Image

ക്രോമിയം (കഥ: ലക്ഷ്മി നായര്‍)

Published on 10 December, 2018
ക്രോമിയം (കഥ: ലക്ഷ്മി നായര്‍)
കാലിഫോര്ണിയയിലെ ഹിങ്കളി എന്ന പ്രദേശത്ത് കാന്‌സുര്‍ രോഗികളുടെ എണ്ണം വര്ദ്ധിച്ചു വരുന്നു. ഹിങ്കളിയുടെപരിസരത്തുള്ള വെള്ളം പരിശോധിച്ചപ്പോള്‍, അതില്‍ കണ്ടുപിടിക്കപ്പെട്ട ഹക്‌സെവാലന്റെര ക്രോമിയം എന്ന രാസവസ്തുവാണ് ഇതിന്റെ കാരണം എന്ന് സാമൂഹ്യപ്രവര്ത്തക ഏറിന്‍ ബ്രോകവിച്ച് വെളിപ്പെടുത്തി. ഹിങ്കളിയില്‍ നിന്നും രണ്ടു മൈല്‍ ദൂരമുള്ള പസിഫിക് ഗ്യാസ് ആന്ഡ്് ഇലക്ട്രിസിറ്റി (PG&E) കോര്പ്പറേഷനില്‍നിന്നും പുറത്തുവിടുന്ന ഈ രാസവസ്തു, സമീപമുള്ള പുഴകളിലും തടാകങ്ങളിലും പിന്നീടത് ഹിങ്കളി താമസക്കാരുടെ കുടിവെള്ളത്തിലും എത്തിച്ചേരുന്നു എന്നും പഠനം തെളിയിച്ചു. ഇതിനോടനുബന്ധിച്ച് മിസ് ബ്രോകവിച്ച് PG&E ക്കെതിരെ മുന്നൂറു മില്യണ്‍ ഡോളറിന്റെികേസ് ഫയല്‍ ചെയ്തിട്ടുണ്ട്." ഹിങ്കളി, കാലിഫോര്ണിനയയില്‍ നിന്നും റിപ്പോര്ട്ട് ചെയ്യുന്നത് കാരന്‍ മില്ലര്‍,ചജഞ ന്യൂസ്.
ചോളവയലുകള്ക്കിുടയിലൂടെ ഇഴഞ്ഞുപോകുന്ന റൂട്ട് സിക്സ്റ്റി പതിവുപോലെ മയക്കത്തിലായിരുന്നു. പ്രഭാതസൂര്യന്‍ വാതില്പ്പികറകെ നിന്ന്! എത്തിനോക്കുന്നതേയുള്ളു. റേഡിയോയില്‍ ചാനലുകള്‍ മാറ്റി അനായാസേന െ്രെഡവ് ചെയ്തുകൊണ്ടിരിമ്പോഴാണ് അമിയ ആ വാര്ത്ത കേട്ടത്. അധികംതിരക്കൊന്നുമില്ലാത്തവിശാലമായറോഡിലൂടെ ഇഷ്ടമുള്ള പാട്ടുകള്‌െേകാട്ട്ഋതുക്കള്‌ക്കൊോപ്പംകുടമാറ്റം പോലെ മാറുന്ന പ്രകൃതിസൗന്ദര്യം ആസ്വദിച്ചുകൊണ്ടുള്ള യാത്ര അമിയക്കു ഹൃദ്യമായ ഒരു ദിനചര്യയാണ്.
കമ്പനിയുടെ പാര്ക്കിം ഗ് ലോട്ടില്‍ കാറുകള്‍ നിറഞ്ഞിരിക്കുന്നു. കോമ്പൌണ്ടിന്റെചചുറ്റുമുള്ള മരങ്ങളില്‍ ചുവപ്പും മഞ്ഞയും കലര്ന്ന ഇലകള്‍, കാവടിയാട്ടത്തിനൊരുങ്ങി നില്ക്കും പോലെ. അടുത്തു തന്നെ ഈ മരങ്ങളില്‍ ഒറ്റയില പോലും ബാക്കിയുണ്ടാവില്ലല്ലോ എന്നോര്‍ത്തപ്പോള്‍ ചെറിയൊരു വിഷമം തോന്നാതിരുന്നില്ല. ഒരു ഭ്രാന്തിയെപ്പോലെ വന്ന കാറ്റ് തണുപ്പിന്റൈ പൊതിക്കെട്ടഴിച്ച് വിതറിയിട്ടോടിപ്പോയി. ചാറ്റല്‍ മഴയും കൂട്ടിനുണ്ട്. ഇതെല്ലാം വരാനിരിക്കുന്ന ശൈത്യകാലത്തിന്റെ. മുന്നോടികളാണല്ലോ. ഇക്കൊല്ലം മഞ്ഞുവീഴ്ച്ച മുന്‍ കാലങ്ങളെ അപേക്ഷിച്ചു കൂടുതലാകാനാണ് സാധ്യത എന്ന് കാലാവസ്ഥ പ്രവാചകര്‍ പറയുന്നുണ്ട്.
ഓഫീസിലെത്തിയപ്പോള്‍ കൃത്യം എട്ടര. നേരിട്ട് മീറ്റിംഗ് റൂമിലേക്കാണ്‌പോയത്. വരുന്ന കൊല്ലത്തെ ബഡ്ജറ്റിനെക്കുറിച്ചുള്ള വിരസമായ ചര്ച്ചാോവിഷയം നീണ്ടുപോകുന്നു. അമിയയുടെ മനസ്സില്‍ അപ്പോഴും ഹിങ്കളി എന്ന സ്ഥലത്തെ കാന്സ്ര്! രോഗികളെക്കുറിച്ചുള്ള ചിന്തകളായിരുന്നു. എന്റെന ധൈര്യം അപാരം തന്നെ! ഇത്രയും വലിയ ഒരു കോര്‍പ്പറേഷനെതിരെ കേസ് കൊടുത്തു സത്യംപുറത്തുകൊണ്ടുവരാന്‍ വെറും ഒരു സാധാരണക്കാരിയായ അവള്‍ അനുഭവിക്കുന്ന ത്യാഗങ്ങള്ക്ക് കണക്കില്ല.
ഈ കാര്യത്തില്‍ അമിയക്കുംകമ്പനിക്കും എന്ത് ചെയ്യാന്‍ സാധിക്കും? "അമിയാ, ദിവാസ്വപ്നം കാണുകയാണോ?" ക്രിസിന്റെകചോദ്യം കേട്ട് ജാള്യതയോടെ അവള്പ്ര്‌സന്റേ്ഷന്‍ ബോര്ഡിയലേക്ക് മുഖം തിരിച്ചു.ബോര്ഡി ല്‍ ചലിക്കുന്ന ചാര്ട്ടു കള്‍ മില്യന്റ്യെും ബില്യന്റെചയും കണക്ക് പറഞ്ഞു അമിയക്ക് എന്തുകൊണ്ടോ ഒന്നിലും ശ്രദ്ധയിരുത്താന്‍ കഴിഞ്ഞില്ല.
എല്ലാ തിരക്കും ഒഴിഞ്ഞപ്പോള്‍ ഏകദേശം വൈകുന്നേരമായി. ക്രിസിന്റെത ഓഫീസില്‍ വെളിച്ചമുണ്ട്. വാതിലില്‍ മെല്ലെ മുട്ടി, അമിയ പുറത്തുനിന്നു."കമോണിന്‍...." ക്രിസ് അവളെ ക്ഷണിച്ചു.
വിശാലമായ മുറിയില്‍ അവാര്ഡുുകള്‍, ഭാര്യയുടെയും കുട്ടികളുടെയും ചിത്രങ്ങള്‍, കൂടാതെ ഒരുപാട് ബേസ്‌ബോള്‍ സ്മാരകങ്ങള്‍, ബേബ് റുത് ഒപ്പിട്ട ഒരു ബേസ്‌ബോള്‍ ചില്ലിട്ട അലമാരയില്‍ പൂട്ടിവെച്ചിരിക്കുന്നു. ജനലിനു പുറത്ത് വിടപറയാന്‍ വെമ്പിനില്ക്കു ന്ന പകലിന്റെന തുടുത്ത മുഖം മേപ്പിള്‍ മരങ്ങളുടെ വര്ണ്ണ ശോഭയില്‍ കൂടുതല്‍ ചുവന്നിരുന്നു.
"ഹാവ് എ സീറ്റ് അമിയാ" കസേര ചൂണ്ടിക്കൊണ്ട് ക്രിസ് പറഞ്ഞു. മുന്കൂ്ട്ടി നിശ്ചയിക്കാത്ത ഈ കൂടിക്കാഴ്ച്ച എന്തുകൊണ്ടായിരിക്കാം എന്നൊരു ആശങ്ക ക്രിസിന്റെതമനസ്സില്ക്കൂചടികടന്നുപോകാതിരുന്നില്ല. അമിയ ബുദ്ധിമതിയെന്നു മാത്രമല്ല, എല്ലാവര്ക്കും വളരെപ്രിയപ്പെട്ടവളും കൂടിയാണ്. റിസര്ച്ച് ആന്്മലഡെവലപ്പ്‌മെന്റ്‌ള ടീമിനെ നയിക്കാനുള്ള കഴിവും, ശാസ്ത്രീയ നിപുണതയും! എല്ലാംകൊണ്ടും അമിയ ദിമിത്രി കോര്‍പ്പറേഷന്റെ്അഭിമാനമാണ്.
അധികം വൈകാതെ തന്നെ അവള്‍ വന്ന വിഷയത്തിലേക്ക് കടന്നു. ദിമിത്രി കോര്പ്പുറേഷന്റെള മൊത്തം വരുമാനം പതിനഞ്ചു ബില്യണ്‍, എന്നാല്‍ ദിമിത്രിയുടെ എതിരാളിയായ ആക്‌സോ കോര്പ്പ റേഷന്റെന വരുമാനം ഏകദേശം നാല്പ്പിതു ബില്യനാണ്. മറ്റു പലരും രംഗത്ത് വന്നിട്ടുണ്ടെങ്കിലും ആക്‌സോവിനെ വെട്ടിക്കാന്‍ ആര്ക്കും കഴിഞ്ഞിട്ടില്ല. അമിയയുടെ ആശയം കേട്ടപ്പോള്‍ ഉള്ളില്‍ ചിരി വന്നുവെങ്കിലും കസേരയില്‍ നിന്ന് എഴുന്നേറ്റുകൊണ്ട് ക്രിസ് പറഞ്ഞു, "അമിയ, നീന്റെിഐഡിയ നല്ലതുതന്നെ. പക്ഷേ ഈ കൊല്ലത്തെയും അടുത്ത കൊല്ലത്തെയും പ്രോജക്റ്റും ബഡ്ജറ്റും നമ്മള്‍ തീരുമാനിച്ചു കഴിഞ്ഞില്ലേ? ഇനി അതിനു മാറ്റം വരുത്തുക എന്ന് പറഞ്ഞാല്‍?"
ജനാലക്കപ്പുറം ഒരു കൊച്ചു പക്ഷി വന്നിരുന്ന് അവരെയൊന്നു നോക്കി പറന്നു പോയി. പുറത്തു കാറ്റിന് ശക്തി കൂടി വരുന്നു. തണുപ്പില്‍ നിന്നും രക്ഷപ്പെടാന്‍ തെക്കന്‍ പ്രദേശങ്ങളിലേക്ക് ചേക്കേറുന്ന പക്ഷികള്കൂ്ട്ടം കൂട്ടമായി പറന്നകലുന്നു പകലിന്റെപ ചിതയില്‍ ആളിക്കത്തുന്ന അസ്തമയം!.
റിച്ചാര്ഡിപനെ ബോധ്യപ്പെടുത്താന്‍ ഇനി നല്ല ബുദ്ധിമുട്ടാകും. നമുക്ക് ശ്രമിച്ചു നോക്കാം എന്നുമാത്രമേ എനിക്ക് പറയാനാവു, യാതൊരു ഉറപ്പുമില്ല. റിച്ചാര്ഡ്് ഇപ്പോള്‍ ഇവിടെയുണ്ട്. നാളെ ഞാന്‍ റിച്ചാര്ഡി്‌ന്റെ.സെക്രട്ടറിയെ വിളിച്ച് ഒരുമീറ്റിംഗ് തരമാക്കാം. അദ്ദേഹത്തിനെ ബോധ്യപ്പെടുത്തുന്ന കാര്യം അമിയയുടെ കഴിവ് പോലെയിരിക്കും.
ക്രിസിനോട് യാത്ര പറഞ്ഞിറങ്ങുമ്പോള്‍ അമിയയുടെ മനസ്സില്‍ സന്തോഷവും ഒപ്പം ആവേശവും തിരതല്ലി. എന്തായാലും അദ്ദേഹം അവളുടെ ആശയം തീരെ തള്ളിക്കളഞ്ഞില്ലല്ലോ.
പിറ്റേ ദിവസം ശനിയാഴ്ച്ചയായിരുന്നു. ആപ്പിള്‍ പറിക്കാന്‍ വിസ്‌കോണ്‌സിഞനിലെഗ്രെഗ്‌സ്ഓര്ച്ചാ്ര്ഡിടല്‍ പോകാന്‍ നേരത്തെ പ്ലാന്‍ ചെയ്തിരുന്ന കാര്യം കുട്ടികള്‍ ഓടിവന്ന് പറഞ്ഞപ്പോഴാണ് അവള്‍ ഓര്ത്താത്. മോഹനെയും കുട്ടികളെയും നിരാശപ്പെടുത്തേണ്ടെന്ന് കരുതി വരാന്‍ പോകുന്ന മീറ്റിംഗിനെക്കുറിച്ചോ, തയാറാക്കേണ്ട പ്രസന്റേഷനെക്കുറിച്ചോ ഒന്നും പറയാതെ അവള്‍ യാത്രയായി.
ഓര്ച്ചാഅര്ഡിയല്‍ കുട്ടികള്‍ ഓടിക്കളിച്ച് ആപ്പിള്പതറിക്കുന്നു. കാറ്റിന് പഴുത്ത ആപ്പിളിന്റെവ സുഗന്ധം. തടിച്ച അണ്ണാറക്കണ്ണന്മാര്‍ ഇടയ്ക്ക് ആപ്പിള്‍ കടിച്ചുകൊണ്ട് മരങ്ങളായ മരങ്ങളിലെല്ലാം തത്തിക്കളിക്കുന്നുണ്ട്. കുട്ടികള്ക്ക് രണ്ടുപേര്‍ക്കും ഓരോ സഞ്ചി കൊടുത്തുകൊണ്ട് ഓര്ച്ചാനര്ഡി്‌ന്റൊഉടമസ്ഥ പറഞ്ഞു, "എത്ര വേണമെങ്കിലും തിന്നാം, വീട്ടില്‍ കൊണ്ടുപോകുന്നതിനു മാത്രം പണം തന്നാല്‍ മതി."
