സിനിമാറ്റിക്രീതിയിലുള്ളതും,
ത്രികോണപ്രേമങ്ങളും, സോഷ്യല്‍ മീഡിയപ്രേമങ്ങളും യുവാക്കളെദിനം പ്രതി
കൊലപാതകങ്ങളിലേയ്ക്കും, ആത്മഹത്യകളിലേയ്ക്കും,
വിഷാദരോഗങ്ങളിലേയ്ക്കുംനയിയ്ക്കുന്ന ഈ കാലഘട്ടത്തില്‍
എന്താണ്യഥാര്‍ത്ഥമായപ്രണയംഅല്ലെങ്കില്‍ അനുരാഗം എന്നവികാരം
യുവാക്കള്‍ക്കുള്ളതിരിച്ചറിവിനാകട്ടെ ഈ പ്രണയദിനാഘോഷംപ്രണയം,
അനുരാഗംഎന്നഅനുഭൂതിഅതിരുകള്‍ കടന്നുവെറും ശാരീരിക നിര്‍വൃതിയാകുന്നിടത്താണ്
അരുതായ്മകള്‍ സംഭവിയ്ക്കുന്നതും. അതേക്കുറിച്ചുള്ളതിരിച്ചറിവാണ്പിന്നീട്
ആത്മഹത്യയ്ക്കുംകൊലപാതകങ്ങള്‍ക്കും വിഷാദരോഗങ്ങള്‍ക്കും
ഇടവരുത്തുന്നതെന്നുമാതാപിതാക്കളെസ്‌നേഹിയ്ക്കുന്നഓരോയുവാവുംഅറിയണം.
അമ്പലവുംപരിസരങ്ങളും, ഇടവഴികളും, അരുവികളും, കാട്ടാറുകളും, കുന്നുകളും,
തെളിനിലാവുംകുസൃതികാറ്റും, കുഞ്ഞിക്കിളികളുംപവിത്രമായ
പ്രണയത്തിനുഒരുകാലത്ത്ദൃസാക്ഷികളാകുമായിരുന്നു. എന്നാല്‍ സാങ്കേതിക വിദ്യ
പുരോഗമിച്ചപ്പോള്‍ പ്രണയവിനിമയം സുഗമമാകുകയും തന്മൂലം
പ്രണയമെന്നപവിത്രമായആശയത്തിന്റെപശ്ചാത്തലങ്ങള്‍ മാറുകയും, അതില്‍
കളങ്കംപടരുകയുംചെയ്തു.. വാട്‌സാപ്പിലൂടെസന്ദേശങ്ങള്‍ കൈമാറിയും,
അസ്ലീനമായചിത്രങ്ങളുംരംഗങ്ങളുംസോഷ്യല്‍മീഡിയയിലൂടെകൈമാറിയും,
പൊതുസ്ഥലങ്ങളിലും റെയില്‍വേസ്‌റ്റേഷനിലും കെട്ടിപ്പിടിച്ചും,
മുത്തംകൊടുത്തതുംശാരീരി
കപിരിമുറുക്കങ്ങള്‍ക്ക്മാത്രംഅരങ്ങേറുന്നപ്രണയങ്ങള്‍ക്ക്ദിനംപ്രതിദുരൂഹമായഅന്ത്യങ്ങള്‍
സംഭവിച്ചുതുടങ്ങി.
