വഴിവിട്ട ജീവിതം പകർന്നാടുമ്പോൾ വഴിയില്ലാതെയുഴലുന്നവനെ നൊമ്പരപ്പെടുത്തുന്നൂ വാക്കിനാൽ വാളിനാൽ നേർക്കാഴ്ചയിലൂടെ വന്നു പതിക്കുന്നു പ്രേരണതൻ ചാവേറുകളായി.
തൻ കർമ്മബന്ധത്തിൻ ഫലമറിഞ്ഞിടാതെ തനിയെ ചെയ്യുന്നു ബലിഷ്ഠമാം പാപത്തിൻ കർമ്മങ്ങൾ. തനിക്കു മാത്രമായി കാത്തുവെച്ചിടുന്നു ഭൂമിയും തിന്മ തൻ ഫലമാഹരിക്കുന്ന കർമ്മദോഷികൾക്കായി.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല