കേരളത്തിൽ പോലും ജനം തഴഞ്ഞിട്ടിരിക്കുന്ന അഴുമതിക്കാർ, പെണ് വാണിഭക്കാർ, കടൽക്കൊള്ള , സി ഡി ചോരണം, അധികാര ദുരുപയോഗം തുടങ്ങിയവയിൽ കുപ്രസിദ്ധി നേടി നിയമപാലകർ, നക്സലൈറ്റുകൾ, തറപഞ്ചായത്ത്, മുന്‍സിപാലിറ്റി തുടങ്ങിയവയിലെ കുംമ്പകോണക്കാർ എന്നിവരെ കൊണ്ടവന്നു, കുഴലുവിളി, ചെണ്ടകൊട്ടു, ആന, അംമ്പാരി, കുഴല്‍ വിളി, കുടമാറ്റം, താലപ്പൊലി എന്നിവ കൊടുത്ത് സ്വീകരിക്കുന്നതിൽ അമേരിക്കൻ സമൂഹം ഒന്നാകെ ഹരം പൂണ്ടു നില്ക്കുന്നു. പൂമാലകളുമായി ജനം വിമാന താവളങ്ങളിൽ കിടപ്പാണ്പിന്നെ . കൊച്ചമ്മമാരെ ഷോപ്പിങ്ങിനു കൊണ്ടുപോയി ഭാര്യ കഷ്ടപ്പെട്ടുകൊണ്ടുവരുന്ന പണം ചിലവാക്കി സുഗന്ധ തൈലം, മസ്സാജു തുടങ്ങിയവ നല്കുന്ന വിടന്മാർ ഇതിൽ വിരുത് നേടിയവന്മാർ ആണെന്ന് പറയണ്ടാതില്ലല്ലോ? സരിതയും വലിയ കാലതാമസം ഇല്ലാതെ ഇങ്ങു പറെന്നെത്തും എന്നതിൽ സംശയം വേണ്ട. പിന്നെ സ്വന്തം പടം പത്രത്തിൽ നോക്കിയിരുന്നു ആസ്വതിക്കുകയും, വർണ്ണാഭം, കർണ്ണാഭം തുടങ്ങി വായിൽ കൊള്ളാത്തതും മനസിലാകാത്തതുമായ വാക്കുകൾ നോക്കിയിരുന്നു പൊട്ടിച്ചിരിക്കുകയും തുള്ളി ചാടുകയും ചെയ്യുന്നു ചെയ്യുന്നു. കവി ഇത് നിരീക്ഷിക്കാൻ തുടങ്ങിയിട്ട് കുറെ നാളായി എന്ന് കവിതയുടെ ഓരോ വരികളും വിളിച്ചു പറയുന്നു. പാട്ടിലെ വിധി കർത്താക്കൾ പറയുന്നത് പോലെ സംഗതികൾ വീണണ്ട സ്ഥാനങ്ങളിൽ തന്നെ വീണു, ഭാവങ്ങളും ന്യുൻസും എല്ലാം കൊള്ളാം. പക്ഷെ, "കുവല മലരുടെ പരിമള സാരം, തവളകൾ അറിവാൻ സംഗതി വരുമോ" (നളചരിതം)' കവിക്ക് അഭിന്ദനം
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
ഈ കവിതയുടെ കോപ്പി എടുത്തു ഇവരൊക്കെ വന്നു ജെളിജിരിക്കുന്ന സദസ്സിൽ കൊണ്ട് വിതരണം ചെയ്യുന്നത് നല്ലതായിരിക്കും .ഇങ്ങനെ ഒള്ളവനേ ഒക്കെ പൊക്കികൊണ്ട് നടുക്കന്ന മിക്കവരുടെയും ജാതകം നോക്കയാൽ ഇവരെല്ലാം ഒരേ തൂവൽ പക്ഷികൾ ആണന്നു മനസ്സിലാക്കാവുന്നതേ ഉള്ളു .പോത്ത് ചെന്നാൽ പോത്തിൻ കൂട്ടതിലല്ലെയ് ചെല്ലൂ .