പവിത്രമായ പ്രണയത്തിനു പ്രായമാറ്റത്തോടൊപ്പം ഒരിയ്ക്കലുംമരണം
സംഭവിയ്ക്കുന്നില്ല.പ്രകൃതിയുടെസൗന്ദര്യംആസ്വദിയ്ക്കാന്‍,
മനുഷ്യസൗന്ദര്യത്തെനിഷ്കളങ്കമായിആസ്വദിയ്ക്കാന്‍ ഓരോരുത്തരിലെയും
സ്വഭാവസവിശേഷതകളെതിരിച്ചറിയാന്‍ കഴിവുള്ളവരുടെമനസ്സില്‍
ഒരുപ്രണയദേവാലയംഉണ്ടായിരിയ്ക്കും. സ്ത്രീ പുരുഷന്മാര്‍ പരസ്പരം കണ്ടുമുട്ടി
ഇഷ്ടപ്പെടുമ്പോള്‍ അവര്‍ ആ ദേവാലയത്തില്‍
പരസ്പരംഭാര്യാഭര്‍ത്തൃസങ്കല്പങ്ങളോടെപ്രതിഷ്ഠിയ്ക്കുന്നു. പിന്നീട് ആ
ദേവാലയത്തില്‍ ഭാവിജീവിതത്തെകുറിച്ചുള്ളസങ്കല്‍പ്പപൂജകള്‍
ആരംഭിയ്ക്കുകയായി. സ്‌നേഹം, വാത്സല്യം, പ്രേമംഅനുരാഗംലാളനപരിചരണംകടമകള്‍
എന്നിവ ആ ഹൃദയദേവാലയത്തിലെനിത്യപുജകളായിമാറുന്നുവാസ്തവത്തില്‍ അത്തരം
ക്ഷേത്രങ്ങള്‍ നമ്മുടെ നയനങ്ങള്‍ക്ക് ഗോചരമല്ലെങ്കിലും അവ പ്രപഞ്ചത്തില്‍
നിറഞ്ഞു നില്‍ക്കുന്നു എന്നതാണ്‌സത്യം.ചിലസാഹചര്യത്തില്‍ ഈ
ആരാധനപരസ്പരപൂരകങ്ങള്‍ അല്ലാതാകുമ്പോഴും,
ഹൃദയദേവാലയംതുറന്നുകാണിയ്ക്കാതെആരാധനനടത്തുമ്പോഴും,
വേണ്ടത്രആശയവിനിമയംനടത്താന്‍ കഴിയാത്തസാഹചര്യത്തിലും ഈ ദേവാലയങ്ങള്‍
പുജാരഹിതങ്ങങ്ങളാകുന്നു. ഉത്തരവാദിത്വങ്ങളും,
കടമകളുംജീവിതമെന്തെന്നതിരിച്ചറിവും വേണ്ടതിലധികംഉണ്ടാകുമ്പോള്‍
പ്രണയംനിശബ്തമാകുന്നു.
കൗമാരകാലത്തെപ്രണയത്തെ കുറിച്ചോര്‍ക്കുമ്പോള്‍ പലപ്പോഴും
എനിയ്ക്കുതോന്നാറുണ്ട് എത്രയോബാലിശമായവികാരവിചാരങ്ങള്‍.
പാഴായിപ്പോയകുറെവിലപ്പെട്ടസമയങ്ങള്‍. എന്നിരുന്നാലും ആ
കൗമാരകാലത്തെഇഷ്ടങ്ങളെയും, അനിഷ്ടങ്ങളെയും,
പ്രതീക്ഷകളെയുംകുറിച്ചോര്‍ക്കുമ്പോള്‍ എന്നുംചുണ്ടില്‍
നുണഞ്ഞിരിയ്ക്കാനൊരുമധുരം. ഒരിയ്ക്കലുംതിരിച്ചുകിട്ടാത്തതാണെങ്കിലും
ആനിമിഷങ്ങളുടെഓര്‍മ്മയിലൂടെകൗമാരംതിരിച്ചുകിട്ടുന്നതായഒരുതോന്നല്‍.
അഭൗമമായപ്രണയംമനുഷ്യമനസ്സില്‍ അലിഞ്ഞുതീരാത്ത ഹിമകണംതന്നെ..
കൊഴിഞ്ഞുപോയഓരോനിമിഷങ്ങളെയുംകുറിച്ചോര്‍ക്കുമ്പോള്‍
കുറച്ചുനേരത്തേയ്‌ക്കെങ്കിലുംപിണക്കങ്ങളുംഇണക്കങ്ങളുംകുസൃതികളുംനിറഞ്ഞകൗമാരത്തില്‍
തിരിച്ചെത്തിയഅനുഭൂതിയിലേക്ക്മനസ്സ്വഴുതിവീഴുന്നു.
പരസ്പരംഅനുവാദംചോദിച്ചായിരുന്നോ ഈ ആത്മാര്‍ത്ഥമായസ്‌നേഹം.
