ബിജെപി മെഡിക്കല്‍
കോളജ് കോഴയിലെ ഇടനിലക്കാരനായ സതീഷ് നായര്‍ക്കെതിരെ വീണ്ടും പരാതി. എംബിഎ കോളേജ്
തുടങ്ങാനായി ഡല്‍ഹിയില്‍ നിന്നും അനുമതി നേടി തരാമെന്ന് വാഗ്‌ദാനം ചെയ്‌ത്
ആറന്മുള സ്വദേശിയില്‍ നിന്നും 18 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് ആരോപണം
ഉയരുന്നത്.
പത്തനംതിട്ട കോലഞ്ചേരി സ്വദേശിയായ കോളേജ് ഉടമയാണ് സാമ്പത്തിക
തട്ടിപ്പിന് ഇരയായത്. ഡല്‍ഹിയില്‍ നിന്നാണ് ഇടപാട് നടന്നതെന്നാണ്
സൂചന