കാറില്‍ നിന്നും ഒരു പിക്‌നിക് ബാസ്കറ്റ് എടുത്തുകൊണ്ട് മോഹന്‍ അവരെ മാടിവിളിച്ചു.ഠാഫി ആപ്പിളും, പച്ച ആപ്പിളും എല്ലാം കഴിച്ച് ആര്ക്കും വിശപ്പുണ്ടായിരുന്നില്ല. എങ്കിലും, പകുതി മുറിച്ച സാന്‍ഡ്വിച്ചും, ചിപ്‌സുംകുക്കിയുമെല്ലാം എടുത്ത് മോഹന്‍ ഒരു ഷീറ്റില്‍ നിരത്തി. കുട്ടികള്‍ ബഹളം വച്ചുകൊണ്ട് ഓടിവന്നു.
"അമ്മാ, ലുക്ക്.. എന്റെു ബാഗിലല്ലേ കൂടുതല്‍?"
"അല്ലാ അല്ല.. എന്റെ ബാഗ് നോക്കൂ"
"വഴക്ക് കൂടിയാല്‍ രണ്ടാള്ക്കും ഇനി വിഡിയോ ഗെയിം തരില്ല കേട്ടോ." മോഹന്‍ പറഞ്ഞു.
കുടിക്കാന്‍ ആപ്പിള്‍ സൈഡറും,വേണ്ടവര്ക്ക് ഗ്രേപ് ജ്യൂസും കൊടുത്തുകൊണ്ട് അമിയ പറഞ്ഞു. "ഒരുപാട് ആപ്പിള്‍ പറിച്ചില്ലേ? ഇനി വീട്ടില്‍ പോകാം, എന്താ?" ഓര്ച്ചാപര്ഡി ല്‌നീുര്ത്താ തെ ഓടിക്കളിച്ചതുകൊണ്ട് കുട്ടികള്‍ നല്ലപോലെ ക്ഷീണിച്ചിരുന്നു.
പിറ്റേ ദിവസം വീട്ടുപണിയെല്ലാം കഴിഞ്ഞപ്പോള്‍ ലാപ്‌ടോപ്പുമായി അമിയ ഇരുന്നു. അവളുടെ ആശയം എങ്ങനെ ദിമത്രി കോര്പ്പ്‌റേഷന് ഉപകാരപ്രദമാകും? ഹക്‌സെവാലന്റെ ക്രോമിയം അളക്കാന്‍ നല്ല ടെക്സ്റ്റുകളൊന്നും നിലവിലില്ല എന്നാണ് ഗൂഗിളില്‍ അന്വേഷിച്ചപ്പോള്‍മനസ്സിലാക്കിയത്. കുടിക്കുന്ന വെള്ളത്തിലും മണ്ണിലും ക്രോമിയത്തിന്റെനലെവല്‍ അളക്കാന്‍ പുതിയ ഉപകരണങ്ങള്‍ ജഏ&ഋക്ക് മാത്രമല്ല ലോകത്തെമ്പാടുമുള്ളഒരുപാട് കമ്പനികള്ക്കും ഉപയോഗപ്രദമാക്കാന്‍ കഴിയുമെന്നും, അവള്ക്ക് സമര്ത്ഥികക്കാന്‍ കഴിയണം. മനസ്സിന്റൈ ക്യാന്വാ്‌സില്‍ നിറക്കൂട്ടുള്ള ചിന്തകള്‍ ഒലിച്ചിറങ്ങി.
റിച്ചാര്ഡുുമായുള്ള മീറ്റിംഗിന്വെറും അഞ്ചു ദിവസത്തിന്റെ് ദൈര്‍ഘ്യമേയുള്ളുവെങ്കിലും ഓരോ ദിവസവും ഒരു യുഗം പോലെ അവള്ക്ക് തോന്നി. എന്തായിരിക്കും അദ്ദേഹത്തിന്റെഅ പ്രതികരണം? ഈ അവസരം എങ്ങനെ പ്രസക്തമാക്കണം? ആരുടെയെല്ലാം പിന്തുണ ഈ കാര്യത്തില്‍ ലഭിക്കും?.
വെള്ളിയാഴ്ച്ച രാവിലെ 10 മണിക്കായിരുന്നു മീറ്റിംഗ്. ബ്ലാക്ക് സ്യൂട്ട്, നീല ബ്ലൗസ്, ഹൈഹീല്‍ ഷൂ, കറുത്ത മൈക്കല്‍കോര്‍ ഹാന്ഡ്ങ ബാഗ്, മുഖത്ത് നേരിയ മേക്കപ്പ്. ഒരുക്കമെല്ലാം കഴിഞ്ഞപ്പോള്‍, നെറ്റിയില്‍ പതിയെ ചുംബിച്ചുകൊണ്ട് മോഹന്‍ അവള്ക്ക് നന്മ നേര്ന്നു .