പലപ്പോഴുംപറയണമെന്നുണ്ട്. പക്ഷെപരസ്പരംദിവസവുംഅടുത്ത്കാണാന്‍
പോലുംനിവൃത്തിയില്ലാത്ത സദാചാരത്തിന്റെനിരപലകകള്‍.
ദൂരെനിന്നുംപരസ്പരംകാണുന്നതുതന്നെഒരുനിര്‍വൃതിയാണ്.
പരസപരംപറഞ്ഞിട്ടില്ല
എന്നെയുള്ളൂരണ്ടുമനസ്സുകളുടെയുംസഞ്ചാരംഏകദേശംഒരേദിശയില്‍ത്തന്നെ. ഈ
വരവ്യഥാര്‍ത്ഥത്തില്‍ പുസ്തകത്തിനുവേണ്ടിയൊന്നുമല്ലഒന്ന്കാണണംഒന്നും
പറഞ്ഞില്ലെങ്കിലും
ഒരുപുഞ്ചിരിയെങ്കിലുംസമ്മാനകയ്ക്കാമല്ലോ!തളത്തിലിരുന്നുപുസ്തകത്തില്‍
കണ്ണുംനട്ടിരുന്നുസ്വപ്നംകാണുന്ന
എനിയ്ക്കറിയാംഉമ്മറത്തിണ്ണയിലിരുന്നെന്തിനാണ്
ഇത്രയുംഉറക്കെസംസാരിയ്ക്കുന്നതെന്നു. ഞാനുംപ്രതീക്ഷിച്ചിരുന്നു.
എന്ത്കാരണംപറഞ്ഞുഉമ്മറത്തുവരും? പുസ്തകംആവശ്യപ്പെട്ടാല്‍ മാത്രമേഞാന്‍
പുറത്ത്മുഖംകാണിയ്ക്കുകയുള്ളുഎന്ന്അവനുഅറിയാമായിരുന്നു.
പരസ്പരംസംസാരിച്ച്മതിയാകാത്തവീര്‍പ്പുമുട്ടല്‍. ഇത്ഞങ്ങളുടെകാര്യത്തില്‍
മാത്രമല്ല. പലപ്രണയബന്ധങ്ങളുംഇതുപോലെപരസപരംആശയവിനിമയംനടത്താനാകാതെമനസ്സില്‍
മാത്രംവിരിഞ്ഞുകൊഴിഞ്ഞപ്രണയങ്ങളാകാറുണ്ട്.
തറവാട്ടിലെ, ചൈതന്യത്താല്‍ കത്തിജ്വലിയ്ക്കുന്നനേത്രങ്ങളോടെ,
ദിനരാത്രങ്ങളില്‍ അനുഗ്രഹംഒഴുകികൊണ്ടിരിയ്ക്കുന്നദേവിയ്ക്ക്,
ദേവിസന്നിധിയില്‍ നില്‍ക്കുന്നചെമ്പരത്തിയില്‍
നിന്നുംപൂപറിച്ച്‌സമര്‍പ്പിയ്ക്കാന്‍
മത്സരിയ്ക്കുന്നഞാനുംഅവനും.ഒരുദിവസംഎന്നെക്കാളുംകൂടുതല്‍
പൂദേവിയ്ക്ക്‌സമര്‍പ്പിച്ചാല്‍ ദൂരെനിന്നാണെങ്കിലുംകാണാന്‍
കഴിയുന്നത്പരിഭവത്താല്‍ കുത്തിവീര്‍പ്പിച്ചഎന്റെമുഖമായിരിയ്ക്കും. അതില്‍
ആനന്ദംകണ്ടെത്തിയിട്ടാകാംപലപ്പോഴുംഞാന്‍ കാവിലെത്തുന്നതിനുമുന്‍പ്അവന്‍
പൂമുഴുവന്‍ പറിച്ച്‌ദേവിയ്ക്ക്‌സമര്‍പ്പിച്ചിരുന്നത്.
അശ്വതിചേച്ചിയുടെവിവാഹത്തിന്‌പോയ ആ ദിവസംഞാന്‍ ഓര്‍ക്കുകയാണ്.
വീതിയിലുള്ളകാസവുകരയുള്ളസെറ്റുസാരിയും, സ്വര്‍ണ്ണനിറത്തിലുള്ളബ്ലൗസും,
കുളിച്ച്കുളിമെടയിട്ടഅരയ്‌ക്കൊപ്പംഇറങ്ങികിടക്കുന്നതലമുടിയില്‍
നിറയെമുല്ലപ്പൂചൂടി, കണ്ണെഴുതിപൊട്ടുതൊട്ട്എനിയ്ക്കുതന്നെമനസ്സില്‍
ഒരുഅഹങ്കാരംഉണ്ടായിരുന്നുഞാന്‍
ഒരുസുന്ദരിയായിലോഎന്ന്.ഒരുപക്ഷെഅവനുംഎന്നെപോലെഅഹങ്കരിച്ചിരിയ്ക്കുംഎന്നുംഅവളില്‍
കാണാത്തസൗന്ദര്യംഎന്ന്.
കൂട്ടുകാരോടുംബന്ധുക്കളോടുംകുശലംപറയുന്നതിനിടയിലുംഞാനുംഒളികണ്ണിട്ടുനോക്കി ആ
താലികെട്ടിന്റെതിരക്കിനിടയിലുംരണ്ടുകണ്ണുകള്‍
ശ്രദ്ധിച്ചിരുന്നത്എന്നെമാത്രമല്ലേ! എല്ലാപെണ്ണുങ്ങള്‍ക്കുംഅറിയാംകുട്ടന്‍
ഒരുവായ്‌നോക്കിയാണെന്നു. അന്നത്തെഭാഷയില്‍ പറഞ്ഞാല്‍ ലയിന്‍ അടിയിലും,
ഷൈന്‍ ചെയ്യലിലുംഅവനു ബിരുദാനന്തരബിരുദമുണ്ടെന്നു. ഞാന്‍
ഒരുതെറ്റുംചെയ്തില്ലല്ലോകുട്ടന്‍
ചോദിച്ചഎന്തിനോഒന്ന്ചിരിച്ചുമറുപടിപറഞ്ഞു. അതിനാണോഒരാഴ്ചക്കാലംകാരണങ്ങള്‍
ഉണ്ടാക്കിവരായാതെയുംകണ്ടഭാവംനടിയ്ക്കാതെയുംനടന്നത്. ഈ
പരിഭവംഅധികകാലംതുടരാന്‍ ആവാനാകില്ലെന്ന്എനിയ്ക്കറിഞ്ഞുകൂടെ!
കാണാതെഎനിയ്ക്കുംവിഷമംതോന്നി. എന്നാലുംഞാനുംവാശികാരിയല്ലേ!
കുടുംബസര്‍പ്പക്കാവില്‍ വര്ഷംതോറും
ഉണ്ടാകുന്നആയില്യംഞങ്ങള്‍ക്ക്ഒരുപ്രത്യേകദിവസമായിരുന്നു.
കാട്ടിലുംപറമ്പിലുംനടന്നുകളിച്ചും,
കണ്ണിമാങ്ങപെറുക്കിയുംമാമ്പഴംപൊട്ടിച്ചുംപൂപറിച്ചുംനടന്നിരുന്ന ഞങ്ങള്‍ക്ക്
സര്‍പ്പദൈവങ്ങളെ വളരെ ഭക്തിയും പേടിയുമായിരുന്നു. അച്ഛന്‍
പറയുംപൊന്തക്കാട്ടില്‍ ഒരുപേടിയില്ലാതെനടക്കുമ്പോള്‍ നാഗങ്ങള്‍
തന്നെരക്ഷിയ്ക്കണംകുട്ടികളെ " എന്ന്.വീട്ടില്‍ നിന്നും മൂന്നുനാല്
കിലോമീറ്റര്‍ നടന്നാല്‍ മാത്രമേതറവാട്ടില്‍ എത്താല്‍ കഴിയു.
അവിടേക്കാണെങ്കില്‍ വാഹനസൗകര്യങ്ങള്‍
ഒന്നുംതന്നെയില്ലഞങ്ങളുടെഗ്രാമത്തില്‍നിന്നുംഒരുപാടവുംകുന്നുംമറികടന്നാല്‍
മാത്രമേഅവിടെഎത്തിച്ചേരാന്‍ കഴിയൂ.
യൂക്കാലിയുംആകോരിചെടിയുംനിറഞ്ഞുനില്‍ക്കുന്നകുന്നുംകതിരേന്തിനില്‍ക്കുന്നപാടവുംനടന്നുകൊണ്ടുള്ള
ഈ യാത്രഞങ്ങള്‍ കുട്ടികള്‍ക്ക്ഒരുവിനോദയാത്രയായിരുന്നു.
തിരിച്ചുവരുമ്പോള്‍ ഇടയ്ക്ക്കഴിയ്ക്കാന്‍ സര്‍പ്പങ്ങള്‍ക്കുനേദിച്ചഅവലും,
ശര്‍ക്കരയുംഇളനീരും. ഇത്രയുംദൂരംനടന്നുതളരാന്‍ആകോരിപ്പഴങ്ങള്‍
ഞങ്ങളെആനുവദിയ്ക്കിലായിരുന്നു.മുള്ളുകള്‍ മാറ്റിപറിച്ചുതിന്ന
ആകോരിപ്പഴങ്ങളുടെമധുരംവര്ഷങ്ങള്ക്കുശേഷവുംഎന്റെനാവില്‍
തളംകെട്ടിനില്‍ക്കുന്നു.എന്നാല്‍ എനിയ്ക്കുംഅവനും ഈ
യാത്രയിലുണ്ടായിരുന്നഉത്സാഹംഭക്തിയാണോഎന്നറിയില്ല്.
എല്ലാവരില്‍നിന്നുംഒരല്‍പംമാറിനടന്ന്എന്തെങ്കിലുംതമ്മില്‍ കുശലംപറയാമല്ലോ,
കണ്ണുംകണ്ണും നട്ട്പരസ്പരംഒന്ന്അടുത്ത്കാണാമല്ലോ, കുന്നിന്‍
മുകളിലെപാറക്കൂട്ടങ്ങള്‍ ഞങ്ങള്‍ പെണ്‍കുട്ടികള്‍ക്ക്കയറാന്‍
വിഷമമാകുമ്പോള്‍ ആണ്‍കുട്ടികള്‍ കൈതന്നുഞങ്ങളെസഹായിയ്ക്കുമ്പോള്‍,
ആദ്യംമനസ്സില്‍ ഒരുനാണംപൂവിടുംഎങ്കിലും പരസ്പരം
ഒരുസ്പര്‍ശനസുഖംഅനുഭവിയ്ക്കാമല്ലോ ഇതൊക്കെയായിരുന്നുഎനിയ്ക്കുംഅവനും ഈ
യാത്രതന്നിരുന്നഉത്സാഹം. എന്തൊരുശ്രദ്ധയായിരുന്നു ആ യാത്രയില്‍ എന്നെ,
ആകോരിചെടിയുടെഒരുമുള്ളുപോലുംനോവിയ്ക്കാതെഅവിടെഎത്തിതിരിച്ചെത്തുംവരെഎന്നെപരിചരിയ്ക്കുമ്പോള്‍
അവിടെവാത്സല്യം, ഉത്തരവാദിത്വം, സ്‌നേഹംഎന്നിവഭാവിവരന്റെമനസ്സില്‍
പീലിവിടര്‍ത്തിയാടിയിരുന്നു.
മേടമാസത്തിലെ വിഷു. പുതിയവര്ഷംപിറപ്പിന്റെ സന്തോഷത്തിമര്‍പ്പില്‍
എല്ലാവരുംകണികണ്ടുണര്‍ന്നു. അച്ഛന്‍ ഞങ്ങള്‍ക്ക്വിഷുകൈനീട്ടംതന്നു
.പടക്കവുംകമ്പിപൂത്തിരിയുംകത്തിച്ച്ആഹ്ലാദിച്ചു.
ഇനിഎല്ലാവരുംകൂടിവിഭവങ്ങള്‍ഒരുക്കുന്നതിരക്കിലാണ്. ആ കൊച്ചുവെളുപ്പാന്‍
കാലത്തുതന്നെഅവന്‍ എല്ലാവരെയുംആശംസകള്‍ അറിയിയ്ക്കാനെത്തി.
അവനുഎന്നോടും എനിയ്ക്ക്അവനോടുംആശംസകള്‍ അറിയിയ്ക്കണമെന്നുണ്ട്.
തിരിച്ചുപോകുന്നനേരത്ത്കയ്യിലിരുന്നപുസ്തകംഎനിയ്ക്കുനേരെനീട്ടിഗൗരവത്തോടെപറഞ്ഞു
" എന്തോപഠിയ്ക്കാനുള്ളത്ഞാന്‍ ഇതില്‍ വായിച്ചു.
മറക്കുന്നതിന്മുന്‍പ്തരാമെന്നുകരുതി" .പെട്ടെന്നവിടെനിന്നുംതിരിച്ചുപോയി.
എല്ലാവരുടെയുംമുന്നില്‍ വച്ച് ആ പുസ്തകംതുറന്നുനോക്കാന്‍ ഞാന്‍ പേടിച്ചു.
വടയ്‌ക്കേഅകത്ത്പുസ്തകങ്ങള്‍ ചിന്നിച്ചിതറികിടക്കുന്നമേശയ്ക്കുമുകളില്‍
ഒന്നുരണ്ട്പുസ്തകങ്ങള്‍ക്ക് താഴെആപുസ്തകംവച്ചു.
എല്ലാവരുടെയുംശ്രദ്ധമാറിഎന്ന്കണ്ടപ്പോള്‍ മെല്ലെചെന്നുതുറന്നുനോക്കി.
പുസ്തകതാളില്‍ നിവര്‍ത്തിവച്ചിരിയ്ക്കുന്നവിഷുകൈനീട്ടം,
ഉപയോഗിയ്ക്കാത്തപുതിയഒരുരൂപനോട്ട്. ആ പുസ്തകതാളില്‍ നിന്നുംമാറ്റിഞാന്‍
വച്ചു. ഇന്നുംഎല്ലാവിഷുവിനുംകൈനീട്ടംവാങ്ങുമ്പോള്‍ പുതിയ ആ
ഒരുരൂപാനോട്ടെന്നെ നോക്കിചിരിയ്ക്കുന്നതായിതോന്നും.
അച്ഛനും സഹോദരനും
അല്ലാതെഒരുപെണ്‍കുട്ടിആദ്യമായിഅറിയുന്നഒരുപുരുഷന്റെസ്‌നേഹം, പരിചരണം,
ആത്മാര്‍ഥത, ശ്രദ്ധ, സുരക്ഷിതത്വബോധംഎല്ലാംപകര്‍ന്നുതരുന്നആദ്യാനുരാഗം. ,
. അമ്മയില്‍നിന്നും, സഹോദരിയില്‍ നിന്നും വ്യത്യസ്തമായിതന്റെ
ജീവിതപങ്കാളിഎന്നസങ്കല്‍പ്പത്തിനുവേണ്ടിപുരുഷനില്‍
വളര്‍ന്നുവരുന്നഉത്തരവാദിത്വബോധവും, ചുമതലാബോധവും, സ്‌നേഹവും,
വാത്സല്യവുംവളരുന്നഅവന്റെആദ്യാനുരാഗം. ഇവിടെആത്മാര്‍ത്ഥസ്‌നേഹത്തില്‍
നിന്നുംഉരുത്തിരിയുന്നകാമംഭാര്യാഭര്‍ത്തൃസങ്കല്‍പ്പമാണ്.
കാമത്തിനുവേണ്ടിതാല്‍ക്കാലികമായിപ്രഹരിപ്പിയ്ക്കുന്നകപടസ്‌നേഹമല്ല.
ഇതുപോലെ ഓരോരുത്തരുടേയുംസ്‌നേഹത്തിന്റെ പുളിമരച്ചോട്ടില്‍
വീണുകിടക്കുന്നശര്‍ക്കരപുളിനുണയാനായി, മഞ്ഞും,
കുളിരുംനിറഞ്ഞഫെബ്രുവരിമാസത്തിലെ ഈ പ്രണയദിനം പുലരട്ടെ എന്ന്
ആശംസിയ്ക്കുന്നു .