തൊടുപുഴ: മന്ത്രി
പി.ജെ.ജോസഫിനെതിരെ യുവതി നല്‍കി പരാതിയില്‍ സാക്ഷികള്‍ക്ക് കോടതി സമന്‍സ് അയച്ചു.
ജോസഫ് പരാതി നല്‍കിയ യുവതിയുടെ മൊബൈല്‍ ഫോണിലേക്ക് എസ്.എം.എസ് മെസ്സേജ്
അയിച്ചുവെന്നും ഫോണില്‍ ലൈംഗികചുവയുള്ള സംഭാഷണത്തിന് ശ്രമിച്ചുവെന്ന് ആരോപിച്ചുമാണ്
യുവതി തൊടുപുഴ കോടതിയില്‍ പരാതി നല്‍കിയത്. സാക്ഷികളായ പീരുമേട് എം.എല്‍.എ. ഇ.എസ്.
ബിജിമോള്‍, തൊടുപുഴ ബി.എസ്.എന്‍.എല്‍. മാനേജര്‍ എന്നിവരോട് ജൂണ്‍ നാലിന് ഹാജരാകാന്‍
കോടതി ഉത്തരവിട്ടു.