ദിമിത്രികോര്പ്പനറേഷന്റൈ സി.ഇ.ഓ. റിച്ചാര്ഡ്യ ഹെര്സ്റ്റി നെ ആദ്യമായി കാണുകയാണ്. ഏകദേശം ആറടിനാലിഞ്ച് ഉയരം. ദൃഢമായ ഹാന്ഡ് ഷേക്ക്, എല്ലത്തിനുപരി ആരെയും വശീകരിക്കുന്ന പുഞ്ചിരി!.
"ഇത് അമിയ മേനോന്‍, ആര്‍ ആന്ഡ്ി ഡിയുടെ ചീഫ് സയന്റിസ്റ്റ്, ടാര്ഗതറ്റ്ഡ്‌തെറാപ്പിയില്‍ ഒരുപാട് ഗവേഷണം ചെയ്തിട്ടുണ്ട്." അമിയയെ പരിചയപ്പെടുത്തിക്കൊണ്ട് ക്രിസ് പറഞ്ഞു. ബ്രോകവിച്ച് പ്രൊജക്റ്റിന്റെി ആസൂത്രണങ്ങള്‍ അവള്‍ പവര്‍പോയിന്റിെല്‍ വിശദീകരിച്ചു. ഇടക്കെല്ലാം റിച്ചാര്‍ഡിന്റെ കൗതുകം കൂറുന്ന കണ്ണുകളെ അവള്‍ കാണാതിരുന്നില്ല.
"അമിയ, ദിസ് ഈസ് എ ഗ്രേറ്റ് ഐഡിയ. എന്നാല്ഒ രു പ്രശ്‌നമുണ്ട്. ഇപ്പോള്‍ അംഗീകരിച്ച എല്ലാ പ്രോജക്റ്റുകളും ദിമിത്രിക്ക് അത്യാവശ്യമാണ്. എന്നുമാത്രമല്ല, ഇപ്പോള്‍ പുതിയ ശാസ്ത്രജ്ഞരെഈ പ്രൊജക്റ്റിലേക്ക് നിയമിക്കാനും സാധ്യമല്ല. ഇത് അടുത്ത കൊല്ലത്തേക്ക് മാറ്റിവെച്ചാലോ?"
"റിച്ചാര്ഡ്ാ, ഈപ്രൊജക്റ്റ് നമ്മള്‍ എത്രയും വേഗം തുടങ്ങണം. നമ്മള്‍ വൈകിയാല്‍ ആക്‌സോയും മറ്റു പലരും എടുത്തു ചാടും. തല്ക്കാനലം ഞാന്‍ തന്നെ ലാബില്‍ പോകാം."
ആര്‍ ആന്ഡ്ക ഡിയുടെ മാനേജര്‍ ആയതിനുശേഷം അവള്‍ ലാബില്‌പോ!കാറെയില്ല. വലിയ ഒരു ടീം ശാസ്ത്രജ്ഞര്‍ അമിയയുടെ കീഴില്‍ ഉള്ളതുകൊണ്ട് ലാബിലെ ജോലികളെല്ലാം അവരുടെ ചുമതലയാണ്. അമിയ ലാബില്‍ പോകുന്ന കാര്യം ക്രിസിനു തീരെ പിടിച്ചില്ലെങ്കിലും, അവളുടെ ജാഗ്രത അയാളെ സന്തുഷ്ടനാക്കി. പ്രൊജക്റ്റ് തുടങ്ങാനുള്ള അനുവാദം കിട്ടിയതും രാപ്പകല്‍ ഭേദമില്ലാതെ അമിയ ഗവേഷണത്തില്‍ മുഴുകി. ക്രോമിയംവേര്‍തിരിച്ചെടുക്കുവാനുള്ള രാസമിശ്രിതം കണ്ടുപിടിക്കണം. അതാണ് ഈ ഗവേഷണത്തിന്റൈ പ്രധാന കാര്യം. ബാക്കിയെല്ലാം താരതമ്യേന എളുപ്പമാണ്.
ഒക്ടോബര്‍ മാസം അവസാനിക്കാറായി. അമേരിക്കയില്‍ വന്ന കാലത്ത് ശരത്ക്കാലം അമിയയുടെ മനസ്സില്‍ എന്തെന്നില്ലാത്ത ഒരു അസ്വസ്ഥത പകര്ന്നി രുന്നു. പക്ഷികളെപ്പോലുംകാണാന്‍ കഴിയാതെ, ശൈത്യകാലം ഏകാന്തതയുടെ പര്യായമായി മാറുമ്പോള്‍ ഗൃഹാതുരതയില്‍ അവളുടെ മനം നീറാറുണ്ടായിരുന്നു. എന്നാല്‍ പതുക്കെ പതുക്കെ ആ ദുഃഖം അലിഞ്ഞില്ലാതായി എന്ന് മാത്രമല്ല, ഇപ്പോള്‍ ശരത്ക്കാലം അവളുടെ ഏറ്റവും പ്രിയമുള്ള ഋതുവായി മാറിയിരിക്കുന്നു. എവിടെ നോക്കിയാലും നിറങ്ങളുടെ ചായക്കൂട്ടുകള്‍! ശരത്ക്കാലം രണ്ടാമത്തെ വസന്തമാണെന്നും ഓരോ ഇലകളും ഓരോ പൂവായി മാറുന്നുവെന്നും കവി പറഞ്ഞത് എത്ര സത്യം!
ദിവസത്തില്‍ ഇരുപത്തിനാലു മണിക്കൂര്‍ പോരാ എന്ന് തോന്നിത്തുടങ്ങിയിരുന്നു. അപ്പോഴാണ് പുതിയ പ്രൊജക്റ്റിലേക്ക്ഒരാളെ നിയമിക്കാനുള്ളഅനുവാദം കിട്ടിയത്. എന്തൊരാശ്വാസം! പതിവുപോലെ മീറ്റിംഗുകള്‍ക്കിടയില്‍ മെസ്സേജുകള്‍ നോക്കുമ്പോഴാണ് ഫോണ്‍ ബെല്ലടിച്ചത്.
"അമിയ, ഓര്മ്മിയുണ്ടോ, ഞാന്‍ റാം കുല്ക്കാര്ണിാ, സുഖം തന്നെ?" റാം കുല്ക്കയര്ണിഅ, എവിടെയാണ് കണ്ടത്? അമേരിക്കന്‍ കെമിക്കല്‍ സൊസൈറ്റിയുടെ സമ്മേളനത്തില്‍പ്രസന്റേതഷന്‍ കഴിഞ്ഞ് പോഡിയത്തില്‍ നിന്നും ഇറങ്ങുമ്പോള്‍ നീട്ടിയ കൈയുമായി നിന്നിരുന്ന ചെറുപ്പക്കാരന്‍. കട്ടിയായ കണ്ണടയും കനത്ത ഇന്ത്യന്‍ ഇംഗ്ലീഷിന്റെരഉച്ചാരണവുമുള്ള കുല്ക്കിര്ണിം.
"അമിയ, നിങ്ങളുടെ കമ്പനിയില്‍ ഒരു സയന്റിചസ്റ്റിനെ ആവശ്യമുള്ള പരസ്യം കണ്ടു. പി.എച്ച്.ഡി. കഴിഞ്ഞതിനുശേഷം ജോലിയൊന്നുമായിട്ടില്ല, ഭാര്യക്കും ജോലിയൊന്നുമില്ല, രണ്ടു കുട്ടികളുമുണ്ട്, സഹായിക്കണം." ഫോണിന്റെല അപ്പുറത്തുനിന്നുമുള്ള വാക്കുകളില്‍ യാചന തളം കെട്ടി നിന്നിരുന്നു.
പലരുടെയും കൂട്ടത്തില്‍ റാമിനെയും ഇന്റ ര്‍വ്യു ചെയ്യാന്‍ അമിയ തീരുമാനിച്ചു. എട്ടുപേരുള്ള ഇന്റടര്‍വ്യു പാനലാണ് റാമിനെ ചോദ്യം ചെയ്തത്. എക്‌സ്പീരിയന്‌സ്ക കുറവാണ്, എങ്കിലും അമിയയുടെ പരിചയക്കാരനാണല്ലോ? ഒപ്പിക്കാം.
ഏകദേശം രണ്ട് ആഴ്ച്ചകള്ക്ക്ക ശേഷം റാമിനെ, ദിമിത്രി കോര്പ്പിറേഷനിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് അമിയ പറഞ്ഞു, "ഡോക്ടര്‍ റാം കുല്ക്കകര്ണിി, വെല്ക്കം ടു ദിമിത്രി കോര്പ്പിറേഷന്‍." റാമിനെ മറ്റുള്ളവര്ക്ക്് പരിചയപ്പെടുത്തിക്കൊടുക്കുമ്പോള്‍ ഒരു കുടുംബത്തെ രക്ഷിക്കാന്‍ കഴിഞ്ഞതില്അ്വള്‍ ഉള്ളിന്റെ് ഉള്ളില്‍ സന്തോഷിച്ചു.
"അമിയ, ബി കെയര്ഫുളള്‍, റോഡില്‍ നിറയെ മഞ്ഞു വീണിട്ടുണ്ട്, എവിടെയെങ്കിലും കാറ് സ്കിഡ് ചെയ്താല്‍ നീ ഒറ്റയ്ക്ക് എന്ത് ചെയ്യും?' ഡിസംബറിലെ തണുപ്പില്‍ എല്ലുപൊടിഞ്ഞാലും, കുട്ടികളെഉറക്കിക്കിടത്തിക്കൊണ്ട് വീണ്ടും ലാബില്‍ പോകാന്‍ ഒരുങ്ങുമ്പോള്‍ മോഹന്‍ പറയും. ഒന്നും പറയാതെ നേര്ത്തയ ആലിംഗനത്തിന് ശേഷം അവള്‍ പുറത്തിറങ്ങും.
ലാബിലെ പരീക്ഷണങ്ങള്‍ പലതും പരാജയമായിരുന്നു. ദിവസങ്ങള്‍ മാസങ്ങളായി മാറാന്‍ തുടങ്ങിയപ്പോള്‍ ക്രിസ് ആകുലനായി.
"ആര്‍ യു റെഡി ടുത്രോ ദി ടവല്‍?"
"നോ, നോട്ട് യെറ്റ്" അവള്‍ പറഞ്ഞു.
"ഓ.കെ. ഒരു മാസം കൂടി തരാം. റാമിന്റെഞ ട്രെയിനിങ്ങ് കഴിഞ്ഞാല്‍ അയാളും ഈ പ്രൊജെക്റ്റില്‍ ചേരുമല്ലോ."
ലാബിലെ മെഷീനുകള്ക്ക് വിശ്രമമില്ലാത്തഅദ്ധ്വാനം. കമ്പ്യുട്ടറിന്റെങ സ്ക്രീനില്‍ കണ്ണുംനട്ട് രാത്രികള്‍ പകലാക്കി അമിയ ജോലി തുടര്ന്നു .
ഒരു രാത്രി അത് സംഭവിച്ചു. അവള്ക്ക് കണ്ണുകളെ വിശ്വസിക്കാനായില്ല..! ഹിങ്കളിയിലെ വെള്ളത്തിന്റെക ഒരു സാമ്പിളിന്റെ ഗ്രാഫില്‍! റാം അവളുടെ സന്തോഷത്തില്‍ പങ്കു ചേര്ന്നുക. ദിമിത്രിയുടെ ഉപകരണങ്ങളും അമിയയുടെ രാസവസ്തുവിന്റെ കണ്ടുപിടിത്തവും ചേര്ന്ന്‌പ്പോള്‍, ഹിങ്കളിയിലെ മനുഷ്യര്‍ക്കല്ല ലോകത്തിലെ എല്ലാ ജനങ്ങള്ക്കും ഇനി ശുദ്ധജലം ലഭിക്കും. അന്ന് രാത്രി തളര്ന്ന് ശരീരം മോഹന്റെന മടിയില്‍വെച്ചുകൊണ്ട് അവള്‍ പറഞ്ഞു. "എറിന്‍ബ്രോകവിച്ചുമായി ഞാന്‍ സംസാരിക്കുമ്പോള്‍ അവള്‍ എന്താണാവോ പറയ്യാ?"
വെള്ളം ശുദ്ധമാക്കിയ മിസ്സിസ് ജീസസ്. അല്ലാതെ എന്ത് പറയാന്‍?"
കവിളില്‍ ഉമ്മ വെച്ചുകൊണ്ട് മോഹന്‍ അവളെ കളിയാക്കി. "ഓ..എന്റെ ശാസ്ത്രജ്ഞേ, എനിക്ക് നിന്നെ തിരിയെ കിട്ടി. ഇനി സമാധാനത്തോടെ ഒന്ന് കെട്ടിപ്പിടിച്ചുറങ്ങാലോ..."
ലാബിലെ കാര്യങ്ങള്‍ റാമിനെ ഏല്പ്പികച്ച് അമിയ, ബ്രോകവിച്ച് റിപ്പോര്ട്ട്ത്യ്യാറാക്കാന്‍ ഇരുന്നു. ബോറബോറയില്‍ ഒഴിവുകാലത്തിന് പോയിരിക്കുകയായിരുന്ന ക്രിസിനെ ഈ സന്തോഷവാര്ത്ത അറിയിക്കാന്‍ കഴിഞ്ഞില്ലല്ലോ എന്നോര്ത്ത്‌പ്പോള്‍ സന്തോഷത്തില്‍ പ്ങ്കുചെരാനാണ് കൂടെ ആരെങ്കിലുമൊക്കെ വേണ്ടതെന്ന് തോന്നിയ പല നിമിഷങ്ങളില്‍ ഒന്നായിരുന്നു അത്.
പതിവില്ലാതെ മോഹന്‍ ഫോണില്‍ വിളിച്ചപ്പോള്‍ കുട്ടികള്ക്കാ ര്‌ക്കൈങ്കിലും പനിയാകും, ഇപ്പോള്‍ സ്കൂളില്‍ പോയി അവരെ കൂട്ടിക്കൊണ്ടു പോകേണ്ടി വരുമെന്നാണ് ഓര്ത്തണത്.
പക്ഷേ, "നാട്ടിലേക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്തു. അമിയ ഉടനെ പൊയ്‌ക്കൊള്ളു. അമ്മയല്ലേ?..
