AMERICA
നിഷി രാജന്‍ -ഒരു അമേരിക്കന്‍ മലയാളി കലാകാരി   |  0Comment
ജോസ് പിന്റോ സ്റ്റീഫന്‍


ഒരു മലയാളി കുടുംബത്തിലെ അംഗമായി ഡല്‍ഹിയിലാണ് നിഷി രാജന്‍ ജനിച്ചത്. നിഷിക്ക് അഞ്ചു വയസ്സുള്ളപ്പോള്‍ ആ കുടുംബം ന്യൂയോര്‍ക്കിലേക്ക് താമസം മാറ്റി. അന്നുതൊട്ട് ന്യൂയോര്‍ക്കിലാണവരുടെ വാസം. നന്നെ ചെറുപ്പത്തിലെ സംഗീതത്തോട് അഭിരുചി കാട്ടി തുടങ്ങിയ നിഷി ഒന്‍പതാം വയസ്സില്‍ തന്റെ ആദ്യഗാനങ്ങളും കവിതകളും രചിച്ചു. അക്കാലത്ത് തന്നെ വിവിധതരം നൃത്തങ്ങള്‍ പഠിക്കാനും ആ പെണ്‍കുട്ടി താല്പര്യം കാണിച്ചു.

ഇപ്പോള്‍ വളരേയേറെ അ
ിയപ്പെടുന്ന കലാകാരിയായി നിഷി രാജന്‍ മാറകഴിഞ്ഞു. ഗാനരചയിതാവ്, ഗായിക, നടി, മോഡല്‍ , നര്‍ത്തകി എന്നീ തലങ്ങളിലെല്ലാം നിഷി പേരെടുത്തുകഴിഞ്ഞു. അമേരിക്കന്‍ മുഖ്യധാരയില്‍ ഇത്രയേറെ ശ്രദ്ധാകേന്ദ്രമായിട്ടും തന്റെ മലയാളിത്വം മറക്കാതിരിക്കാന്‍ നിഷി എപ്പോഴും ശ്രമിച്ചു.

മനുഷ്യാവകാശ സംരക്ഷണങ്ങള്‍ക്ക് വേണ്ടിയുള്ള നിലപാടുകള്‍ക്ക് മനസ്സില്‍ എന്നും പ്രമുഖ സ്ഥാനമുണ്ടായിരുന്നതും കൊണ്ട് തന്റെ കലാജീവതത്തിന് ഒരിടവേള നല്‍കി
22-ാം വയസ്സില്‍ നിയമപഠനത്തിന് വീണ്ടും കോളേജില്‍ ചേര്‍ന്ന നിഷി ഇപ്പോള്‍ തിരക്കേറിയ ഒരു അഭിഭാഷക കൂടിയാണ്. അതിനിടയിലാണ് കലാ ജിവിതത്തിനും നിഷി സമയം കണ്ടെത്തുന്നത്.

നിഷിയുടെ ഗാനങ്ങള്‍ വളരെ ശ്രദ്ധ നേടികഴിഞ്ഞു. സിനിമാ-നാടക അഭിനയം തുടരുന്നുണ്ട്. മുടങ്ങാതെ ഗാനരചയും നടത്തുന്നു. നിരവധി മാധ്യമങ്ങളില്‍ നിഷിയെകുറിച്ചുള്ള വാര്‍ത്തകളും ലേഖനങ്ങളും അച്ചടിച്ചു വന്നിട്ടുണ്ട്.

നിഷിയെക്കുറിച്ച് കൂടുതല്‍ അ
ിയാന് ‍www.nishi music.com സന്ദര്‍ശിക്കുക

നിഷിയെക്കുറിച്ച് ഒരു പ്രമുഖ പ്രസിദ്ധീകരണത്തില്‍ വന്ന ലേഖനത്തിന്റെ ലിങ്ക് വായനക്കാര്‍ക്കായി നിഷി രാജന്റെ പ്രത്യക അനുവാദത്തോടെ താഴെ കൊടുക്കുന്നു.

NEWS LINK

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Leave a Comment

Your email address will not be published. Required fields are marked

Name :
Email ID :
Comment :
 
Enter The Letters captcha image
News in this Section
  • ആനന്ദിനു വേണ്ടി കാലിഫോര്‍ണിയയില്‍ പ്രവര്‍ത്തനം ശക്തം
  • ടെക്‌സസില്‍ തൊഴിലില്ലായ്മ വേതനം ലഭിക്കുന്നതിന് 'ഡ്രഗ് ടെസ്റ്റ്' നിര്‍ബന്ധമാക്കി
  • "യുവതലമുറ അഭിമുഖീകരിക്കുന്ന വെല്ലുവിളികള്‍ "- സിയോണ്‍ ഗോസ്പല്‍ അസംബ്ലി ഫാമിലി സെമിനാര്‍ മെയ് 25-ന്‌
  • ആത്മഗന്ധികളായ മുല്ലകള്‍ -അനില്‍ പെണ്ണുക്കര
  • മുട്ടത്തു വര്‍ക്കി മലയാളമനസ്സിന്റെ ചരിത്രകാരന്‍ -പി.റ്റി.പൗലോസ്
  • ഒക്കലഹോമ ദുരന്തത്തില്‍ മരിച്ചവര്‍ 24 പേര്‍ ഔദ്യോഗിക സ്ഥിതീകരണം
  • പ്രവാസി മാര്‍ത്തോമാ ഓണ്‍ലൈന്‍ മാഗസിന്‍ ഫോക്‌സ് പ്രസിദ്ധീകരണം ആരംഭിച്ചു
  • റോബിന്‍ എലക്കാട്ട് വീണ്ടും മിസൗറി സിറ്റി കൗണ്‍സില്‍ അംഗം
  • റിമി റ്റോമി മലയാളം ഐപിടിവി ബോക്‌സുകള്‍ വിതരണം ചെയ്തു
  • ബിനോയ് ചെറിയാനേയും കുടുംബത്തേയും അവഹേളിച്ചതില്‍ ഫോമ ഉത്ക്കണ്ഠ രേഖപ്പെടുത്തി
  • ദാ വന്നു: ദേ പോയി! - അഷ്ടമൂര്‍ത്തി
  • കമ്യൂണിറ്റി കോളജുകള്‍ ഇനി ഇന്ത്യയിലും
  • കെ.എച്ച്‌.എന്‍.എ മയാമി കണ്‍വെന്‍ഷന്‍ കിക്ക്‌ഓഫ്‌ താമ്പായില്‍ നടത്തപ്പെട്ടു
  • റവ.ഡോ.ജോസഫ്‌ പാംപ്ലാനിയില്‍ നയിക്കുന്ന വിശ്വാസവര്‍ഷ ധ്യാനം മെയ്‌ 24 മുതല്‍ 27വരെ
  • സ്‌നേഹസംഗമത്തിന്‌ ടൊറന്റോയില്‍ ഊഷ്‌മള വരവേല്‍പ്‌
  • മേജര്‍ ആര്‍ച്ച്‌ ബിഷപ്പ്‌ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരിക്ക്‌ താമ്പായില്‍ സ്വീകരണം
  • കൈരളി ടിവിയുടെ `സൂപ്പര്‍ കിഡ്‌സ്‌': സാജന്‍ പള്ളുരുത്തി അവതാരകന്‍
  • 2 യുപിഎ@5 (കാര്‍ട്ടൂണ്‍: തൊമ്മി)
  • നേര്‍ക്കാഴ്‌ച്ചകളിലെ ദൃശ്യങ്ങള്‍ (പുസ്‌തക നിരൂപണം: സുധീര്‍ പണിക്കവീട്ടില്‍)
  • ഡബ്ലു.എം.സി മെമ്മോറിയല്‍ ഡേ ബാങ്ക്വറ്റ് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി