുട്ടിൽ നാം കാട്ടിടും വേലയൊക്കെ
പരസ്യമാക്കി കവി നിർവൃതി പൂണ്ടിടുന്നു
അത് കണ്ടു ലജ്ജപൂണ്ടു 'പൊരുൾ തിരിച്ചോൻ'
കളിച്ചു ചില കളി കഥ വേറെയാക്കി
മനുഷ്യനെ പൊട്ടനാക്കുന്ന കാലമല്ലേ
വിരലു കൊണ്ടോട്ട അടച്ചിടാനായി
കഴിയുകയില്ല ഒരുത്തനും അതോർത്തിടേണം
പകച്ചിരുന്നിടുമ്പോൾ
അമ്പേ! വരൂന്നൊരുത്തൻ
പൊരുൾ തിരിച്ചുകൊണ്ട്
എന്തിനിങ്ങനെ നിങ്ങൾ രണ്ടും
ചുമ്മാതെ ഞങ്ങളെ കറക്കിടുന്നു
മനക്കുരുന്നിൽ കനിവുള്ള
വിദ്യാധരൻ സാറേ
ശരിയായ ഇതിന്റെ അർഥം
ചൊല്ലിടാമോ ?