രണ്ടാഴ്ച്ചയ്ക്കുള്ള ലീവ് രണ്ടുമാസത്തേക്ക് നീട്ടേണ്ടി വന്നു. അമ്മയുടെ ചിതക്കരുകില്‍ നിന്ന് വിതുമ്പുമ്പോള്‍ ഒരു നനുത്ത കാറ്റ് വന്നു തലോടി. "ഇനി നീ വൈകാതെ തിരിച്ചുപോകൂ. അവിടെ മോഹനും കുട്ടികളും തനിച്ചല്ലേ?" അതെ.. അമ്മ എപ്പോഴും പ്രായോഗികമായേ ചിന്തിക്കൂ.
തെങ്ങുകള്ക്ക് മീതെ പറന്നുയരുമ്പോള്‍ അമ്മയുടെ വാക്കുകള്‍ പിന്തുടര്ന്നു . എങ്കിലും ഞാന്‍ തിരിച്ചുവരും. അതെ വീണ്ടും വീണ്ടും....
ആന്‍ ആര്ബഅറില്‍ തിരിച്ചെത്തിയതിന്റെ പിറ്റേ ദിവസം തന്നെ അവള്‍ ജോലിയില്‍ പ്രവേശിച്ചു. ക്രിസ് പുതിയ ജോലിയുമായി കമ്പനി വിട്ടിരുന്നു. കമ്പനിയില്‍ പല മാറ്റങ്ങളും വന്നിട്ടുള്ളത് അവള്‍ ശ്രദ്ധിച്ചു. കുറച്ചെല്ലാംകാര്യങ്ങള്‍ നാട്ടിലായിരിക്കുമ്പോള്‍ തന്നെ അറിഞ്ഞിരുന്നു എങ്കിലും, ഇത്രക്ക് മാറ്റം?
റാം കുല്ക്ക്ര്ണിറ പുതിയ ഒരു ഓഫീസില്‍ ഇരിക്കുന്നു. അമിയയെ കണ്ടപ്പോള്‍ സന്തോഷത്തോടെ അയാള്‍ ഓടി വന്നു.
"സ്വാഗതം അമിയ, ഞാന്‍ ഷാരനോട് അമിയയുമായി ഒരു മീറ്റിംഗ് ഏര്‌പ്പൊടുത്തിയിട്ടുണ്ട്. അപ്പോള്‍ വിവരങ്ങള്‍ പറയാം"
റാം വല്ലാത്ത തിരക്കിലാണ്. എന്തോ ഒരു പന്തികേട്. വൈകുന്നേരംഓഡിറ്റോറിയത്തില്‍ ബ്രോകവിച്ച്‌പ്രൊജക്ടിന്റെ്‌സത്ക്കാരം!
റാം കുല്ക്കയര്ണി്യെ പരിചയപ്പെടുത്തിക്കൊണ്ട് സി.ഇ.ഓ. റിച്ചാര്ഡ്ി തുടര്ന്ന് . "റാമിന്റെകകണ്ടുപിടിത്തം ദിമിത്രി കോര്പ്പ റേഷന്റൊ ഉയര്ച്ച്യിലേക്കുള്ള ഒരുകുതിച്ചുചാട്ടമാണ്.പേറ്റന്റിിന് അപേക്ഷിച്ചു കഴിഞ്ഞിരിക്കുന്നു. ആക്‌സോ കോര്‍പ്പറേഷന്‍ ഇനി ദിമിത്രിക്കു പുറകില്‍. ബോര്ഡ്ി ഓഫ് ഡിറക്ടേഴ്‌സിന്റെു മീറ്റിംഗില്‍ ദിമിത്രിയുടെ സ്‌റ്റോക്ക് വില 200 ഡോളറിലധികമാകുമെന്ന വാഗ്ദാനം. ഡോ. റാം കുല്ക്ക്ര്ണിക ദിമിത്രിയുടെ ഭാവിയാണ്. ലെറ്റ് അസ് ഗീവ് ഹിം എ ബിഗ് റൗണ്ട് ഓഫ് അപ്പ്‌ളോസ്.."
പോഡിയത്തിലേക്ക് ഓടിക്കയറുന്ന റാമിനെ കണ്ടില്ലെന്ന് നടിച്ച് അവള്‍ മഞ്ഞിലേക്ക് ഇറങ്ങിനടന്നു. ഡിസംബറിലെ കാറ്റിന്റെി കാഠിന്യം തണുത്ത സിരകളില്‍ ഉറഞ്ഞുകൂടി. ബൂട്‌സിനടിയില്‍ പൊടിയുന്ന മഞ്ഞിന്റെക ശബ്ദം അവളെ പിന്തുടര്ന്നികരുന്നു.
കാറിനെ പൊതിഞ്ഞിരിക്കുന്ന മഞ്ഞു ചുരണ്ടിക്കൊണ്ട് അവള്‍ പോക്കറ്റില്‍ നിന്ന് സെല്‍ ഫോണെടുത്തു.
"ലഞ്ചിന് ഞാന്‍ വീട്ടിലെത്തും. ഇനി എന്നും.." .
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക