തിരുവനന്തപുരം: ഇന്ത്യന്‍ കോഫി ഹൗസുകളില്‍ ദേശാഭിമാനി
ഒഴികെയുള്ള പത്രങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ നടപടി ശുദ്ധ വിവരക്കേടെന്ന്
മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഉത്തരവ് പുനപരിശോധിക്കുമെന്നും അദ്ദേഹം
പറഞ്ഞു.
അഡ്‌മിനിസ്‌ട്രേറ്റര്‍ അങ്ങനെ പറയാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.
കോഫി ബോര്‍ഡ് ഭരണ സമിതി പിരിച്ചുവിട്ട് ഇടതുസര്‍ക്കാര്‍ നിയോഗിച്ച
അഡ്‌മിനിസ്‌ട്രേറ്ററുടേതായിരുന്നു വിവാദ ഉത്തരവ്.