Image

വിദ്യാര്‍ഥി പ്രവര്‍ത്തകര്‍ക്ക് ജാമ്യം: ഉത്തരവില്‍ ഇടപെടാനില്ലെന്ന് സുപ്രീം കോടതി

Published on 18 June, 2021
വിദ്യാര്‍ഥി പ്രവര്‍ത്തകര്‍ക്ക് ജാമ്യം: ഉത്തരവില്‍ ഇടപെടാനില്ലെന്ന് സുപ്രീം കോടതി
ന്യൂഡല്‍ഹി: വിദ്യാര്‍ഥി പ്രവര്‍ത്തകര്‍ക്ക് ജാമ്യം അനുവദിച്ച ഡല്‍ഹി ഹൈക്കോടതി ഉത്തരവില്‍ ഉടന്‍ ഇടപെടാനില്ലെന്ന് സുപ്രീം കോടതി. എന്നാല്‍ ഹൈക്കോടതി ജാമ്യ ഉത്തരവിന്‍റെ നിയമവശങ്ങള്‍ പരിശോധിക്കുമെന്നും ജസ്റ്റീസുമാരായ ഹേമന്ത് ഗുപ്ത, വി. രാമസുബ്രഹ്മണ്യം എന്നിവരുടെ രണ്ടംഗ ബെഞ്ച് പറഞ്ഞു.

യുഎപിഎ നിയമം ഹൈക്കോടതി വ്യാഖ്യാനിച്ചതുകൊണ്ട് ഈ കേസിന് രാജ്യമാകമാനമുള്ള അനന്തരഫലം ഉണ്ടാകാന്‍ ഇടയുണ്ടെന്നും കോടതി നിരീക്ഷിച്ചു. 100 പേജുള്ള വിധിന്യായത്തില്‍ കോടതി ആശ്ചര്യം പ്രകടിപ്പിച്ചു. ഡല്‍ഹി കലാപക്കേസില്‍ പ്രതികളായ വിദ്യാര്‍ഥികള്‍‌ നതാഷ നര്‍വാള്‍, ദേവാംഗന കലിത, ആസിഫ് ഇഖ്ബാല്‍ തന്‍ഹ എന്നിവര്‍ക്ക് ജാമ്യം നല്‍കിയത് ചോദ്യം ചെയ്ത് ഡല്‍ഹി പോലീസ് സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു കോടതിയുടെ നിരീക്ഷണം. വിദ്യാര്‍ഥി പ്രവര്‍ത്തകര്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചതിനു തൊട്ടുപിന്നാലെയാണ് പോലീസ് സുപ്രീം കോടതിയെ സമീപിച്ചത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക